<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1879780965615082095</id><updated>2012-01-15T05:14:29.520+11:00</updated><category term='ലേഖനം'/><category term='ഓര്‍മ്മ'/><category term='സിനിമ'/><category term='രാഷ്ട്രീയം'/><category term='രാഷ്‌ട്രീയം'/><category term='അനുഭവം'/><title type='text'>എന്‍റെ കാഴ്ചകള്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default?max-results=100'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>54</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1879780965615082095.post-7480347356877470674</id><published>2012-01-15T00:35:00.000+11:00</published><updated>2012-01-15T00:36:21.034+11:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ഓട്ടക്കൈയുമായി ഒരു ക്രിസ്‌മസ്‌</title><content type='html'>വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ ഞാനും ഇളയ മോന്‍ നിതിനും കൂടി ക്രിസ്‌മസ്‌ ആഘോഷിക്കാനായി വയനാട്ടിലേക്ക്‌ പുറപ്പെട്ടത്‌. മൂത്ത മോന്‍ മിഥുന്‌ മൂന്നാല്‌ ദിവസം മുമ്പേ പോയിരുന്നു. സാധാരണ ക്രിസ്‌മസിന്‌ ഞാന്‍ പോകുമ്പോള്‍ കൊച്ചിയില്‍ നിന്നും ഐസിംഗ്‌ ഒന്നുമില്ലാത്ത രണ്ട്‌ കേക്ക്‌ വാങ്ങി കൊണ്ടു പോകും. കോഴിക്കോട്‌ ഇറങ്ങി ഐസിംഗുള്ള ഒരു കേക്ക്‌ കൂടി വാങ്ങും. ഇത്തവണയും ജയാ ബേക്കറിയിലെ രുചികരമായ മാര്‍ബിള്‍ കേക്കിന്‌ വേണ്ടി രണ്ടു ദിവസം നടന്നെങ്കിലും കിട്ടിയില്ല. കോഴിക്കോട്‌ ചെന്ന്‌ കേക്ക്‌ വാങ്ങാന്‍ നിന്നപ്പോള്‍ മോന്‍ പറഞ്ഞു നമുക്ക്‌ വയനാട്ടില്‍ പോയി കേക്ക്‌ വാങ്ങാമെന്ന്‌. ബസിലെ തിരക്ക്‌ കണ്ടാണ്‌ അവനങ്ങനെ പറഞ്ഞത്‌. വീട്ടിലെത്തി അധികം വൈകാതെ അനുജത്തി ഷേര്‍ളിയുടെ ഭര്‍ത്താവ്‌ പാപ്പ എന്ന്‌ ഞങ്ങള്‍ വിളിക്കുന്ന പാപ്പച്ചന്‍ അമ്മയെ ഫോണില്‍ വിളിച്ച്‌ ഞാനെത്തിയോ എന്ന്‌ തിരക്കി. അരമണിക്കൂര്‍ കഴിഞ്ഞ പാപ്പ നല്ല ചൂടുള്ള പരിപ്പുവടയുമായി എത്തി പൊതി എന്റെ കൈയില്‍ തന്നു. ചേച്ചിക്ക്‌ പരിപ്പുവട വലിയ ഇഷ്ടമല്ലേ അതുകൊണ്ട്‌ വാങ്ങി വന്നതാണ്‌ എന്നു അറിയിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എന്റെ ക്രിസ്‌മസ്‌ ആഘോഷം തുടങ്ങുകയാണ്‌. അപ്പോഴും ഞാന്‍ കേക്ക്‌ കൊണ്ടുപോയിട്ടില്ല. ജയാ ബേക്കറിയില്‍ നിന്നും കാരറ്റ്‌ കൊണ്ടുള്ള ഒരു കേക്കാണ്‌ ആകെ കൊണ്ടു പോയിരിക്കുന്നത്‌. ഞാനമ്മയോട്‌ പറഞ്ഞു കല്‌പറ്റയില്‍ പോകുമ്പോള്‍ കേക്ക്‌ വാങ്ങി കൊണ്ടു വരാമെന്ന്‌. വീട്ടില്‍ മുറിക്കാന്‍ വേണ്ടി മാത്രമല്ല അമ്മയ്‌ക്ക്‌ അയല്‍ക്കാര്‍ക്കും കേക്ക്‌ കൊടുക്കണം. വീട്ടില്‍ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ വേറെ പലഹാരമൊന്നും ഉണ്ടാക്കിയിട്ടില്ല. അമ്മയ്‌ക്ക്‌ നല്ല സുഖമില്ല.&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;ക്രിസ്‌മസിന്‌ പിറ്റേന്ന്‌ അമ്മയെ വയനാട്ടിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ അഞ്ചു ദിവസത്തേക്ക്‌ അഡ്‌മിറ്റ്‌ ചെയ്യണമെന്ന്‌ ആദ്യമേ തീരുമാനിച്ചതായിരുന്നു. ചക്കരയുടെ പരീക്ഷ കഴിയാന്‍ കാത്തു നിന്നതാണ്‌. അലോപതി ഡോക്ടര്‍മാര്‍ അമ്മയ്‌ക്ക്‌ മൂന്നു വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ തീരുമാനിച്ചത്‌ ഓപ്പറേഷനായിരുന്നു. അതും വലിയ ഉറപ്പൊന്നും പറയുന്നുമില്ല. ഓപ്പറേഷന്‍ ചെയ്‌താലും ഒരു ഭാഗം തളര്‍ന്നു പോയേക്കാം എന്നഭിപ്രായപ്പെട്ടതു കൊണ്ടാണ്‌ ആയുര്‍വേദത്തിലേക്ക്‌ മാറ്റിയത്‌. ഉഴിച്ചിലും പിഴിച്ചിലും മുറി വാടകയും മരുന്നും കഷായുമൊക്കെയായി നല്ലൊരു തുക വേണ്ടി വരുമെന്ന്‌ അനുജന്‍ ജോസ്‌ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനവനോട്‌ തുക എത്രയായാലും പകുതി പണം ഞാന്‍ തരാമെന്നറിയിച്ചു. എന്റെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല അതു പറയുമ്പോള്‍. പക്ഷേ അമ്മയ്‌ക്ക്‌ സുഖമില്ലാത്തപ്പോള്‍ എങ്ങനെയും പണം സംഘടിപ്പിച്ചു കൊടുക്കണം എന്ന്‌ മനസ്സിലുറപ്പിച്ചിരുന്നു.&lt;br /&gt; &lt;br /&gt; &lt;br /&gt;മലപ്പുറത്തുള്ള ഒരു സുഹൃത്തിനോടാണ്‌ ഞാന്‍ അമ്മയ്‌ക്കാവശ്യമുള്ള പണം ചോദിച്ചത്‌. സുഹൃത്ത്‌ പറഞ്ഞു വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ പണം ബാങ്കിലിടാമെന്ന്‌. അതുകൊണ്ട്‌ ഞാന്‍ യാത്രയ്‌ക്കുള്ള പണം മാത്രമേ കൈയില്‍ കരുതിയിരുന്നുള്ളൂ. എന്തായാലും അമ്മയ്‌ക്ക്‌ കൊടുക്കാന്‍ ബാങ്കില്‍ നിന്നും പണമെടുക്കുമ്പോള്‍ ക്രിസ്‌മസ്‌ ആവശ്യത്തിനുള്ള പണവും ഞങ്ങള്‍ക്ക്‌ തിരിച്ചു വരാനുള്ള പണവും എടുക്കാമെന്നും കരുതി. കൈയിലുണ്ടായിരുന്ന ബാക്കി പണം മിഥുന്  ക്രിസ്‌മസ്‌ ഡ്രസ്‌ എടുക്കാന്‍ കൊടുത്തപ്പോള്‍ അവന്‍ പറഞ്ഞു പ്രാക്ടീസ്‌ ചെയ്യാന്‍ ഒരു സ്‌പോര്‍ട്‌സ്‌ ഷൂ വേണമെന്ന്‌. അതിനും കൂടി പണം കൊടുത്തു കഴിഞ്ഞപ്പോള്‍ എന്റെ കൈ ശൂന്യമായി. നിതിന്‍ പറഞ്ഞു അമ്മയുടെ കൈയില്‍ പണമൊന്നും ഇല്ലല്ലോ. എ ടി എം കാര്‍ഡ്‌ തന്നേക്ക്‌. അവന്‍ വരുമ്പോള്‍ ക്യാഷ്‌ എടുത്തുകൊണ്ടുവരാമെന്ന്‌. ശനിയാഴ്‌ച ഞാന്‍ ടൗണില്‍ പോകുമ്പോള്‍ ക്യാഷ്‌ എടുക്കാമെന്ന്‌ ഞാന്‍. എന്താ ശനിയാഴ്‌ചയ്‌ക്ക്‌ ഇത്ര പ്രത്യേകതയെന്ന്‌ മോന്‍. ഞാന്‍ വെറുതെ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അമ്മ എന്നോട്‌ ഒരു ഷാള്‍ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്‌ച പോയി അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങണം, വീട്ടിലേക്ക്‌ ആവശ്യമുള്ള കേക്കും സാധനങ്ങളും വാങ്ങണം. കൂടാതെ അമ്മയുടെ ചികിത്സയ്‌ക്കാവശ്യമായ തുക അമ്മയുടെ കൈയില്‍ തന്നെ ക്രിസ്‌മസിന്‌ മുമ്പു കൊടുക്കണം എന്നും ഞാനാഗ്രഹിച്ചിരുന്നു. പണത്തിന്റെ കാര്യമോര്‍ത്ത്‌ അമ്മ വേവലാതി പെടാന്‍ പാടില്ല. വെള്ളിയാഴ്‌ച ഞാന്‍ പണം ചോദിച്ച സുഹൃത്ത്‌ വിളിച്ചു ലില്ലി, ഞാന്‍ ക്യാഷ്‌ ബാങ്കില്‍ ഇട്ടിട്ടുണ്ട്‌. ഇന്ന്‌ ക്രഡിറ്റ്‌ ആവും. ഒന്ന്‌ നോക്കിയിട്ട്‌ പറയുമോ എന്ന്‌ ചോദിച്ചു. ഞാന്‍ പറഞ്ഞു ശനിയാഴ്‌ച ഞാന്‍ ടൗണില്‍ പോകുന്നുണ്ട്‌. അപ്പോള്‍ നോക്കിയിട്ട്‌ തിരിച്ചു വിളിക്കാമെന്ന്‌. ഞാന്‍ ചോദിച്ചതിലും കൂടുതല്‍ തുക സുഹൃത്ത്‌ ബാങ്കില്‍ ഇട്ടിരുന്നു.&lt;br /&gt; &lt;br /&gt; &lt;br /&gt;ശനിയാഴ്‌ച രാവിലെയായി. ക്രിസ്‌മസിന്റെ തലേന്ന്‌. അന്ന്‌ രാത്രിയിലാണ്‌ ക്രിസ്‌മസ്‌ കുര്‍ബാനയും മറ്റ്‌ ആഘോഷങ്ങളും തുടങ്ങുന്നത്‌. രാവിലെ നിതിന്‍ പുറത്തു പോവുകയാണ്‌. അവന്റെ കുറെ സുഹൃത്തുക്കള്‍ വരുന്നുണ്ട്‌. അവന്‍  ക്യാഷ്‌ ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഒന്നുമില്ല. അമ്മയോട്‌ ആദ്യമേ ഞാന്‍ കാര്‍ഡ്‌ തരാന്‍ പറഞ്ഞതല്ലേ എന്നവന്‍. മിഥുന്‍ കരാട്ടെ പ്രാക്ടീസ്‌ ചെയ്യാന്‍ വേണ്ടി പോയിരിക്കുകയാണ്‌. സുഹൃത്തുക്കള്‍ ആരെങ്കിലും ബൈക്കുമായി വന്ന്‌ അവനെ കൊണ്ടുപോകുന്നതുകൊണ്ട്‌ പേഴ്‌സ്‌ വീട്ടില്‍ തന്നെയുണ്ട്‌. ഞാന്‍ നോക്കിയപ്പോള്‍ അതില്‍ ആയിരം രൂപയുണ്ട്‌. അഞ്ഞൂറ്‌ രൂപ എടുത്ത്‌ ഞാന്‍ നിതിന്‌ കൊടുത്തു. അഞ്ഞൂറ്‌ പേഴ്‌സില്‍ തന്നെ വച്ചു.&lt;br /&gt; &lt;br /&gt; &lt;br /&gt;തുടര്‍ന്ന്‌ ഞാന്‍ കല്‌പറ്റയിലേക്ക്‌ പോയി. എസ്‌ ബി ടിയുടെ എ ടി എം കൗണ്ടറിലെത്തി. കാര്‍ഡ്‌ ഇട്ടു. ഇടപാടുകള്‍ എങ്ങനെയെന്ന്‌ നിര്‍ദേശിക്കുന്നത്‌ ഇംഗ്ലീഷിലും മലയാളത്തിലുമാണല്ലോ. ഞാന്‍ ഇംഗ്ലീഷ്‌ സെലക്ട്‌ ചെയ്‌തു. അത്‌ ആക്ടീവ്‌ അല്ല എന്നത്‌ എനിക്കറിയുമായിരുന്നില്ല. ഞാന്‍ മൂന്നാല്‌ തവണ കാര്‍ഡ്‌ എടുത്തും ഇട്ടും അവിടെ നിന്ന്‌ പരീക്ഷിച്ചുകൊണ്ടിരുന്നു. എന്റെ പിറകില്‍ വലിയൊരു നിര ചെറുപ്പക്കാരുണ്ട്‌. അവരൊക്കെയും ക്രിസ്‌മസിന്‌ പണമെടുക്കാന്‍ വന്നതായിരിക്കണം. എന്റെ തൊട്ടു പിന്നില്‍ നിന്ന ചെറുപ്പക്കാരന്‍ എ ടി എം കൗണ്ടറിലേക്ക്‌ കടന്ന്‌ എന്റെ കൈയില്‍ നിന്നും കാര്‍ഡ്‌ വാങ്ങിയിട്ടു മലയാളം സെലക്ട്‌ ചെയ്‌തു. എ്‌ന്നോട്‌ പിന്‍ നമ്പര്‍ അടിക്കാന്‍ പറഞ്ഞു. പിന്‍ നമ്പറും തുകയും അടിക്കുവോളം കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പെട്ടെന്ന്‌ അറിയിപ്പ്‌ വ്‌ന്നു എന്റെ പിന്‍ നമ്പര്‍ തെറ്റാണെന്ന്‌. ആ ചെറുപ്പക്കാരന്‍ പറഞ്ഞു നമ്പര്‍ തെറ്റാണ്‌. ഒന്നുകൂടി അടിച്ചു നോക്ക്‌. നമ്പര്‍ തെറ്റിയിട്ടില്ല എന്ന്‌ എനിക്കുറപ്പാണ്‌. എന്നിട്ടും സഹായിക്കാന്‍ വന്ന അയാളുടെ നിര്‍ദ്ദേശം മാനിക്കാതിരിക്കേണ്ട എന്നു കരുതി ഒന്നു കൂടി അടിച്ചു. വീണ്ടും അതേ അറിയിപ്പ്‌. എന്റെ മുഖത്ത്‌ പരിഭ്രമവും വിയര്‍പ്പും ഒരുപോലെ നിറഞ്ഞു. അപ്പോള്‍ വാതില്‍ തുറന്ന്‌ പുറത്തു വരിയില്‍ നി്‌ന്ന രണ്ടുമൂന്നു ചെറുപ്പക്കാര്‍ പറഞ്ഞു ഇനിയും ഇവിടെ ട്രൈ ചെയ്യണ്ട, ഇവന്മാര്‍ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യും. നേരെ അപ്പുറം ഐ സി ഐ സി ഐയുടെ എ ടി എം കൗണ്ടര്‍ ഉണ്ട്‌. അവിടെ പോയി നോക്കാന്‍. അവിടെ പോയി നോക്കിയപ്പോള്‍ എന്റെ പിന്‍ നമ്പര്‍ ബാന്‍ ചെയ്‌തിരിക്കുന്നു എ്‌ന്നു കണ്ടു. പിറ്റേന്ന്‌ ക്രിസ്‌മസ്‌ ആണ്‌. എന്റെ കൈയില്‍ നയാപൈസയില്ല. അതിലേറെ അമ്മയെ ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്യണം. ഞങ്ങള്‍ക്ക്‌ തിരിച്ചു പോകാന്‍ പണം വേണ്‌ം. ഞാന്‍ ഞെട്ടിത്തരിച്ച്‌  ആ കൗണ്ടറിന്റെ വാതില്‍ക്കല്‍ നിന്നു. ഭൂമി പിളര്‍ന്ന്‌ ഞാന്‍ അതിനുള്ളിലേക്ക്‌ ഇപ്പോള്‍ താഴ്‌ന്നു പോയേക്കാം. അത്രയും ആധി എന്റെ മനസ്സിലും മുഖത്തുമുണ്ട്‌. അപ്പോള്‍ ആദ്യം പോയ എ ടി എം കൗണ്ടറിലെ ക്യൂവില്‍ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തേക്ക്‌ റോഡ്‌ മുറിച്ചു കടന്നു വന്നു. അയാള്‍ എന്നോട്‌ ക്യാഷ്‌ എടുത്തോ എന്ന്‌ ചോദിച്ചു. ഞാന്‍ പിന്‍നമ്പര്‍ ബാന്‍ ചെയ്‌ത കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു-ഇവിടെ ഇങ്ങനെ വിഷമിച്ചു നിന്നിട്ട്‌ എന്തു ചെയ്യാനാണ്‌? ആ ബാങ്കില്‍ ചെന്ന്‌ മാനേജരെ കണ്ട്‌ കാര്യം പറയാന്‍.&lt;br /&gt; &lt;br /&gt; &lt;br /&gt;അങ്ങനെ ഞാന്‍ ബാങ്കില്‍ ചെന്നു. ആദ്യം കണ്ടത്‌ അസിസന്റ്‌ മാനേജരെയാണ്‌. അയാള്‍ മലയാളിയല്ല. എന്നാലും തപ്പിതടഞ്ഞ്‌ അയാള്‍ എന്നോട്‌ ബാങ്കിനുള്ളിലെ എ ടി എം കൗണ്ടറില്‍ നിന്നും ഒന്ന്‌ കൂടി പണമെടുക്കാന്‍ ആവശ്യപ്പെട്ടു. താഴെ കൗണ്ടറിലെ പോലെ യുവാക്കളുടെ പടയില്ലെങ്കിലും അവിടെ ഒരു ചെറുപ്പക്കാരനും ഒരു വൃദ്ധനുമുണ്ടായിരുന്നു. വൃദ്ധന്‍  എന്നോട്‌ മോളെ, വിഷമിക്കാതെ മെല്ലെ കാര്‍ഡ്‌ ഇട്ടു നോക്ക്‌ എന്ന്‌ പറഞ്ഞു. ചെറുപ്പക്കാരന്‍ ആദ്യം ബാലന്‍സ്‌ നോക്ക്‌. ചിലപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതു കൊണ്ടായിരിക്കുമെന്ന്‌ പറഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ വെന്തുരുകി. ഒടുവില്‍ ഞാന്‍ മാനേജരെ സമീപിച്ച്‌ കാര്യം പറഞ്ഞു. മാനേജര്‍ എന്റെ അക്കൗണ്ട്‌ നമ്പര്‍ വാങ്ങി കമ്പ്യൂട്ടറില്‍ ചെക്ക്‌ ചെയ്‌തു പറഞ്ഞു പണമൊക്കെയുണ്ട്‌. പക്ഷേ 24 മണിക്കൂര്‍ നേരത്തേക്ക്‌  അക്കൗണ്ട്‌ ബാന്‍ ചെയ്‌തിരിക്കുകയാണ്‌. എ ടി എം കൗണ്ടറില്‍ മൂന്നു തവണ തെറ്റായി കാര്‍ഡ്‌ ഇട്ടാല്‍ അത്‌ ബാന്‍ ആകുമത്രെ.&lt;br /&gt; &lt;br /&gt;ഞാന്‍ ഉറക്കെ കരഞ്ഞില്ല എന്നേയുള്ളൂ. ബാങ്കിന്റെ പടിയിറങ്ങുമ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകള്‍ നിറയുന്നത്‌ തടുക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങാതെ എനിക്ക്‌ തിരിച്ചു പോകാന്‍ കഴിയുന്നില്ല. കേക്ക്‌ വാങ്ങണം. വീട്ടിലേക്ക്‌ തിരിച്ചു പോകാന്‍ ബസ്‌ കൂലി ഉണ്ടോ എന്ന്‌ പരതാന്‍ ബാഗ്‌ തുറക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. അതിനിടയില്‍ മലപ്പുറത്തെ ആ സുഹൃത്തിനോട്‌ ഞാന്‍ കാര്യം പറഞ്ഞു. സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു ലില്ലി, ക്രിസ്‌മസ്‌ അല്ലേ ഞാന്‍ ആരുടെയെങ്കിലും കൈയില്‍ കുറച്ചു പണം കൊടുത്തയക്കാം. ഞാന്‍ അത്‌ വിലക്കി. മനസ്സില്‍ എന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അമ്മയ്‌ക്ക്‌ ഷാള്‍ വാങ്ങാന്‍ ആദ്യം തീരുമാനിച്ച ഗീതാസ്‌ തൊട്ടടുത്താണ്‌. അതിന്റെ മുന്നില്‍ ആകാശത്തു നിന്നും ഞെട്ടറ്റു വീണ പോലെ ഞാന്‍ നിന്നു. കല്‌പറ്റയില്‍ ഒരുപാട്‌ സുഹൃത്തുക്കളുണ്ട്‌. പരിചയക്കാരുണ്ട്‌. പക്ഷേ ആരോടും അപ്പോള്‍ ആയൊരു അവസ്ഥ പങ്കുവയ്‌ക്കാന്‍ ഞാനാഗ്രഹിച്ചില്ല. അരമണിക്കൂറോളം ചിന്താശേഷി നിലച്ച മട്ടില്‍ നിന്ന ഞാനൊടുവില്‍ ഫോണെടുത്ത്‌ അനുജന്‍ ജോസിനെ വിളിച്ചു. കാര്യമൊന്നും പറഞ്ഞില്ല. ഞാന്‍ ഗീതാസിന്റെ മുന്നില്‍ നില്‍ക്കുന്നുണ്ട്‌. ഉടന്‍ വരണമെന്ന്‌ മാത്രം പറഞ്ഞു. ജോലി സ്ഥലത്താണ്‌, അങ്ങനെ തോന്നുമ്പോഴൊന്നും ഇറങ്ങി വരാന്‍ പറ്റില്ലെന്ന്‌ അവന്റെ മറുപടി. അവന്‍ വരാതെ അവിടെ നിന്നും അനങ്ങില്ലെന്ന്‌ ഞാന്‍. ഒടുവില്‍ അവന്‍ വന്നു. അവന്റെ കൈയില്‍ നിന്നും അഞ്ഞൂറ്‌ രൂപ വാങ്ങി ഞാനമ്മയ്‌ക്ക്‌ വേണ്ടി ഷാള്‍ വാങ്ങി. ബാക്കി പണത്തിന്‌ ഒരു സാധാരണ കേക്കും വാങ്ങി വീട്ടിലേക്ക്‌ മടങ്ങി.&lt;br /&gt; &lt;br /&gt;അമ്മയടക്കം എല്ലാവരും എന്നെ ആശ്വസിപ്പിച്ചെങ്കിലും ഓട്ടക്കൈയുമായി ഒരു ക്രിസ്‌മസ്‌ ആഘോഷിക്കുന്നതിന്റെ വേദന ഏതുനേരവും എന്നെ ചുഴ്‌ന്നു നിന്നു. എന്റെ കൈയില്‍ പണമില്ലാതെ വേദന ശരിക്കും അറിയുന്ന ജോസ്‌ ക്രിസ്‌മസ്‌ ഗംഭീരമാക്കിയെങ്കിലും വൈകിട്ട്‌ ഇളയ മോന്‍ നിതിന്‍ പോയി എ ടി എമ്മില്‍ നിന്നും പണമെടുത്ത്‌ കൊണ്ട്‌ വന്ന്‌ എന്റെ കൈയില്‍ തരുവോളം എന്റെ മുഖം തെളിഞ്ഞിരുന്നില്ല. അമ്മയ്‌ക്കാവശ്യമായ പണം അമ്മയ്‌ക്കും മിഥുന്‌ ആവശ്യമുള്ള പണം അവനും ഞങ്ങള്‍ക്ക്‌ തിരിച്ചുവരാനുള്ള പണം നിതിനെയും ഏല്‌പിച്ചതോടെയാണ്‌ എന്റെ മനസ്സൊന്ന്‌ ശാന്തമായത്‌.&lt;br /&gt; &lt;br /&gt; &lt;br /&gt;ജീവിതത്തില്‍ ഒരുപാട്‌ തിക്താനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്‌. കൈയില്‍ ഒരു രൂപ പോലുമില്ലാതെ അലഞ്ഞിട്ടുമുണ്ട്‌. എന്നാലും ഇത്രയേറെ വേദനിച്ച ഒരു ക്രിസ്‌മസ്‌ എന്റെ ജീവിതത്തില്‍ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. ഈയൊരു അനുഭവവും വിധി എനിക്കായി കരുതിയിട്ടുണ്ടെങ്കില്‍ അത്‌ തടയാന്‍ ആര്‍ക്കും കഴിയുകയില്ല. അതിനിടയിലും ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സുഹൃത്തുക്കളുടെ എസ്‌ എം എസ്സുകള്‍ മൊബൈല്‍ ഫോണിലൂടെ പ്രവഹിക്കാന്‍ തുടങ്ങിയിരുന്നു. ഓട്ടക്കാലണ കൈയില്‍ ഇല്ലാതെ ക്രിസ്‌മസ്‌ ആഘോഷിക്കാനൊരുങ്ങുന്ന ഒരുവളുടെ മനസ്സിന്റെ വേവലാതി അവര്‍ക്കറിയില്ലല്ലോ. അതുകൊണ്ട്‌ ക്രിസ്‌മസ്‌ തലേന്ന്‌ തന്നെ ഞാന്‍ ഫോണ്‍ സൈലന്റ്‌ ആക്കി ഒരിടത്ത്‌ ഉപേക്ഷിച്ചിരുന്നു. ഇന്ന്‌ ചുരം ഇറങ്ങിയതിനു ശേഷമാണ്‌ ഞാന്‍ ഫോണ്‍ എടുത്ത്‌ നോക്കിയത്‌. എന്തായാലും ഒരു ഗുണപാഠം പഠിച്ചു-ഒരിക്കലും എ ടി എം കൗണ്ടറുകളെ വിശ്വസിക്കരുത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-7480347356877470674?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/7480347356877470674/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=7480347356877470674' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/7480347356877470674'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/7480347356877470674'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2012/01/blog-post_15.html' title='ഓട്ടക്കൈയുമായി ഒരു ക്രിസ്‌മസ്‌'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-6658601729426052003</id><published>2012-01-15T00:28:00.000+11:00</published><updated>2012-01-15T00:29:46.718+11:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>മഞ്ഞു പുതച്ച ചില ഓര്‍മ്മകള്‍</title><content type='html'>ക്രിസ്‌മസ്‌ കാലം അടുക്കമ്പോള്‍ മഞ്ഞുകാലത്തെ മറക്കാനാവില്ല. പത്തിരുപത്‌ വര്‍ഷം മുമ്പു വരെ വയനാട്ടിലെ മഞ്ഞുകാലം അവിടെ ജീവിച്ച ഒരാള്‍ക്കും മറക്കാനാവില്ല. തൊട്ടടുത്തു നില്‍ക്കുന്ന ഒരാളെ പോലും കാണാനാവാത്ത വിധമായിരുന്നു അക്കാലത്ത്‌ വയനാടിനെ മഞ്ഞു മൂടുക. ദൂരെ നിന്നും വരുന്ന വാഹനങ്ങളുടെ ലൈറ്റ്‌ മാത്രം നേര്‍ത്തതായി കാണാം. മിക്കയിടത്തും ആളുകള്‍ വഴിയരികില്‍ പോലും തീയിട്ട്‌ ചൂട്‌ കാഞ്ഞുകൊണ്ടിരിക്കും. മഞ്ഞുകാലത്ത്‌ വീട്ടുമുറ്റത്തും തീയിട്ട്‌ ചൂട്‌ കായുന്നവരും  കുറവായിരുന്നില്ല.  അതിനായി ചുള്ളിക്കമ്പുകളും ഓലയും പാളയും കരുതിവയ്‌ക്കാന്‍ വയനാട്ടുകാര്‍ മടിച്ചിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും തണുപ്പിനെ പ്രതിരോധിക്കാന്‍ സെറ്റ്വര്‍ ഉപയോഗിക്കുന്നവര്‍ നാട്ടിന്‍പുറങ്ങളില്‍ കുറവായിരുന്നു എന്നല്ല വളരെ അപൂര്‍വമായിരുന്നു. കാട്ടിലും മേട്ടിലും പടവെട്ടിയ മനക്കരുത്തു തന്നെയായിരുന്നു തണുപ്പിനെയും അവരുടെ ശരീരത്തെ കമ്പിളി വസ്‌ത്രങ്ങളില്ലാതെ പ്രതിരോധിച്ചിരുന്നത്‌ എന്നു തോന്നുന്നു. തീയില്‍ കുരുത്തത്‌ വെയിലത്ത്‌ മാത്രമല്ല മഞ്ഞിലും തളരില്ലെന്ന്‌ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കൊടും മഞ്ഞിലും വെറും വസ്‌ത്രങ്ങളുമായി മണ്ണില്‍ പണിയെടുത്തു കൊണ്ടിരുന്ന അന്നത്തെയാളുകളുടെ ജീവിതം ഞങ്ങളെ പഠിപ്പിച്ചത്‌.&lt;br /&gt; &lt;br /&gt; &lt;br /&gt;മഞ്ഞുകാലത്തെ ഞങ്ങളുടെ നാട്ടിലെ വിശേഷദിവസങ്ങളില്‍ ക്രിസ്‌മസ്‌ മാത്രമല്ല ഉള്ളത്‌ ക്രിസ്‌മസ്‌ കഴിഞ്ഞ്‌ കൃത്യം രണ്ടാഴ്‌ച പിന്നിട്ടാല്‍ ഞങ്ങളുടെ ഇടവക പള്ളിയില്‍ പെരുന്നാളാണ്‌. അതുകൊണ്ടുതന്നെ ക്രിസ്‌മസ്‌ കഴിഞ്ഞാലും ഒരുക്കങ്ങള്‍ അവസാനിക്കുന്നില്ല. പള്ളിയും പരിസരവും റോഡിന്റെ ഇരുഭാഗങ്ങളും അലങ്കരിക്കാനുള്ള കൊടിതോരണങ്ങള്‍ ഒരുക്കാന്‍ കുട്ടികളുടെ പങ്ക്‌ ചെറുതായിരുന്നില്ല. പള്ളി പെരുന്നാളിന്‌ രാത്രി പ്രദക്ഷിണം നടക്കുമ്പോള്‍ എല്ലാവരുടെയും കൈകളില്‍ വിവിധ നിറങ്ങളിലുള്ള മെഴുകുതിരി കാലുകളില്‍ ഉണ്ടായിരിക്കും. നേര്‍ത്ത മുള നാലോ അഞ്ചോ ഭാഗങ്ങളാക്കി ചീന്തി അതില്‍ നനഞ്ഞ മണ്ണ നിറയ്‌ക്കും. പിന്നീട്‌ മുള വര്‍ണകടലാസ്‌ കൊണ്ട്‌ മൂടും. രാത്രി അതില്‍ കത്തിച്ച്‌ മെഴുകുതിരി കുത്തി നിര്‍ത്തുന്നതോടെ വര്‍ണാഭമായ ഒരു കാഴ്‌ചയായത്‌ മാറും.&lt;br /&gt; &lt;br /&gt;ഇതൊക്കെ ഒരുക്കാന്‍ ഞങ്ങള്‍ കുട്ടികളാണ്‌ പോവുക. ആറോ ഏഴോ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഞങ്ങളുടെ ഇടവക. അന്നത്തെ കാലത്ത്‌ ഏറ്റവും ദൂരെയുള്ളവര്‍ ഞങ്ങളുടെ ഗ്രാമത്തിലുള്ളവരായിരുന്നു. ഒരുപാട്‌ ദൂരം നടന്നുവേണം പള്ളിയിലെത്താന്‍. വാഹനങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ടൗണിനോട്‌ ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിലുള്ള കുട്ടികളും ഞങ്ങളും തമ്മില്‍ ചേരി തിരിഞ്ഞ അടി എപ്പോഴും നടക്കുമായിരുന്നു. മിക്കവാറും സന്ധ്യയ്‌ക്ക്‌ തിരിച്ചു പോകുമ്പോള്‍ റോഡില്‍ വെച്ച്‌ വാഗ്വാദങ്ങളും കൂക്കി വിളികളും പതിവായിരുന്നു. അന്നൊക്കെ നാല്‌പതോ അമ്പതോ പേരടങ്ങുന്ന ഒരു സംഘമാണ്‌ പള്ളിയിലേക്ക്‌ പോവുക. ഒരുപാട്‌ ദൂരമുള്ളതുകൊണ്ടാണ്‌ കുട്ടികള്‍ സംഘം ചേര്‍ന്നു പോയി കൊണ്ടിരുന്നത്‌.&lt;br /&gt; &lt;br /&gt;ആണ്‍പെണ്‍ വ്യത്യാസം അന്ന്‌ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ മരത്തില്‍ കയറാന്‍ മിടുക്കരായിരുന്നു. ആണ്‍കുട്ടികള്‍ കളിക്കുന്ന പന്തും ഗോലി കളിയും കുട്ടിയും കോലും എന്നിവ കളിക്കാന്‍ ഞങ്ങള്‍ പെണ്‍കുട്ടികളും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. എന്റെ ചേച്ചി ഡെയ്‌സിയെ പോലെയും അനുജത്തി ഷേര്‍ളിയെ പോലെയും പാവം പിടിച്ച പെണ്‍കുട്ടികള്‍ മാത്രം പൂക്കള്‍ മഞ്ഞ ഇലകള്‍ പച്ച, വട്ടപ്പാലം, കക്ക്‌ കളി, കൊത്തങ്കല്ല്‌ എന്നിവ കളിച്ച്‌ വീടിന്റെ പരിസരങ്ങളില്‍ ചുറ്റിപ്പറ്റി നിന്നു. എന്നെപോലെ കാറ്റുപോലെ പാറി നടന്ന പെണ്‍കുട്ടികള്‍ വിശാലമായ മൈതാനത്തിറങ്ങി ആണ്‍കുട്ടികള്‍ക്കൊപ്പം പന്തു കളിച്ചു. കുട്ടിയും കോലും കളിച്ച്‌ മുൂളലുകള്‍ അറ്റുപോകാത്ത ഓടി ഓടി സന്ധ്യക്ക്‌ വിളക്കു തെളിച്ചാല്‍ മാത്രം വീട്ടിലെത്തി. ഇങ്ങോട്ട്‌ അടി കൂടാന്‍ വരുന്ന ആണ്‍കുട്ടികളെ കുനിച്ച്‌ നിര്‍ത്തി മുതുകില്‍ രണ്ടു പെടപെടക്കാന്‍ അന്നു മടിയൊന്നുമുണ്ടായിരുന്നില്ല.&lt;br /&gt; &lt;br /&gt;ഇങ്ങനെ കളിച്ചു വളര്‍ന്ന ഞങ്ങളോടായിരുന്നു ടൗണിന്റെ അടുത്തു താമസിച്ചിരുന്ന കൂട്ടികള്‍ക്ക്‌ പള്ളിയില്‍ വ്‌ച്ച്‌ ഏറ്റുമുട്ടേണ്ടി വന്നിരുന്നത്‌. ആ സംഘത്തില്‍ പക്ഷേ ആണ്‍കുട്ടികളായിരുന്നു കൂടുതലും. സംഘത്തലവന്‍ രാജനായിരുന്നു അവന്റെ നാലോ അഞ്ചോ ജ്യേഷ്‌ഠന്മാര്‍ അന്നും ഇന്നും പള്ളിയിലെ പ്രധാന ഗായകരാണ്‌. അതിന്റെ ഒരു അഹങ്കാരവും അവനുണ്ടായിരുന്നു. ഞങ്ങളുടെ സംഘത്തിലെ നേതാക്കള്‍ രണ്ടുപേരാണ്‌. വര്‍ഗീസും ജോസും. അതില്‍ വര്‍ഗീസിന്റെ ശബ്ദം അസാമാന്യമായിരുന്നു. നല്ല മുഴക്കമുള്ള ശബ്ദം. അവന്‍ പാടുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായി. കേള്‍ക്കുന്നവരെല്ലാം അവന്‌ യേശുദാസ്‌ പട്ടം നല്‍കി.  ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാ പുഴ പിന്നെയും ഒഴുകി എന്ന പാട്ട്‌ ഞങ്ങളെ വേദനയിലാഴ്‌ത്തി. സുമംഗലേ നീ ഓര്‍മമിക്കുമോ സ്വപ്‌നത്തിലെങ്കിലും ഈ ഗാനം എന്നു പാടിയപ്പോള്‍ വിരഹവേദന ഞങ്ങളുമറിഞ്ഞു. സ്കൂളിലും കോളേജിലും പാട്ടില്‍ അവനെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല &lt;br /&gt; &lt;br /&gt;രാജനെ അസ്വസ്ഥനാക്കിയതും വര്‍ഗീസിന്റെ ആ സ്വരമായിരുന്നു എന്നു തോന്നുന്നു. സന്ധ്യയ്‌ക്ക്‌ പള്ളി കഴിഞ്ഞ്‌ റോഡില്‍ വച്ചുള്ള വെല്ലുവിളികളില്‍ പക്ഷേ എന്നും ജയം രാജനായിരുന്നു. അന്ന്‌ അവന്‍ മാത്രമാണ്‌ നാട്ടില്‍ ജീന്‍സ്‌ ഉപയോഗിച്ചിരുന്നത്‌. ഞങ്ങളൊക്കെ അത്‌ ആദ്യമായി കാണുകയാണ്‌. വേറെയാര്‍ക്കും കണ്ടിട്ടുമില്ല. ജീന്‍സിന്റെ നിലയും വിലയും ഒന്നും  ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ടുതന്നെ തോല്‍ക്കുമെന്ന ഘട്ടത്തിലെത്തുമ്പോള്‍ ഞങ്ങളൊക്കെ ഒരു കോറസ്‌ പോലെ ഒന്നിച്ച്‌ നീ പോടാ ഒണക്ക പാന്റേ എന്നു വിളിക്കും. അതോടെ രാജന്റെ തല താഴും. ഉണക്ക പാന്റുമായി അവന്‍ തലതാഴ്‌ത്തി നടന്നു പോകും. ഞങ്ങള്‍ ആര്‍പ്പുവിളികളുമായി വീടുകളിലേക്ക്‌ മടങ്ങും.&lt;br /&gt; &lt;br /&gt; ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടു. ഞങ്ങള്‍ മുതിര്‍ന്നു. രാജനും മുതിര്‍ന്നു. പഴയ വാഗ്വാദങ്ങളില്ല. കണ്ടാല്‍ പരസ്‌പരം നോക്കി എല്ലാവരും നിശ്ശബ്ദരായി നടന്നു പോകും . എന്നാലും രാജനെ കാണുമ്പോള്‍ ഉണക്ക പാന്റിന്റെ ഓര്‍മ്മയില്‍ ഞങ്ങളുടെ ചുണ്ടുകളില്‍ ഒരു ചിരി തെളിയും. രാജനും അതു മനസ്സിയിട്ടുണ്ടാകാം. ഏറെ വൈകാതെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്‌ രാജന്‍ വൈദികനാകാന്‍ പോയി. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ മിടുക്കനായ വൈദികനായി തിരിച്ചെത്തി. അപ്പോഴേക്കും ഞ്‌ങ്ങളുടെയൊക്കെ ജീവിതം ഒരുപാട്‌ മാറി പോയിരുന്നു. എന്നാലും തമ്മില്‍ സംസാരമില്ല. പുഞ്ചിരിക്കണോ വേണ്ടയോ എന്നൊരാശങ്കയില്‍ പരസ്‌പരം കടന്നു പോകും. രാജനെ കാണുമ്പോള്‍ ഉണക്ക പാന്റ്‌ പ്രയോഗം ഇന്നും മനസ്സിലുള്ളത്‌ കൊണ്ട്‌ ഒരു ചിരി ചുണ്ടില്‍ തത്തികളിക്കും. ഇടവകയിലെത്തുമ്പോഴൊക്കെ മുഴക്കമുള്ള ശബ്ദത്തില്‍ അതിമനോഹരമായി പാടി രാജന്‍ കുര്‍ബാന ചൊല്ലുമ്പോള്‍ തനിക്ക്‌ വരദാനമായി കിട്ടിയ സ്വരം പാഴ്‌ച്ചണ്ടി പോലെ വലിച്ചെറിഞ്ഞ വര്‍ഗീസിനെ മറക്കാന്‍ കഴിയില്ല. ജീവിതം അവനെ എവിടെയുമെത്തിച്ചില്ല. അന്യമതത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയവും തുടര്‍ന്നുള്ള പ്രണയ വിവാഹവും അവന്റെ ജീവിതത്തെ നിലയിലാ കയത്തിലേക്കും ഒരുപാട് ദുരിതങ്ങളിലേക്കും തള്ളിയിട്ടു. എല്ലാവരും വലിയ ഗായകനായി തീരുമെന്ന് പ്രവചിച്ച  അവന്‍  ജീവിക്കാന്‍ വേണ്ടി കൂലിപണിക്കാരനായി. ഒരു മൂളിപ്പാട്ട് പോലും പാടാന്‍ കഴിയാത്ത വിധം അവന്റെ ജീവിതം മാറി പോയത് ഞങ്ങള്‍ക്കൊക്കെ വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-6658601729426052003?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/6658601729426052003/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=6658601729426052003' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6658601729426052003'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6658601729426052003'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2012/01/blog-post.html' title='മഞ്ഞു പുതച്ച ചില ഓര്‍മ്മകള്‍'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-1085401536449533651</id><published>2011-10-15T00:45:00.000+11:00</published><updated>2011-10-15T00:46:48.908+11:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>സ്നേഹബന്ധങ്ങളുടെ കാണാച്ചരടുകള്‍</title><content type='html'>എന്നെ പോലെതന്നെയാണ് സൗഹൃദത്തിന്റെ കാര്യത്തില്‍ എന്റെ കുട്ടികളും. നിറയെ സുഹൃത്തുക്കള്‍ ഉണ്ട്. അതും എല്ലാം നല്ല നല്ല കൂട്ടുകാര്‍. നേഴ്സറി മുതലുള്ള സൗഹൃദങ്ങള്‍ അതുപോലെതന്നെ സൂക്ഷിക്കുന്നുണ്ട്. അവര്‍ വയനാട്ടില്‍ നിന്നും കൊച്ചിയില്‍ വന്നപ്പോഴും കോളേജിലെ മിക്ക കുട്ടികളും വീട്ടില്‍ വരും. ഇളയ മോന്‍ നിതിന്‍ വീട്ടില്‍ ഉണ്ടെങ്കില്‍ തിരുവനന്തപുരം മുതല്‍  കാസര്‍ഗോഡ്‌ വരെയുള്ള കൂട്ടുകാര്‍ ഒരാഴ്ചയും രണ്ടാഴ്ചയുമൊക്കെ വീട്ടില്‍ വന്നു താമസിക്കാറുണ്ട്‌. പലരും പഠനകാര്യത്തിലെ സംശയങ്ങള്‍ തീര്‍ക്കാനും മറ്റും വരുന്നതാണ്.  വീട്ടില്‍ വന്നില്ലെങ്കിലും  നിതിന്റെ കൂടെ പഠിച്ച ഒരു കുട്ടിയെയും ഞാന്‍ അതിനിടയില്‍ പരിചയപ്പെട്ടു. സരുണ്‍. അവന്റെ വീട് കൊച്ചിയില്‍ തന്നെയാണ്. അതുകൊണ്ട്‌ തന്നെ ഞാന്‍ കണ്ടിരുന്നില്ല. ദൂരെ സ്ഥലത്തുള്ള  കുട്ടികളാണ്  സാധാരണ വീട്ടില്‍ വരാറുള്ളത്.  കോളേജിലെ തുടക്കസമയത്ത് സരുണ്‍ എന്ന് മോന്‍ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും കണ്ടിരുന്നില്ല. ഒരു ദിവസം രാവിലെ മോന്‍ ഫോണ്‍ പിടിച്ചു സ്തബ്ധനായി നില്‍ക്കുന്നത്  കണ്ടു ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവന്‍ പറഞ്ഞു സരുണിന്റെ അമ്മ മരിച്ചു. അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞു അവനെ രണ്ട് ദിവസം മുമ്പ് ആരോ കോളേജില്‍ നിന്നും വിളിച്ചു കൊണ്ടു പോയിരുന്നു. എന്റെ മനസ്സില്‍ ഒരു തീജ്വാല പാളി. ഞാന്‍ പറഞ്ഞു മോന്‍ അവനെ വിളിക്ക്. എന്നിട്ട് സംസാരിക്ക്. അമ്മേ, എനിക്ക് അങ്ങനെ സംസാരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ എന്താണ് അവനോടു പറയുക എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു മോന്‍ ഫോണ്‍ വിളിച്ചു താ, ഞാന്‍ സംസാരിക്കാം, അങ്ങനെ മോന്‍ വിളിച്ചു തന്നു. ഫോണിന്റെ അങ്ങേ ത്തലയ്ക്കല്‍ സരുണ്‍ ഉണ്ട് . ഞാന്‍ അവനെ മോനെ എന്ന് വിളിച്ചു. അവന്‍ തിരിച്ചു അമ്മേ എന്ന് എന്നെയും വിളിച്ചു. ഞാന്‍ കരയുകയാണ്, അവനും കരഞ്ഞു. ആ നിമിഷങ്ങളില്‍ എനിക്ക് തോന്നി ഞാന്‍ അവന്റെ അമ്മയാണ് എന്ന്.&lt;br /&gt; &lt;br /&gt; &lt;br /&gt;പിന്നീട് നിതിന്‍ കോളേജില്‍ നിന്നും വരുമ്പോള്‍ പറയും സരുണ്‍ എപ്പോഴും പറയും അമ്മയെ ഒന്ന് കാണണമെന്ന്. അങ്ങനെ ഒരിക്കല്‍ ഞാന്‍ കോളേജില്‍ പോയപ്പോള്‍ മോന്‍ സരുണിനെ വിളിച്ചു കൊണ്ടു വന്നു. ഇളയ മോന്റെ കൂടെയാണ് പഠിക്കുന്നതെങ്കിലും മൂത്ത മോന്‍ മിഥുന്റെ പ്രായമാണ് അവന്. മിഥുനെക്കാള്‍ ഒരു മാസത്തിനു മൂത്തതാണ്. അങ്ങനെ ഞാന്‍ പോലും അറിയാതെ സരുണ്‍ എന്റെ മൂത്ത മകനായി. ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്റെ  അമ്മയില്ല, ഇപ്പോള്‍  അമ്മയെ ഉള്ളൂ എന്ന്. ഞാനവനോട് പറഞ്ഞു നീ  എന്റെ മൂത്ത മോന്‍ അല്ലേ, മോന് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് എന്ന്. എന്റെ കുട്ടികളും അവന് ആ സ്ഥാനം തന്നെ മനസ്സില്‍ കൊടുത്തിട്ടുണ്ട്. ഷിപ്പില്‍ പോകുമ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്നും എന്നെ വിളിച്ചിരുന്നു. ചൈനയില്‍ എത്തിയപ്പോള്‍ അമ്മേ ഞാന്‍ ചൈനയില്‍ എത്തി എന്ന് പറഞ്ഞു ഒരു മെസ്സേജ് അയച്ചിരുന്നു.&lt;br /&gt; &lt;br /&gt; &lt;br /&gt;അതുപോലെ ഒരു അടുപ്പം തോന്നിയ കുട്ടികളുടെ സുഹൃത്താണ് രഞ്ജിത്. ചെറിയ മോന്റെ കോഴ്സ് തന്നെയാണ് അവനും ചെയ്തിരിക്കുന്നത്. അവനും മിഥുന്റെ പ്രായമാണ്. കഴിഞ്ഞ തവണ നിതിന്‍ ഷിപ്പില്‍ നിന്നും വന്നപ്പോഴാണ് രഞ്ജിത് ആദ്യമായി വീട്ടില്‍ വന്നു നില്‍ക്കുന്നത്. രണ്ടാഴ്ചത്തെ ഒരു കോഴ്സ് ചെയ്യാന്‍ വയനാട്ടില്‍ നിന്നും കൊച്ചിയില്‍ വന്നതാണ്. ഞാന്‍ ഓഫീസില്‍ നിന്നും വന്നു വെപ്രാളപ്പെട്ട് സമയത്തിനു ഭക്ഷണം ഒരുക്കി കൊടുക്കുമ്പോള്‍ എപ്പോഴും പറയും മോനെ, ഒപ്പിക്കല്‍ കറികള്‍ ആണെന്ന്. രഞ്ജിത് പറയും ആന്റി എപ്പോഴും പറയും ഒപ്പിക്കല്‍ കറി ആണെന്ന്. പക്ഷേ നല്ല രുചി ഉണ്ടെന്നും. ഇളയ മോന്‍ നിതിന്‍ പറയും ഓ അതൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കുന്നതല്ലേ എന്ന്. അങ്ങനെ രഞ്ജിത് തിരിച്ചു പോയി. ഇടയ്ക്ക് വിളിക്കും. വിശേഷങ്ങള്‍ തിരക്കും. അതുപോലെ എന്നെ ഇടയ്ക്കു വിളിക്കുന്ന കുട്ടികളുടെ സുഹൃത്ത് ഉണ്ട് വിഷ്ണു. കുട്ടികള്‍ ഇല്ലെങ്കിലും വല്ലപ്പോഴും വിളിച്ചു ആന്റി സുഖമാണോ ഭക്ഷണം കഴിച്ചോ എന്നൊക്കെ തിരക്കും.  രണ്ട് മാസം മുമ്പ്  ഒരു ദിവസം വിളിച്ചു മിഥുന്‍ പറഞ്ഞു അമ്മേ, രഞ്ജിത് ഒരു ഇന്റര്‍വ്യൂ വിനു വേണ്ടി കൊച്ചിയില്‍ വരുന്നുണ്ട്. ഞങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു അവന് അങ്ങോട്ട്‌ വരാന്‍ ഒരു വിഷമം ഉണ്ട്. ഞാന്‍ പറഞ്ഞു നിങ്ങളെ പോലെ തന്നെയാണ് എനിക്ക് അവനും. അതുകൊണ്ടു നിങ്ങള്‍ ഇല്ല എന്ന് കരുതി ഇവിടെ വന്നു നില്‍ക്കാന്‍ അവന്‍ മടിക്കേണ്ട കാര്യമില്ല. ഇങ്ങോട്ട് വരാന്‍ പറയൂ എന്ന്. പിറ്റേന്ന് രഞ്ജിത് വിളിച്ചു, ഞാന്‍ വന്നു നിന്നാല്‍ ആന്റിക്ക് ബുദ്ധിമുട്ടാവുമോ എന്ന് ചോദിച്ചു. എനിക്കെന്തു ബുദ്ധിമുട്ടാണ് മോനെ, മോന്‍ ഇവിടെ വന്നു നില്‍ക്കൂ എന്ന് ഞാന്‍ പറഞ്ഞു.&lt;br /&gt; &lt;br /&gt; &lt;br /&gt;കാനഡയില്‍ ഉള്ള ഒരു കമ്പനിയുടെ ഇന്ത്യയില്‍ ഉള്ള ഒരു ഓഫീസ്. അതാണ്‌ കൊച്ചിയില്‍ ഉള്ളത്. അവന് ഒരാള്‍ക്ക്‌ മാത്രം ഉള്ള ഇന്റര്‍വ്യൂ ആണ്. അതിനിടയില്‍ എല്ലാ ദിവസം പരീക്ഷകള്‍, ക്ലാസുകള്‍. കുട്ടിക്ക് ശരിക്കും മടുത്തിരുന്നു. ഉച്ച കഴിഞ്ഞു  പോയാല്‍ പലപ്പോഴും രാത്രി ഒന്‍പതര ആവും തിരിച്ചു വരുമ്പോള്‍. വാതില്‍ തുറന്ന പാടെ ആന്റി എന്ന് വിളിച്ചു അന്നത്തെ വിശേഷം മുഴുവന്‍ പറയാന്‍ തുടങ്ങും. എന്റെ കുട്ടികളും അതുപോലെയാണ്. വന്നു കയറിയാലുടന്‍ അതുവരെയുള്ള വിശേഷങ്ങള്‍ എല്ലാം പറയാന്‍ തുടങ്ങും. ഒരിടത്ത് ജോലി കിട്ടുമോ ഇല്ലയോ എന്ന ആകുലതകള്‍. അവന്‍ വരാന്‍ നേരം വൈകുമ്പോള്‍ അവന്റെ അമ്മ വിളിക്കും മോന്റെ ആന്റി അവിടെ ഉള്ളതാണ് ഞങ്ങള്‍ക്ക് ആകെയുള്ള സമാധാനം എന്ന് പറയും. ഇടയ്ക്ക് വയനാട്ടില്‍ പോകുമെങ്കിലും വീണ്ടും കൊച്ചിയില്‍ നിന്നും വിളി വരും. രഞ്ജിത് വീണ്ടും വരും. അവന് ആകെ ടെന്‍ഷന്‍ ഉണ്ട് അങ്ങനെ വന്നു നില്‍ക്കുന്നത് എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന്. ഞാന്‍ അവനോടു പറയും നിതിനും മുംബൈയില്‍ മിഥുന്റെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് പോയി നിന്നിരുന്നത്. ഇതൊക്കെ ജീവിതത്തില്‍ സാധാരണയാണ്, മോന് ആദ്യം ഒരു ജോലി കിട്ടട്ടെ എന്ന്.&lt;br /&gt; &lt;br /&gt; &lt;br /&gt;ഒരു ദിവസം ഞാന്‍ അവനെയും കൊണ്ടു കലൂര്‍ പള്ളിയില്‍ പോയി. അവിടെ പോയി മെഴുകുതിരി ഒക്കെ കത്തിച്ചു തിരിച്ചു ഇറങ്ങി വരുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞു ആന്റി ഞാന്‍ ഇവിടെ ഒരു നേര്‍ച്ച  നേര്‍ന്നിട്ടുണ്ട്‌, മിഥുന്‍ ഗിന്നസ് ബുക്ക്‌ റെക്കോര്‍ഡ്‌ നേടി കഴിഞ്ഞാല്‍ അതു ചെയ്യാം എന്ന്. ഞാന്‍ അവന് ജോലി കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആണ് അവിടെ പോയത്. അവന്‍ പ്രാര്‍ത്ഥിച്ചത് മിഥുന് വേണ്ടിയും. ജോലി ഏകദേശം ശരിയാവും എന്ന ഘട്ടത്തില്‍ കഴിഞ്ഞ മാസം ഒരിക്കല്‍ എത്തി. അന്നവന്‍ രാത്രി വയനാട്ടിലേക്ക് തിരിച്ചു പോവുകയാണു. ഞാന്‍ യാത്രയയക്കാന്‍ വേണ്ടി സിറ്റ് ഔട്ടിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്നു ഞാന്‍ ആന്റിയുടെ കാലില്‍ തൊട്ടു നമസ്കരിക്കട്ടെ എന്ന് പറയലും കുനിഞ്ഞു എന്റെ കാലില്‍ പിടിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് കാലില്‍ വണങ്ങുന്ന പതിവുകള്‍ വീട്ടില്‍ ഇല്ല. എന്റെ കുട്ടികള്‍ യാത്ര പോകുമ്പോഴും തിരിച്ചു വരുമ്പോഴും കെട്ടിപിടിച്ചു ഇരുകവിളിലും  ഓരോ ഉമ്മ  വെക്കും. അതാണ്‌ ചെറുപ്പം മുതല്‍ ഉള്ള പതിവ്. അവര്‍ മുതിര്‍ന്നപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. ഞാന്‍ എന്തായാലും നെറുകില്‍ കൈവെച്ചു മോന്‍ പോയി വാ ജോലി ശരിയാവും എന്ന് പറഞ്ഞു. പിന്നെയും രഞ്ജിത് വന്നു. വീണ്ടും പലതരം പരീക്ഷകള്‍. വീണ്ടും തിരിച്ചു പോയി. ഒന്നര ആഴ്ച മുമ്പ് രഞ്ജിത് വീണ്ടും വന്നു. ജോലി ശരിയായി ഇവിടെ നിന്നാണ് ഫ്ലൈറ്റ്. കുറെ പേപ്പറുകള്‍ ശരിയാക്കാന്‍ ഉണ്ട്.&lt;br /&gt; &lt;br /&gt; &lt;br /&gt; മിനിയാന്ന് രാത്രി അവന്റെ വീട്ടുകാര്‍ ഒക്കെ വന്നു. അച്ഛന്‍, അമ്മ, ചെറിയച്ഛന്‍ചേച്ചി, ചേച്ചിയുടെ ഭര്‍ത്താവ് എന്നിവര്‍. അവന്റെ ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും ഡോക്ടര്‍മാര്‍ ആണ്. ചേച്ചി ആയുര്‍വേദ ഡോക്ടര്‍. ചേട്ടന്‍ അലോപതി ഡോക്ടര്‍. കോഴിക്കോടാണ് രണ്ടുപേരും. അവരൊക്കെ വീട്ടിലേക്കു വരുന്നു എന്ന് പറഞ്ഞപ്പോള്‍ ആദ്യം എനിക്കൊരു അന്ധാളിപ്പ് ഉണ്ടായിരുന്നു. എനിക്ക് പരിചയം രഞ്ജിതിനെ മാത്രമാണ്. അവന്റെ അമ്മ ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട് എന്ന് മാത്രം. ബാക്കിയുള്ളവര്‍ എങ്ങനെ എന്നും എങ്ങനെ പെരുമാറും എന്നൊക്കെയുള്ള ആധി എനിക്ക് ശരിക്കും ഉണ്ടായിരുന്നു. പക്ഷേ വന്നു ഒരു അഞ്ച് മിനിറ്റിനുള്ളില്‍ അവരൊക്കെ ഈ വീട്ടിലെ അംഗങ്ങള്‍ ആയി. രഞ്ജിത്തിന്റെ അമ്മ പറഞ്ഞു, ഇനി വയനാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരണം, അവിടെ താമസിക്കണം, ഈ സ്നേഹബന്ധം നമ്മള്‍ ജീവിതത്തില്‍ ഒരിക്കലും അവസാനിപ്പിക്കരുത് എന്ന്. രഞ്ജിത് എപ്പോഴും വന്നു ആന്റിയുടെ കറികളുടെ പുകഴ്ച പറയും, ആന്റി അതുണ്ടാക്കി തന്നു, ഇതുണ്ടാക്കി തന്നു എന്നൊക്കെ പറയും. ആന്റി ഉള്ളത് കൊണ്ടാണ് അവന് ഇവിടെ വന്നു നില്‍ക്കാനും ജോലി കിട്ടാനും കാരണമായത് എന്നൊക്കെയുള്ള എളിമയുള്ള വാക്കുകളും അവര്‍ പറഞ്ഞു.   എത്രയോ കാലമായി പരിചയം ഉള്ളവരെ പോലെയായിരുന്നു അവരുടെ ഒക്കെ സംസാരം. രഞ്ജിത്തിന്റെ ചേച്ചിയുടെ ഭര്‍ത്താവ് മാത്രം തുടക്കത്തില്‍ പരിചയമില്ലാത്തതിനാല്‍ ഒന്ന് സംസാരിക്കാന്‍ മടിച്ചെങ്കിലും പിന്നെ അദ്ദേഹവും അവരുടെ കൂട്ടത്തില്‍ ഒരാളായി.&lt;br /&gt; &lt;br /&gt; &lt;br /&gt;ഇന്നലെ രാത്രി രഞ്ജിത് അമേരിക്കയിലേക്ക് പോയി. എയര്‍ പോര്‍ട്ടിലേക്ക് ഇറങ്ങും മുമ്പ് സിറ്റ് ഔട്ടില്‍ എല്ലാവരും നിരന്നു നിന്നു. അവന്റെ അമ്മ പറഞ്ഞു മോനെ ഇറങ്ങും മുമ്പ് എല്ലാവരുടെയും കാലില്‍ നമസ്ക്കരിക്കു.  ഞാന്‍ വാതില്‍ അടക്കാനുള്ള താക്കോലുമായി ഹാളിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്. ആദ്യം അവന്‍ അമ്മയുടെ കാലില്‍ നമസ്കരിച്ചു. തൊട്ടടുത്ത്‌ അവന്റെ അച്ഛന്‍, ചെറിയച്ഛന്‍ എല്ലാവരും ഉണ്ട്. പക്ഷേ നേരെ വന്നു ആന്റിയുടെ കാലില്‍ നമസ്കരിക്കട്ടെ എന്ന് പറഞ്ഞു എന്റെ കാലില്‍ തൊട്ടു. എന്റെ കണ്ണുകള്‍ നിറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞു ആന്റിയുടെ കാലില്‍ ഒന്നും പിടിക്കണ്ട, മോന്‍ പോയി നന്നായി വരൂ എന്ന്. എയര്‍ പോര്‍ട്ടില്‍ നിന്നും അവന്‍ യാത്ര പറയാതെ അകത്തേക്ക് കയറി പോകാന്‍ നോക്കി. പെട്ടെന്ന് തിരിഞ്ഞപ്പോള്‍ അവന്റെ കലങ്ങിയ കണ്ണുകള്‍ എല്ലാവരും കണ്ടു. അവന്റെ അമ്മ, ചേച്ചി എല്ലാവരും കരയുകയാണ്. എന്റെ നിറഞ്ഞു വരുന്ന കണ്ണുകള്‍ ഞാന്‍ ആരും കാണാതെ മറച്ചു പിടിച്ചു. അവന്‍ വീട്ടില്‍ ഉണ്ടായിരുന്ന രണ്ട് മാസത്തോളം കാലം കുട്ടികള്‍ വീട്ടില്‍  ഇല്ലാത്ത  ശൂന്യത ഞാന്‍ അറിഞ്ഞിരുന്നില്ല. മോനെ എന്ന് വിളിക്കാന്‍ മകനായി അവന്‍ ഉണ്ടായിരുന്നു. എന്റെ ഇളയ മോന്‍ ഷിപ്പില്‍ പോകാന്‍ വേണ്ടി എയര്‍ പോര്‍ട്ടില്‍ നില്‍ക്കുമ്പോഴുള്ള അതേ ഹൃദയവേദന ഞാന്‍ അനുഭവിച്ചു. അറിഞ്ഞു. ആദ്യം സരുണ്‍....  ഇപ്പോള്‍ രഞ്ജിത് ....ചില ബന്ധങ്ങള്‍ അങ്ങനെയാണ്, രക്തബന്ധം ഇല്ലെങ്കിലും അതിന് ഒരേ രക്തത്തിന്റെ ചൂടും ചൂരും ഉണ്ടാവും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-1085401536449533651?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/1085401536449533651/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=1085401536449533651' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/1085401536449533651'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/1085401536449533651'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/10/blog-post.html' title='സ്നേഹബന്ധങ്ങളുടെ കാണാച്ചരടുകള്‍'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-2340527897672179692</id><published>2011-08-17T11:19:00.000+10:00</published><updated>2011-08-17T11:22:42.181+10:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വടി കൊടുത്ത് അടി വാങ്ങുന്നവര്‍</title><content type='html'>കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാര്‍ അഴിമതി വിരുദ്ധ സമരത്തിനെതിരെ വടി നീട്ടിയെറിയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇക്കഴിഞ്ഞ ദിവസം രാജ്യം സ്വാതന്ത്ര്യത്തിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രാജ്യത്തോടായി നടത്തിയ സന്ദേശത്തിലാണ്  അഴിമതി നിര്‍മാജനത്തിന് ഒറ്റമൂലിയില്ല എന്ന് പറഞ്ഞു ഞെട്ടിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്ന് പ്രഖ്യാപിച്ചു അണ്ണാ ഹസാരെ പിറ്റേ ദിവസം നടത്താനൊരുങ്ങുന്ന സമരത്തിനെതിരായിരുന്നു രാഷ്ട്രപതിയുടെ കുത്തുവാക്കുകള്‍.&lt;br /&gt; &lt;br /&gt; &lt;br /&gt;നിരാഹാരം അഴിമതിക്ക് പരിഹാരമല്ലെന്ന് മന്‍മോഹന്‍ സിംഗും സ്വാതന്ത്ര്യ ദിനത്തില്‍ ഉദ്ഘോഷിച്ചപ്പോള്‍ അണ്ണാ ഹസാരെ എന്ന വയോധികന്റെ ഗാന്ധിയന്‍ സമരമുറയെ ഭരണകൂടം എത്രമേല്‍ ഭയപ്പെടുന്നു എന്ന് വ്യക്തമായിരുന്നു. ഇതിനും  കുറെ നാളുകള്‍ക്കു മുമ്പേ   അഴിമതി തടയാന്‍ പറ്റിയ മാന്ത്രിക വടിയൊന്നും തന്‍റെ കൈയില്‍ ഇല്ലെന്നു പറഞ്ഞ്   പ്രധാനമന്ത്രി അഴിമതിയുടെ മുമ്പില്‍ കീഴങ്ങിയതും രാജ്യം കണ്ടതാണ്. തന്‍റെ മന്ത്രിസഭയിലെ ഒരു മന്ത്രിയും രണ്ട് എം പിമാരും  ഭൂലോക അഴിമതിയുടെ പേരില്‍ തീഹാര്‍  ജയിലില്‍ കിടക്കുമ്പോള്‍ അതേ ജയിലില്‍  അഴിമതിക്കെതിരെ സമരം നടത്തിയ ഒരാളെ അടയ്ക്കാന്‍ മാത്രം വങ്കത്തരം കാണിച്ച മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയില്‍ ഇതിനു മുമ്പുണ്ടായിട്ടില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;കഴിഞ്ഞ ദിവസം  കോണ്‍ഗ്രസ്‌ വക്താവ് മനീഷ് തിവാരി ഹസാരെ അഴിമതിക്കാരനാണെന്നു   പറഞ്ഞു രംഗത്തെത്തിയിരുന്നു. അണ്ണാ ഹസാരെ നടത്താന്‍ പോകുന്ന സമരത്തില്‍ വിറളി പിടിച്ച ഭരണകൂടത്തിനൊപ്പം ഡല്‍ഹി പോലീസും തങ്ങളുടെ റോള്‍ ഭംഗിയാക്കി. സത്യഗ്രഹം മൂന്നു ദിവസത്തിലേറെ നീളരുത്‌, 5000 പേരില്‍ കൂടുതല്‍ സംഘടിക്കരുത്‌ തുടങ്ങിയവയായിരുന്നു  ഡല്‍ഹി പോലീസ്‌ മുന്നോട്ടുവച്ച ഉപാധികള്‍. അതൊക്കെയും ഹസാരെ തള്ളിയപ്പോള്‍ പോലീസ് സത്യാഗ്രഹം നടത്താനിരുന്ന ജയപ്രകാശ് മൈതാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതിഷേധിക്കാനുള്ള തന്‍റെ അവകാശത്തെ തടയരുതെന്നു മന്‍ മോഹന്‍ സിംഗിനോട്  ആവശ്യപ്പെട്ട അണ്ണാ ഹസാരെയോട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പോലീസിനോട് പറയാന്‍ നിര്‍ദ്ദേശിച്ചു കൈകഴുകയാണ് അദ്ദേഹം  ചെയ്തത്. ഗാന്ധി പഠിപ്പിച്ച സമരമുറയെ ഗാന്ധിയുടെ ശിഷ്യര്‍ എന്നവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ഭയപ്പെടുന്ന കാഴ്ചകളായിരുന്നു അതൊക്കെയും.  &lt;br /&gt; &lt;br /&gt; &lt;br /&gt;തികഞ്ഞ ഗാന്ധിയന്‍ ആണെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലില്‍ അണ്ണാ ഹസാരെ അഴിമതിക്കെതിരെ സത്യാഗ്രഹം നടത്തും വരെ   പുതുതലമുറയ്ക്ക് അദ്ദേഹം തീര്‍ത്തും അന്യനായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം അഴിമതിക്കെതിരെ ഇന്ദ്രപ്രസ്ഥത്തിലെ കണ്ണായ സ്ഥലമായ ജന്തര്‍ മന്ദറില്‍ നിരാഹാര സത്യാഗ്രഹം ഇരുന്നപ്പോള്‍ ഓരോ ഇന്ത്യക്കാരെന്റെയും സിരകളില്‍ ആവേശം കത്തിക്കയറി. അഴിമതിക്കെതിരെ രക്തം തരിച്ചു. നഗരങ്ങളും ഗ്രാമങ്ങളും വേരറ്റ പോലെ മനസ്സ് കൊണ്ടെങ്കിലും ആ സത്യാഗ്രഹ പന്തലിലേക്ക് കുതിച്ചു. ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുമ്പില്‍ ഗാന്ധിജി നയിച്ച നിരാഹാരമെന്ന സമരമുറയ്ക്ക് ഇപ്പോഴും പ്രസക്തി നഷ്ടമായിട്ടില്ലെന്നു ലോകം തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഭരണകൂടത്തെ വിറപ്പിക്കാന്‍ ആ വൃദ്ധനായ ഗാന്ധിയന് കഴിഞ്ഞു. മറ്റു ലോകരാജ്യങ്ങളില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലേക്കും പടരാന്‍ ഒരു നിമിത്തം ആയേക്കാവുന്ന അണ്ണാ ഹാസാരെയുടെ സത്യാഗ്രഹം അതുകൊണ്ടു തന്നെ ഒരാഴ്ച തികയ്ക്കാന്‍ അന്ന് യു പി എ സര്‍ക്കാര്‍ അനുവദിച്ചില്ല. അതിനുമുമ്പേ അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറായി. അന്ന് അദ്ദേഹം  ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലായാലും ഇല്ലെങ്കിലും ആ സത്യാഗ്രഹം ഉറങ്ങി കിടന്നിരുന്ന ഒരു ജനസമൂഹത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. രാഷ്ട്രീയം, അഴിമതി തുടങ്ങിയവയുടെ അര്‍ഥം എന്തെന്ന് പോലും അറിയാത്ത സ്കൂള്‍ കുട്ടികളടക്കം അണ്ണാ ഹസാരയെ നെഞ്ചിലേറ്റി. അതിലേറെയായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെയുള്ള സമരത്തിന്‌ ഇന്ത്യയിലെ യുവജനത നല്‍കിയ പിന്തുണ.&lt;br /&gt; &lt;br /&gt; &lt;br /&gt;ഇത്രയും ജനപിന്തുണയുള്ള, ഗാന്ധിയന്‍ സമര മുറകള്‍ മാത്രം മുന്നോട്ട് വെച്ച ഒരു വ്യക്തിയെ കൊടിയ കുറ്റവാളികള്‍ക്ക് പേരുകേട്ട തീഹാര്‍ ജയിലില്‍ അടച്ചപ്പോള്‍  ഭരണകൂടം പ്രകടിപ്പിച്ചത്  ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ്.    അഴിമതിക്കും കള്ളപ്പ ണത്തിനും എതിരെ സമരം നയിച്ച യോഗ ഗുരു ബാബാ രാംദേവിനെ പാതി രാത്രി  സത്യാഗ്രഹ പന്തലില്‍ നിന്നും തല്ലിയോടിച്ച അതേ ആവേശത്തില്‍ അണ്ണാ ഹസാരെ പോലീസിനെ കൊണ്ട്‌ അറസ്റ്റ് ചെയ്യിച്ചു ജയിലിലടച്ച ഭരണകൂടത്തിന്റെ മഹാ വിഡ്ഢിത്തരത്തിനും വീണ്ടുവിചാരമില്ലായ്മയ്ക്കും എതിരെ ജനസമൂഹം സട കുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടു ഹസാരെയേ അറസ്റ്റ് ചെയ്യിച്ചതിലെ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്രേ. ഉടനെ ഹസാരെയേ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ് പോയി. പക്ഷേ ഹസാരെ  ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. നിരുപാധികമായി സത്യാഗ്രഹം നടത്താന്‍ അനുമതിയില്ലാതെ പുറത്തിറങ്ങുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. അതു സര്‍ക്കാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അവര്‍ തോല്‍വി ഏറ്റുവാങ്ങി കഴിഞ്ഞു. ബാബാ രാം ദേവിനെ തല്ലിയോടിച്ച ലാഘവത്വത്തോടെ ഹസാരെ പോലെ ജനപിന്തുണയുള്ള ഒരാള്‍ക്ക്‌ നേരെ കാക്കിപ്പടയെ ഉപയോഗിക്കുമ്പോള്‍ ഭരണകൂടം ഒന്ന് മറന്നു പോയി, അഴിമതിയില്‍ പൊറുതി മുട്ടിയ ഒരു ജനസമൂഹം തെരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട്‌ മാത്രം ഒരു സര്‍ക്കാരിന്‍റെ എന്തു ചെയ്തികളും വകവെച്ചു കൊടുക്കുകയില്ല. പ്രധാനമന്ത്രി എന്ന പദവി  ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരാതിരിക്കാന്‍ മാത്രം മഹത്വവല്‍ക്കരിക്കപ്പെട്ട ഒന്നാണെന്ന് അവര്‍ വിശ്വസിക്കുന്നുമില്ല. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരാമെന്നിരിക്കെ പ്രധാന മന്ത്രിയും ജുഡീഷ്വറിയും മാത്രം   അതിന്‍റെ പരിധിയില്‍ അകപ്പെടാതിരിക്കാന്‍ കാരണമെന്താനെന്നറി യാന്‍ സാധാരണജനത ഇനി ആഗ്രഹിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയുകയില്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന അനുസരിച്ച് ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരും തുല്യരാണ്. പ്രധാനമന്ത്രി ആയാലും അണ്ണാ ഹസാരെ ആയാലും കോഴിക്കോട് അങ്ങാടിയില്‍ ചായക്കച്ചവടം നടത്തുന്ന കോയാക്ക ആണെങ്കിലും നിയമവും അവകാശവും എല്ലാവര്‍ക്കും തുല്യമാണ്.&lt;br /&gt; &lt;br /&gt; &lt;br /&gt;ഭരണകൂടത്തിന് ഒളിക്കാനും മറയ്ക്കാനും എന്തൊക്കെയോ ഉണ്ടെന്ന്‌ ഹസാരെയേ അറസ്റ്റ് ചെയ്തതിലൂടെ അവര്‍ വ്യക്തമാക്കി കഴിഞ്ഞു. ജെ പി മൈതാനത്ത് ശാന്തതയോടെ നടന്നു പോയേക്കാവുന്ന ഒരു സമരമുറയെ എരിതീയില്‍ എണ്ണ കോരിയൊഴിച്ച രീതിയിലേക്ക് മാറ്റി മറിച്ചതിന്റെ ക്രെഡിറ്റ്‌ ഭരണകൂടത്തിന് അവകാശപ്പെടാമെങ്കിലും രാജ്യത്തെ  ഏതെങ്കിലും ഒരു പഞ്ചായത്ത്‌ ഭരിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാണിക്കാന്‍ സാധ്യത ഉണ്ടായിരുന്ന  പക്വത പോലും ഭരണതന്ത്രത്തില്‍ മന്‍മോഹന്‍ സിംഗിന് ഇല്ലെന്ന്  ഈ സംഭവം തെളിയിക്കുന്നു. വടി കൊടുത്ത് അടി വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ കിട്ടുന്നത്രയും വാങ്ങണം. അടിയുടെ എണ്ണം പറഞ്ഞു വടി വാങ്ങിയവരല്ല മറുഭാഗത്തുള്ളത്. ഇവിടെ മറുഭാഗത്ത്   അണ്ണാ ഹസാരെയോ കിരണ്‍ ബേദിയോ പൊതു സമൂഹത്തിന്റെ ഏതെങ്കിലും അംഗങ്ങളോ ഇനിയില്ല, അഴിമതി സ്വന്തം രാജ്യത്ത് നിന്നും തുടച്ചു നീക്കണമെന്നാഗ്രഹിക്കുന്ന ഒരു ജനതയാണ് ഉള്ളത്, അവര്‍ക്ക് സംസ്ഥാനത്തിന്റെയോ ഭാഷയുടെയോ വേഷ ത്തി ന്റെയോ വ്യത്യാസമില്ല, കൈയില്‍ കിട്ടിയ വടിയുമായി അവര്‍ യുദ്ധഭൂമിയിലേക്ക് ഇറങ്ങി കഴിഞ്ഞു. ഈ പാതി രാത്രിയിലും തീഹാര്‍ ജയിലിനു മുമ്പില്‍ ഒരു കൈയില്‍ ഇന്ത്യന്‍ ദേശീയ പതാകയും മറുകൈയില്‍ മെഴുകുതിരിയും പിടിച്ചു ഒരു ജനത കാവല്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഒന്നറിയുക, അവരുടെ കൈയില്‍ പ്രകാശം പരത്തുന്ന മെഴുകുതിരികള്‍ നാളെ ഭരണകൂടത്തിന്‍റെ അഹന്തയ്ക്ക് മുകളില്‍ ആഞ്ഞടിക്കുന്ന തീപ്പന്തങ്ങളായേക്കാം.   അഴിമതിക്കെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്താതെ അഴിമതി വിരുദ്ധ സമരം നയിച്ചവര്‍ക്കെതിരെ  നിയമത്തിന്റെയും അധികാരത്തിന്റെയും എല്ലാ ഗര്‍വും പ്രകടിപ്പിച്ച ഒരു ഭരണകൂടം അതര്‍ഹിക്കുന്നുണ്ട്. ഒരു പരാജിതന്റെ മുഖവുമായി മന്‍മോഹന്‍ സിംഗ് ഇനിയും ആ കസേരയില്‍ കടിച്ചു തൂങ്ങി ഇരിക്കാതിരിക്കുകയാണ് എന്തുകൊണ്ടും നല്ലത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-2340527897672179692?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/2340527897672179692/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=2340527897672179692' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/2340527897672179692'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/2340527897672179692'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/08/blog-post_17.html' title='വടി കൊടുത്ത് അടി വാങ്ങുന്നവര്‍'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-3331018311085432562</id><published>2011-08-02T11:03:00.000+10:00</published><updated>2011-08-02T11:05:03.578+10:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>മകന്റെ അമ്മ</title><content type='html'>മോന് ഗിന്നസ് ബുക്കിലേക്ക് എന്‍ട്രി കിട്ടിയത് ആദ്യം വിളിച്ചു പറഞ്ഞത് അനുജന്‍ ജോസ്‌ ആണ്. ഞാന്‍ അതുവരെ ശ്വാസം അടക്കി പിടിച്ചിരിക്കുകയായിരുന്നു. അവന്‍ ഇതിനു മുമ്പ് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം മാത്രം നേടി. ഇതുപക്ഷേ ഗിന്നസ് ബുക്ക്‌ ആയതു കൊണ്ട് എനിക്ക് ചെറിയ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത്‌ കഴിഞ്ഞപ്പോള്‍ മോന്‍ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന എന്‍റെ സുഹൃത്ത് കോയാമു വിളിച്ചു വിവരം പറഞ്ഞു. മോന്റെ ഗുരു ഗിരീഷിനെ ഞാന്‍ അങ്ങോട്ട്‌ വിളിക്കുകയാണ്‌ ചെയ്തത്. ഗിരി എന്ന് ഞാന്‍ വിളിക്കുന്ന ഗിരിഷ് കുട്ടികളുടെ ഗുരു മാത്രമല്ല എനിക്ക് അനുജന്‍ കൂടിയാണ്. ഗിരിയുടെ മൂത്ത ഏട്ടനും ഞാനും ഒരു പ്രായക്കാരും കളികൂട്ടുകാരുമായിരുന്നു. ഗിരി ആ വീട്ടിലെ അഞ്ചു കുട്ടികളില്‍ ഏറ്റവും ഇളയതായിരുന്നു. അവന്‍റെ ഏട്ടന്‍ ഗിരിയെ ചെറുപ്പത്തില്‍ എടുത്തു കൊണ്ട് വരുമ്പോള്‍  ഗിരിയെയും  ഗിരിയുടെ നേരെ മൂത്ത ചേച്ചി ഗീതയെയും ഞാന്‍ ഒരുപാട് എടുത്തു നടന്നിട്ടുണ്ട്. കുട്ടിക്കാലത്ത് മഹാവികൃതിയായിരുന്ന ഞാന്‍ അവരെ എടുക്കാന്‍ കാരണം ഉണ്ടായിരുന്നു. രണ്ടുപേരെയും ചെറുപ്പത്തില്‍ കാണാന്‍ നല്ല ഭംഗിയായിരുന്നു. ആര് കണ്ടാലും അവരെ എടുത്തു പോകും.&lt;br /&gt; &lt;br /&gt; &lt;br /&gt;ചെറുപ്പം മുതല്‍ ഇന്നലെ വരെ ഗിരി എന്നെ വിളിച്ചിരുന്നത് ചേച്ചി എന്നാണ്. ഇന്ന് പക്ഷേ ഗിരി ഞാന്‍ വിളിച്ചപ്പോള്‍  എന്നോട്  അമ്മേ വണക്കം എന്ന് പറഞ്ഞു. അതേ ഇന്നത്തെ ദിവസം ഞാന്‍ അമ്മ മാത്രമായി. എന്നെക്കാള്‍ അഭിമാനം മിഥുന്റെ നേട്ടത്തില്‍ ഗിരിക്ക് ഉണ്ടാവും. കാരണം ഒരു രൂപ പോലും ഫീസ്‌ വാങ്ങാതെയാണ് ഗിരി എന്‍റെ രണ്ട് കുട്ടികളെയും കരാട്ടെ പഠിപ്പിച്ചത്. ഇടയ്ക്ക് എന്നോട് സന്തോഷത്തോടെ ഇപ്പോള്‍ ഞാന്‍ മിഥുന്റെ ഗുരു എന്ന പേരിലാണ് ചേച്ചി അറിയപ്പെടുന്നത് എന്ന് പറയുമായിരുന്നു. ഒരു ഗുരു തന്‍റെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നത് ശിഷ്യര്‍ പേരും പ്രശസ്തിയും നേടുമ്പോള്‍ ആണെന്ന് മറ്റാരേക്കാളും ഗിരിക്കറിയാം. മോന്‍ ഗിന്നസ് ബുക്കിലേക്ക് കയറിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ കൊടുക്കുന്നത് ഗിരിക്കാണ്. മോന്‍ മത്സരത്തില്‍ പങ്കെടുക്കാനായി വയനാട്ടില്‍ പോകുമ്പോള്‍ കൈയില്‍ കുറച്ചു കാശ് ഞാന്‍  കൊടുത്തു വിട്ടു. വേറെയൊന്നും ചെയ്തിട്ടില്ല. ബാക്കി എല്ലാ കാര്യവും നോക്കിയതും അതിന്‍റെ ചെലവ് വഹിച്ചതും ഗിരിയാണ്. എന്നോട് ഗിരി ഒന്നും ചോദിച്ചില്ല, ഞാനും ഒന്നും പറഞ്ഞില്ല. എന്‍റെ രണ്ട് കുട്ടികള്‍ക്ക് വേണ്ടി എന്തു ചെയ്ത് കൊടുക്കുന്നതിനും ഗിരി ഒരു കണക്കും വെച്ചില്ല. അതിന് പകരം ഗിരിക്ക് കിട്ടുന്നത് അവരുടെ സ്നേഹം മാത്രമാണ്. എന്‍റെ കുട്ടികള്‍ക്ക് പ്രത്യേകിച്ചും മിഥുന് ഗിരി എന്ന് വെച്ചാല്‍ ജീവനാണ്. ഗിരി പറയുന്നതിനപ്പുറം അവന്‍ പോകില്ല. അതില്‍ കൂടുതല്‍ ഒരു ഗുരുവിനു എന്തു കിട്ടാന്‍??  ഇപ്പോഴും ഗിരി എന്നോട് പറഞ്ഞത് മിഥുന്റെ കഠിനാധ്വാനം ആണ് അവനെ ഇവിടെ എത്തിച്ചത്, എനിക്കിഷ്ടം മിഥുന്റെ അദ്ധ്യാപകന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ആണെന്ന്. കരാട്ടെയില്‍ മാസ്റ്റര്‍ ടീച്ചര്‍ എന്ന ഷിഹാന്‍ എന്ന പദവിയുള്ള  ഗിരിഷ് തന്‍റെ അഞ്ചാമത്തെ ബ്ലാക്ക്‌ ബെല്‍റ്റ്‌ ജപ്പാനില്‍ വെച്ചാണ് നേടിയത്. 2009- ല്‍ ജപ്പാനിലെ ഒകിനാവോയില്‍ വെച്ച് നടന്ന കരാട്ടെ ലോക ചാമ്പ്യന്‍ ഷിപ്പ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും ഗിരിഷ് പങ്കെടുത്തിട്ടുണ്ട് &lt;br /&gt; &lt;br /&gt; &lt;br /&gt;ഗിരി എന്നെ ഇന്ന് അമ്മ എന്ന് വിളിച്ചതിന് പിന്നിലുള്ള കാരണം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരമ്മ തന്നെയായതുകൊണ്ടാണ്. കുട്ടികളെ ഒരിക്കലും ഞാന്‍ എന്‍റെ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ പോകാനാഗ്രഹിച്ച വഴികളിലൂടെ മാത്രം വിട്ടു. പക്ഷേ ഒരു കണ്ണ് എപ്പോഴും അവരില്‍ വെച്ചു. അവര്‍ക്ക് ഏറ്റവും കൂടുതല്‍ ജീവിതത്തില്‍ സപ്പോര്‍ട്ട് കൊടുത്തു. അവര്‍ പഠിച്ച സ്കൂളിലെ അധ്യാപകര്‍ക്ക് എല്ലാമറിയാം എന്നോട് കുട്ടികളുടെ കുറ്റം പറയാന്‍ ശ്രമിച്ചാല്‍ ഞാന്‍ കേട്ടു നില്‍ക്കാറില്ല, എന്‍റെ രണ്ട്  കുട്ടികളെയും  തമ്മില്‍  താരതമ്യം  ചെയ്യാന്‍  ശ്രമിച്ച ഒരു ടീച്ചര്‍ക്ക് ഒരു കൈയിലെ അഞ്ച്‌ വിരലുകള്‍ ഒരേപോലെയല്ല എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു . എത്ര കുറച്ചു മാര്‍ക്ക്‌ വാങ്ങി വന്നാലും വഴക്ക് പറഞ്ഞില്ല. പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു ശല്യപ്പെടുത്തിയില്ല. ഇത്തവണ ഈ പരിപാടിക്ക് പോകാന്‍ വേണ്ടി ഞാനവന്റെ കോളേജില്‍ പോയി അനുവാദം ചോദിച്ചപ്പോഴും മോന്റെ അധ്യാപകര്‍ പറഞ്ഞ  ഒരു വാക്കുണ്ട്. അമ്മ വന്നു ചോദിച്ചു, പിന്നെ ഞങ്ങള്‍ എങ്ങനെ വിടാതിരിക്കും? അമ്മ മിഥുന് എല്ലാത്തിനും സപ്പോര്‍ട്ട് ആണല്ലോ എന്ന്. ക്ലാസ്സില്‍ വെച്ചും അധ്യാപകര്‍ മോനോട് പറയാറുണ്ടത്രെ മറ്റുള്ള കുട്ടികളെ പോലെയല്ല മിഥുന് അമ്മയുടെ ഫുള്‍ സപ്പോര്‍ട്ട് ആണെന്ന്. കുട്ടികള്‍ക്ക് ഞാന്‍ കൊടുക്കുന്ന മെന്റല്‍ സപ്പോര്‍ട്ട് അധ്യാപകര്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഞാന്‍ പോയി ഒരു കാര്യം ചോദിച്ചാല്‍ അവരാരും എന്നോട്  നോ  പറയാറില്ല. കുട്ടികളും എന്നോട് ഒന്നും മറച്ചു വെക്കാറില്ല. എന്തും എന്നോട് പറയാനുള്ള സ്വാതന്ത്ര്യം ഞാനവര്‍ക്ക് കൊടുത്തിട്ടുണ്ട്.&lt;br /&gt; &lt;br /&gt;ഇന്ന് മോന്‍ ഗിന്നസ് ബുക്കിലേക്ക് അര്‍ഹത നേടിയപ്പോഴും എല്ലാ ദിവസത്തെ പോലെയും ഈ വീട്ടില്‍ എനിക്ക് നിശബ്ദമായിരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ഒന്ന് രണ്ട് സുഹൃത്തുക്കളെ മാത്രമേ ഞാന്‍ വിളിച്ചു വിവരം പറഞ്ഞുള്ളൂ. മോന്‍ ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടി പരിശ്രമിച്ചപ്പോഴും ഞാന്‍ ഒരു പിന്തുണയും പ്രത്യക്ഷമായി കൊടുത്തിട്ടില്ല. മോന്‍ അത്‌ ഒന്ന് രണ്ട് തവണ പറയുകയും ചെയ്തു. ഞാന്‍ അവനോടു പറഞ്ഞു മോന് യോഗ്യത ഉണ്ടെങ്കില്‍ അത്‌ കിട്ടും, അതിന് വേണ്ടി പരിശ്രമിക്കേണ്ടതും മോന്‍ തന്നെയാണ്. അമ്മ പിന്നില്‍ നിന്നും തള്ളി തന്നാല്‍ ജീവിതത്തില്‍ നിനക്ക് എവിടെയും എത്താന്‍ കഴിയില്ല. വഴി നീ തന്നെ കണ്ടു പിടിക്കണമെന്ന്. അവന് യോഗ്യതയും ദൈവാനുഗ്രഹവും ഉണ്ടായിരുന്നു, അതിന് വേണ്ടി അവന്‍ പരിശ്രമിക്കുകയും ചെയ്തു. അവന് ചെയ്യാന്‍ കഴിയാത്തതായിരുന്നു  കോളേജില്‍ നിന്നും അവധി സംഘടിപ്പിക്കുക എന്നത്. അതുമാത്രം ഞാന്‍ ചെയ്തു കൊടുത്തു.&lt;br /&gt; &lt;br /&gt;ഈ ദിവസത്തിന്‌ ഒരു മാറ്റവും വന്നില്ല. കുറെ ദിവസത്തിനു ശേഷം ഇളയ മോന്‍ വിളിച്ചു ചേട്ടന്റെ നമ്പര്‍ താ എന്ന് പറഞ്ഞു. അവര്‍ക്ക് സംസാരിക്കാനും ആഹ്ലാദിക്കാനും ഉണ്ടായിരിക്കാം. ഒരുപക്ഷെ അവര്‍ രണ്ടുപേരും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അവര്‍ക്ക് പുറത്തു നിന്നും ഭക്ഷണം വാങ്ങി കൊടുക്കുമായിരുന്നു. ഗിരി ഇപ്പോഴും എന്നോട് പറഞ്ഞു അവിടെ വന്നവര്‍ ഒക്കെ സൂചിപ്പിച്ചത്രേ   ഇത്രയും നന്നായി പ്രകടനം നടത്തിയിട്ടും ആ കുട്ടിയുടെ  മുഖത്ത്   ഒരു അഹങ്കാരവും അമിതമായ സന്തോഷവും  ഒന്നുമില്ലല്ലോ, അതുമല്ല നല്ല  വിനയം ഉണ്ടെന്നും. ഗിരി പറഞ്ഞത്രേ അത്‌ തന്നെയാണ് അവനെ ഇവിടെ വരെയെത്തിച്ചതെന്ന്. മോന് ഞാന്‍ ഒന്നും കൊടുത്തില്ല. തിരിച്ചു ഇവിടെ വരുമ്പോള്‍  കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും. അത്രമാത്രം. എന്‍റെ സന്തോഷം അതിനപ്പുറം ആഘോഷമാക്കാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഗിരിക്ക് കൊടുക്കാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ല, ഈ നോട്ട് പക്ഷേ ജീവിതത്തില്‍ ആദ്യമായി വേറെ ഒരാള്‍ക്ക്‌ സമര്‍പ്പിക്കുന്നു. അത്‌ ഗിരി എന്ന എന്‍റെ അനുജനല്ല,  ഗിരിഷ് എന്ന എന്‍റെ കുട്ടികളുടെ ഗുരുവിനാണ്. ഇതിന് ഏറ്റവും യോഗ്യന്‍ ഗിരിഷ് ആണ്. കുട്ടികള്‍ സെന്‍സായി എന്ന് വിളിക്കുമ്പോഴും അവര്‍ക്ക് ഗിരി ഉള്ളിന്റെ ഉള്ളില്‍ ഗിരിഷ് മാമന്‍ ആണ്. അവരുടെ ഗിരിഷ് മാമന് ആകട്ടെ ഈ നോട്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-3331018311085432562?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/3331018311085432562/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=3331018311085432562' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/3331018311085432562'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/3331018311085432562'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/08/blog-post.html' title='മകന്റെ അമ്മ'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-2242969398015976755</id><published>2011-07-12T10:13:00.000+10:00</published><updated>2011-07-12T10:14:02.910+10:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഇവിടെ കാലം തിരിച്ചു പെയ്യുന്നു</title><content type='html'>ഇത്തവണ ഞാന്‍ വയനാട്ടില്‍ പോയത് അപ്പച്ചന്‍ മരിച്ച ഓര്‍മ്മ ദിനത്തിനാണ്  അതിനും രണ്ട് ദിവസം മുമ്പേ മൂത്ത മോന്‍ മിഥുന് അവധിക്കാലം തുടങ്ങി. അവന്‍ വയനാട്ടിലേക്ക് പോകുമ്പോള്‍ എന്നെയും വിളിച്ചു. ഒരുമിച്ചു പോകാമെന്ന്. പക്ഷേ അവന്‍റെ കൂടെ പോയാല്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ന്നു തരിപ്പണമാകും. റോഡില്‍ ഇറങ്ങിയാല്‍ പിന്നെ എന്‍റെ മുഖത്തായിരിക്കും അവന്‍റെ കണ്ണ്. ഇല്ലാത്ത കുറ്റവും കുറവും ഉണ്ടാവില്ല. ഈ സാരി എവിടെ നിന്നും വാങ്ങി? ഇത് ഒട്ടും ചേരില്ല, മുഖം കണ്ടോ കളര്‍ ഒക്കെ പോയി, ആകെ കരിവാളിച്ചിട്ടുണ്ട്, മുടി കണ്ടില്ലേ എലി വാല് പോലെയുണ്ട്.  ഞാന്‍ മുട്ടോളം മുടിയുള്ള ഒരു പെണ്ണിനെ കെട്ടി അമ്മയുടെ അടുത്തു കൊണ്ടു വന്നു നിര്‍ത്തും. എന്നിട്ട് രണ്ടാളുടെയും മുടി നോക്കും. അപ്പോള്‍ അമ്മയുടെ വിളറിയ മുഖം എനിക്കൊന്നു കാണണം- ഇത്തരത്തിലാണ് അവന്റെ സംസാരം മുഴുവന്‍. മനുഷ്യന് ആകെയുള്ള ആത്മവിശ്വാസം കൂടി പോകും.മാത്രമല്ല  റോഡിലേക്ക് കുറച്ചു ഇറങ്ങി നടക്കാന്‍ വിടില്ല. ഏറ്റവും അരികിലൂടെ ഉന്തി തള്ളി കൊണ്ടു പോകും. ശരിക്കും കുട്ടികളെ കൊണ്ടു പോകുന്നത് പോലെ. ഞാന്‍ ആണോ അമ്മ അതോ അവനോ എന്ന് തോന്നും കെയര്‍ ചെയ്യുന്നത്  കണ്ടാല്‍. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു വരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് എത്താമെന്ന്. &lt;br /&gt; &lt;br /&gt;അങ്ങനെ അവന്‍ ട്രെയിന്‍ കയറി കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ വിളി വന്നു അമ്മേ, എന്‍റെ ഫ്രണ്ട്സ് ആലപ്പുഴയില്‍ നിന്നും വരുന്നുണ്ട്. മൈസൂരില്‍ പോകാനാണ്. ഞാനും പോകും. വയനാട്ടിലെ അവന്റെ ഫ്രണ്ട്സും അവധിക്കാലമായി വയനാട്ടില്‍ ഉണ്ട്. അവരും മൈസൂരിലേക്ക് വരുന്നുണ്ടെന്നു പറഞ്ഞു. ഞാന്‍ പോയിക്കൊള്ളാന്‍ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്, അവന്റെ വിദ്യാഭാസ ലോണ്‍ അടുത്ത തവണത്തെ അപേക്ഷിക്കാന്‍  ഞാനും അവനും കൂടിയാണ് ബാങ്കില്‍ പോകേണ്ടത്. ലോണ്‍ രണ്ട് പേരുടെയും  പേര്‍ക്കാണ്.  രണ്ട് പേരും ഒപ്പിട്ടു കൊടുക്കണം. ഞാനത് ഓര്‍മ്മിപ്പിച്ചപ്പോള്‍ അവന്‍ പറഞ്ഞു എന്‍റെ ഒപ്പും അമ്മയിട്ടു കൊടുത്തോ ഞാന്‍ വരുന്നില്ല. ഞാന്‍ പോടാ എന്ന് പറഞ്ഞു. ഉടന്‍ അവന്‍ അമ്മയുടെ ഒപ്പ് ഞാന്‍ ഇടുന്നുണ്ടല്ലോ അമ്മയ്ക്ക് എന്‍റെ ഒപ്പിട്ടാല്‍ എന്താണ് എന്ന് ചോദിച്ചു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന്‍ പ്രോഗ്രസ്സ് കാര്‍ഡില്‍ എന്‍റെ ഒപ്പിട്ടു കൊടുത്തിരുന്നു. ക്ലാസ്സ്‌ ടീച്ചര്‍ക്ക് അത്‌ മനസ്സിലായില്ലെങ്കിലും ഞാനത് കൈയോടെ പിടിച്ചു അവനെ പ്രിന്‍സിപാലിന്റെ മുമ്പില്‍ ഹാജരാക്കി. അവന്റെ തെറ്റ് ചൂണ്ടിക്കാട്ടി. അതിനെക്കുറിച്ച്‌ അവന്‍ ഇടയ്ക്കിടെ പറയാറുണ്ട്‌ ഒരമ്മയും അമ്മ ഒറ്റു കൊടുത്ത പോലെ മക്കളെ ഒറ്റു കൊടുക്കില്ലെന്ന്. ഞാന്‍ അവനോടു പറയും അതുകൊണ്ടെന്താ പിന്നീടൊരിക്കലും നീ എന്‍റെ ഒപ്പ് ഇട്ടിട്ടില്ലല്ലോ, അതുമതിയെന്ന്. &lt;br /&gt; &lt;br /&gt; &lt;br /&gt;രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഞാനും വയനാട്ടിലെത്തി. നാട്ടിലേക്ക് പോകുമ്പോള്‍ കോഴിക്കോട് നിന്നും ബേക്കറി സാധനങ്ങള്‍ മാത്രമല്ല, ഞങ്ങളുടെ നാട്ടില്‍ എത്തിയാല്‍ ഞാന്‍ ചിക്കനോ ബീഫോ വാങ്ങിയെ വീട്ടില്‍ പോകൂ. അമ്മ ഞാന്‍ വരുന്നത് പ്രമാണിച്ച് സ്പെഷ്യല്‍ വിഭവങ്ങള്‍ ഒക്കെ ഉണ്ടാക്കി വെക്കും, ഷേര്‍ളിയും ജോസും ഇടയ്ക്കിടെ അമ്മയോട് അതെക്കുറിച്ച് പരാതി പറയും, കൊച്ചിയിലുള്ള മോള്‍ വരുമ്പോള്‍ മാത്രമേ അമ്മ സ്പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കൂ, ഷേര്‍ളി ഒമാനില്‍ നിന്നും രണ്ട് വര്‍ഷത്തിനു ശേഷം വന്നിട്ട് പോലും അമ്മ സ്പെഷ്യല്‍ ഐറ്റംസ് ഒന്നും ഉണ്ടാക്കിയില്ല, പക്ഷേ ഒരു മോള്‍ കൊച്ചിയില്‍ നിന്നും വന്നാല്‍ വലിയ പരിഗണന ആണെന്ന്. അത്‌ എന്തു കൊണ്ടാണെന്ന് എനിക്കും അറിയില്ല. എന്നാലും അമ്മയ്ക്ക് എന്നോട് എന്തോ ഒരു പരിഗണന മനസ്സില്‍ ഉണ്ടെന്ന് തോന്നാറുണ്ട്. അപ്പച്ചനും  അതുപോലെയായിരുന്നു. വയസ്സാകുമ്പോള്‍ എന്‍റെ കൂടെ വിശ്രമകാലം ചെലവഴിക്കണമെന്ന് അപ്പച്ചന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, വേറെ ആരും അപ്പച്ചനെ നോക്കണ്ട, അപ്പച്ചന്റെ കിങ്കി മോള്‍ അപ്പച്ചന് വയസാകുമ്പോള്‍ നോക്കിയാല്‍ മതിയെന്ന് പറഞ്ഞിരുന്നു. പക്ഷേ അപ്പച്ചന്‍ വയസ്സാകാന്‍ കാത്തുനില്‍ക്കാതെ കടന്നു പോയി. അങ്ങനെ ഞാന്‍ ചിക്കനും വാങ്ങി വീട്ടിനടുത്ത് ഓട്ടോയില്‍ ചെന്നിറങ്ങുമ്പോള്‍ അയല്‍ക്കാര്‍ ഒക്കെ വഴിയില്‍ നില്‍ക്കുന്നുണ്ട്. ലില്ലി എന്താ ഇപ്പോള്‍ വന്നത്  എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നാളെ അപ്പച്ചന്റെ ആണ്ടാണ്. അതിന് വന്നതാണ്. പിന്നെ അവര്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ വീട്ടിലെത്തുമ്പോള്‍ അനുജത്തിയുടെ മകള്‍ ചക്കരയും അനുജന്റെ മകന്‍ അഭിയും എന്നെ കാത്തിരിക്കുകയാണ്.  ഞാന്‍ കുളിച്ചു വന്നപ്പോള്‍ അമ്മ പറഞ്ഞു ആ മാധവേട്ടന്‍ മരിച്ചു. മാധവേട്ടന്‍ തൊട്ട അയല്‍ക്കാരന്‍ ആണ്. മാധവേട്ടന് സീരിയസ് ആയി ആശുപതിയിലേക്ക് കൊണ്ടു പോകുന്ന സമയത്താണ് ഞാന്‍ വന്നത്. അതാണ്‌ ആളുകള്‍ വഴിയില്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടത്.  എന്‍റെ ഓര്‍മ്മകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പച്ചന്‍ മരിച്ച ദിവസത്തിലേക്ക് പോയി. മാധവേട്ടന് രണ്ട് ആണ്‍മക്കള്‍ ആണ്,  അതുകൊണ്ടു തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ നാട്ടിലും സമീപ ഗ്രാമങ്ങളിലുമുള്ള  ചെറുപ്പക്കാരുടെ പ്രവാഹമായി. അങ്ങനെ അപ്രതീക്ഷിതമായി സ്കൂളിലും കോളേജിലും ഒരുമിച്ചു പഠിച്ച ഒരുപാട് പേരെ ആ രണ്ട് മൂന്ന് ദിവസങ്ങളിലായി അവിടെ വെച്ചു കണ്ടു. &lt;br /&gt; &lt;br /&gt; &lt;br /&gt; അടുത്ത വീട്ടില്‍ മരണം നടന്നത് കൊണ്ടു കാര്യമായി ഒന്നും ഉണ്ടാക്കാന്‍ കഴിയില്ല. എന്നാലും വീടുകള്‍ തമ്മില്‍ കുറച്ചു ദൂരമുണ്ട്. അമ്മ ഞാന്‍ വാങ്ങി കൊണ്ടു വന്നതല്ലേ എന്ന് പറഞ്ഞു ചിക്കന്‍ കറി ഉണ്ടാക്കി. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മോന്‍ ഇല്ല. വീട്ടില്‍ എന്തു കാര്യമായി ഉണ്ടാക്കിയാലും എനിക്ക് അവന്‍ വേണം. ചെറിയ മോന് ഭക്ഷണത്തോട് അങ്ങനെ പ്രിയം ഇല്ല. പക്ഷേ മൂത്ത മോന്‍ അങ്ങനെയല്ല എന്തുണ്ടാക്കി കൊടുത്താലും ആസ്വദിച്ചു കഴിക്കും. രാവിലെ ആയപ്പോഴേക്കും മോന്‍ മൈസൂരില്‍ നിന്നും എത്തി. ഞങ്ങള്‍ പള്ളിയില്‍ പോയി. സെമിത്തേരിയില്‍ പോയി. അതുകഴിഞ്ഞ് ഇന്റര്‍നെറ്റ്‌ കഫെയില്‍ പോയി. അപ്പോഴൊക്കെ മോന്‍ എന്‍റെ കൂടെയുണ്ട്. എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കിയും മറ്റും. വീട്ടിലെത്തി ഭക്ഷണം കഴിച്ചു. സെമിത്തേരിയില്‍ പോയി ആകെ നനഞ്ഞിരുന്നു. കുളിച്ചു ഒരുങ്ങി വന്നപ്പോള്‍ മോന്‍ അങ്ങനെ തന്നെ ഇരിപ്പുണ്ട്. ഞാന്‍ പറഞ്ഞു വേഗം ഒരുങ്ങ്‌. ബാങ്കില്‍ പോകാം. ഓ ഞാന്‍ വരുന്നില്ല, ഞാന്‍ വന്നാല്‍ ആ മാനേജര്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും. അമ്മ പോയാല്‍ അയാള്‍ വേഗം ഒപ്പിട്ടു തരും . എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ വന്നില്ല. ഒടുവില്‍ ഞാനും അനുജന്‍ ജോസും കൂടി പോയി. ബാങ്കിലേക്ക് പോകുമ്പോഴും ബാങ്കില്‍ ഇരിക്കുമ്പോഴും ജോസ് എന്നോട് ചോദിച്ച- മിഥു മോന്‍ എന്താണ് വരാത്തത്? സാധാരണ  ചാടി തുള്ളി വരുന്നതാണല്ലോ. അതേ, സാധാരണ എന്‍റെ കൂടെ എങ്ങോട്ടെങ്കിലും പോകാന്‍ ചാടി തുള്ളി വരുന്നതാണ്. ചിലപ്പോള്‍ മൈസൂരില്‍ പോയി വന്നതല്ലേ ക്ഷീണം കാണും എന്ന് ഞാന്‍ മറുപടി പറഞ്ഞു. മാനേജരുടെ കാബിനില്‍ ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ കയറി ചെന്നു. എന്നെ കണ്ടു അയാള്‍ ഹൃദ്യമായി ചിരിച്ചു. കൊച്ചിയില്‍ നിന്നും എപ്പോള്‍ വന്നു എന്ന് ചോദിച്ചു. മാനേജരുടെ മകന്‍ എന്‍റെ ഇളയ മകന്‍  ചെയ്ത കോഴ്സ് ആണ് ചെയ്യുന്നത്. ആ ഒരു പരിഗണന കുട്ടികളുടെ ലോണിന്റെ കാര്യത്തില്‍ അയാള്‍ക്കുണ്ട്. കൂടാതെ ഞാന്‍ തനിച്ച് കുട്ടികളെ അത്രയും എത്തിച്ചതിനെ കുറിച്ചും പറയാറുണ്ട്‌-കുട്ടികള്‍ രക്ഷപ്പെടട്ടെ എന്ന്.  &lt;br /&gt; &lt;br /&gt;ഞാനും മോനും ഒപ്പിട്ട അപേക്ഷ കൊടുത്തപ്പോള്‍ അയാള്‍ മിഥുന്‍ വന്നില്ലേ എന്ന് ചോദിച്ചു. അവന്‍ വീട്ടിലുണ്ടെന്ന് ഞാന്‍ പറഞ്ഞില്ല. മിഥുന്റെ മാര്‍ക്ക്‌ ലിസ്റ്റ് എവിടെ? ഇത്തവണ എന്തായാലും മാര്‍ക്ക്‌ ലിസ്റ്റ് തരാമെന്നു പറഞ്ഞിരുന്നല്ലോ. അപ്പോഴാണ്‌ എന്‍റെ മോന്‍ എനിക്കിട്ടു വെച്ച പാര ഞാന്‍ തിരിച്ചറിഞ്ഞത്. മാര്‍ക്ക്‌ ലിസ്റ്റ് കിട്ടാതെ അയാള്‍  ലോണ്‍ തരില്ല. എന്‍റെ മുഖം വാടി. ഇനി കോളേജില്‍ പോയി മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങി വരാനൊന്നും പറ്റില്ല. എന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ മാനേജര്‍ക്കും പാവം തോന്നി എന്ന് തോന്നുന്നു. അയാള്‍ പറഞ്ഞു ഞാന്‍ തന്നാലും വിദ്യാഭ്യാസ ലോണിന്റെ കാര്യം നോക്കുന്ന ഓഫീസര്‍മാര്‍ സമ്മതിക്കില്ല. ഞാന്‍ അയാളോട് പറഞ്ഞു സര്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി, അവരോടു ഞാന്‍ സംസാരിച്ചോളാം. മാനേജര്‍ സമ്മതം മൂളിയാല്‍ എത്ര  ആ ബാങ്കിലൂടെ നടന്നാലും വേണ്ടില്ല ഡി ഡി വാങ്ങിയിട്ടേ ഞാന്‍ അവിടെ നിന്നും വരൂ. പക്ഷേ മാനേജര്‍ പറയമോ എന്ന് തോന്നുന്നില്ല. ഞാന്‍ കാബിനില്‍ നിന്നും പുറത്തിറങ്ങി ജോസിനോട് കാര്യം പറഞ്ഞു- ജോസ് ഒരൊറ്റ ചിരി. വെറുതെയാണോ മോന്‍ വരാത്തത്. അവന്‍ ആരാ മോന്‍. എനിക്ക് പക്ഷേ ചിരിയൊന്നും വരുന്നില്ല. ഞാന്‍ തിരിച്ചു പോകുമ്പോള്‍ ഡി ഡി എന്‍റെ കൈയില്‍ വേണം. ആ സമയത്ത് തന്നെ മോന്‍ എന്‍റെ ഫോണിലേക്ക് വിളിച്ചു. ബാങ്കില്‍ എന്തു നടന്നു എന്നറിയാന്‍ വിളിക്കുകയാണ്‌. ഞാന്‍ ഫോണ്‍ എടുത്തില്ല. കാള്‍ എടുത്താല്‍ ഞാന്‍ ചൂടാവും.  തമാശക്ക് നീ പോടാ എന്നൊക്കെ പറയുമെങ്കിലും ജീവിതത്തില്‍ ഇതുവരെ മോനെ എന്നല്ലാതെ എടാ എന്ന് പോലും&lt;br /&gt;ഒരിക്കലും ഞാനവനെ  വിളിച്ചിട്ടില്ല. ദേഷ്യം കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ....അതുവേണ്ട. ഞാന്‍ ഫോണ്‍ സൈലന്റ് മോഡില്‍ ഇട്ടു. ഉടന്‍ അവന്‍ ജോസിന്റെ ഫോണിലേക്ക് വിളിച്ചു. ജോസ് പറഞ്ഞു എന്‍റെ പെങ്ങളെയാണ് നീ ഈ ബാങ്കിലൂടെ തെക്കും വടക്കും നടത്തുന്നത്. ഉടനെ അവന്‍റെ മറുപടി അച്ചാച്ചാ, അത്‌ രണ്ട് മൂന്ന് വിഷയങ്ങള്‍ക്ക്‌  മാര്‍ക്ക്‌ കുറവാണ്. അയാള്‍ അതുകണ്ടാല്‍ ലോണ്‍ തരില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും, അതാണു ഞാന്‍ വരാത്തത്. അമ്മയ്ക്ക് ഒന്ന് ഫോണ്‍ കൊടുക്ക്‌ എന്ന്. ഞാന്‍ ഫോണ്‍ വാങ്ങിയില്ല.   &lt;br /&gt; &lt;br /&gt;ബാങ്കിലൂടെ ആ മൂന്ന് പേരുടെയും   പിറകെ കുറച്ചു തെക്കും വടക്കും നടക്കേണ്ടി വന്നെങ്കിലും ഒടുവില്‍ മാനേജര്‍ ലോണ്‍ തന്നു. ഞാന്‍ വീട്ടിലെത്തും മുമ്പ് മോന്‍ ടൌണിലേക്ക് പോയി. ഇല്ലെങ്കില്‍ സ്വരമുയര്‍ത്തി ഞാനൊന്ന് കയര്‍ക്കുകയെങ്കിലും ചെയ്യുമായിരുന്നു. അത്രയും ദേഷ്യവും സങ്കടവും  മനസ്സില്‍ നിറഞ്ഞിരുന്നു.  എന്‍റെ ദേഷ്യം ഒക്കെ തണുത്ത ശേഷമാണ് അവന്‍ കയറി വന്നത്. ഒരൊറ്റ ചിരിയും ഓടി വന്നു ഒരു കെട്ടിപിടുത്തവും. പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല, പക്ഷേ എന്‍റെ കുട്ടിക്കാലത്തിലേക്ക് ഒരു നിമിഷം ഞാന്‍ പോയി. അന്നൊക്കെ നാട് മുഴുവന്‍ നടന്നു വികൃതി കാണിച്ചു കയറി വരുമ്പോള്‍ കൈയില്‍ വടിയുമായി നില്‍ക്കുന്ന അമ്മയെ ഇതേപോലെ ഞാന്‍ ഓടി ചെന്നു കെട്ടിപിടിക്കുമായിരുന്നു. അമ്മ പറയുന്നത് പോലെ എന്‍റെ കുട്ടിക്കാലത്തെ കാല്‍ഭാഗം കുരുത്തക്കേട് എന്‍റെ കുട്ടികള്‍ക്ക് ഇല്ല. അവരുടെ കൈയില്‍ നിന്നും ആദ്യമായി കിട്ടിയ ഒരു പാരയായിരുന്നു ഇത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഓരോരോ  സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വില്ലേജ് ഓഫീസിലും    താലൂക്ക് ഓഫീസിലും പോയി വില്ലേജ് ഓഫീസറെയും  തഹസീല്‍ദാരെയുമൊക്കെ ഞാന്‍ ചോദ്യം ചെയ്തു അവര്‍ എനിക്ക് സര്‍ട്ടിഫിക്കറ്റ് എഴുതി തരില്ലെന്ന് വാശി  പിടിക്കുകയും ഒടുവില്‍ അപ്പച്ചന്‍ എനിക്ക് വേണ്ടി പോയി ക്ഷമ പറഞ്ഞു അതൊക്കെ വാങ്ങി തന്നിരുന്നതും ഓര്‍ത്തു. അന്നൊക്കെ എന്തും എതിര്‍ക്കാനായിരുന്നു താല്പര്യം. ഞാന്‍ കുറച്ചു മുതിര്‍ന്നപ്പോള്‍  അപ്പച്ചനും ചെറുപ്പക്കാലത്ത് എന്‍റെ അമ്മയും  എന്‍റെ കുരുത്തക്കേടിന്റെ പേരില്‍ കേട്ടിട്ടുള്ള  പഴികള്‍ ഓര്‍ത്താല്‍ ഇത് എത്രയോ നിസ്സാരം. എങ്കിലും കാലം തിരിച്ചു പെയ്യുമ്പോള്‍ ആ കുസൃതിക്കാലത്തിലൂടെ വീണ്ടും നടന്നുപോകുന്നത് പോലെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-2242969398015976755?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/2242969398015976755/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=2242969398015976755' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/2242969398015976755'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/2242969398015976755'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/07/blog-post_12.html' title='ഇവിടെ കാലം തിരിച്ചു പെയ്യുന്നു'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-7298370894624508912</id><published>2011-07-12T10:02:00.001+10:00</published><updated>2011-07-12T10:09:33.738+10:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>രാത്രികളില്‍ വരുന്ന ഫോണ്‍ കോളുകള്‍</title><content type='html'>ജീവിതത്തില്‍ ഞാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ എനിക്ക് ഏറ്റവും ഇഷ്ടം എന്‍റെ മൊബൈല്‍ ഫോണ്‍ ആണ്. ഏതോ ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ ഒരു കുട്ടിക്കൊപ്പം പട്ടി നടക്കുന്നത്പോലെയാണ് എന്‍റെ മൊബൈല്‍ ഫോണ്‍ പ്രണയം. എപ്പോഴും എന്‍റെ കൂടെ ഉണ്ടാവും. വീട്ടില്‍  ഒരാളെയും ഞാന്‍ തൊടാന്‍ വിടാത്ത  വസ്തു വകകളില്‍ ഒന്നാണ് എന്‍റെ ഫോണ്‍. ഇടയ്ക്ക് കുട്ടികള്‍ അവരുടെ ഫോണിലെ ബാലന്‍സ് തീര്‍ന്നാല്‍ എന്‍റെ ഫോണ്‍ വാങ്ങും. അത്‌ തിരിച്ചു തരും വരെ എനിക്ക് ആധിയാണ്. അതുകുട്ടികള്‍ക്കും അറിയാം. അവര്‍ ജോലി കിട്ടിയാല്‍ എനിക്ക് ആദ്യം വാങ്ങി തരുന്നത് വില കൂടിയ ഒരു മൊബൈല്‍ ഫോണ്‍ ആയിരിക്കുമെന്ന് പറയാറുണ്ട്‌. വില കൂടിയ ഫോണ്‍ കിട്ടിയത് കൊണ്ട് എനിക്ക് വലിയ കാര്യമൊന്നും ഇല്ല. ഫോണ്‍ അങ്ങോട്ട്‌ വിളിക്കാനും ഇങ്ങോട്ട് വരുന്ന വിളികള്‍ സ്വീകരിക്കാനും മാത്രമേ ഉപയോഗിക്കാറുള്ളൂ. എസ് എം എസ് പോലും അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അയക്കുക പതിവുള്ളൂ. ടിന്റു മോന്‍ ദൈവത്തോട് ചോദിച്ചു, ടിന്റു മോള്‍ മമ്മിയോട് ചോദിച്ചു തുടങ്ങിയ തരത്തില്‍ തമാശ മെസ്സേജ് അയക്കുന്ന അനീഷിനെ പോലെയുള്ള സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്‌ ഇനിയും മെസ്സേജ് അയച്ചാല്‍  തല്ലി കൊല്ലുമെന്ന്. അതുകൊണ്ടു ക്യാമറയോ നെറ്റോ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ഫോണ്‍ എന്‍റെ കൈയില്‍ കിട്ടിയിട്ടും കാര്യമില്ല. പക്ഷേ ഇത്തരത്തിലുള്ള മൊബൈല്‍ ഫോണ്‍ ഞാന്‍ രണ്ട് കുട്ടികള്‍ക്കും വാങ്ങി കൊടുക്കാന്‍ മറന്നിട്ടില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;ആദ്യം എനിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി തന്നത് എന്‍റെ അനുജന്‍ ജോസ് ആണ്. അക്കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍. ഒരു ഫോണ്‍ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ അന്ന് ഒരാള്‍ക്ക്‌ മൂന്ന് കാള്‍ മാത്രമേ തരുമായിരുന്നുള്ളൂ. എന്‍റെ വീട്ടിലും അക്കാലത്ത് ഫോണ്‍ ഇല്ല. കുട്ടികള്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓഫീസില്‍ ആയിരിക്കും. അല്ലെങ്കില്‍ പുറത്തു പോയിരിക്കും. മേട്രന്‍ ഞാന്‍ വരുമ്പോള്‍ പറയും ലില്ലിയുടെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു. കുട്ടികളും അന്ന് ചെറുതാണ്. അവരും ബൂത്തില്‍ നിന്നൊക്കെയായിരിക്കും വിളിക്കുന്നത്. പിന്നെ രാത്രി മുഴുവന്‍ ആധിയായിരിക്കും എന്തിനായിരിക്കും  കുട്ടികള്‍ വിളിച്ചത്, അവര്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ, ആര്‍ക്കെങ്കിലും വീട്ടില്‍ അസുഖമാണോ... ഉറങ്ങാനേ കഴിയില്ല. പിന്നെ എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു കോഴിക്കോട് നഗരത്തിലെ രാവിലെ തുറക്കാന്‍ സാധ്യതയുള്ള ഫോണ്‍ ബൂത്തുകള്‍ തേടിയുള്ള അലച്ചില്‍. അടുത്ത വീട്ടിലേക്കു വിളിച്ചു കുട്ടികള്‍ വരുന്നതുവരെയുള്ള കാത്തിരിപ്പ്. അല്ലെങ്കില്‍ ഹോസ്റ്റലിന്റെ  അടുത്തുള്ള   പ്രശോഭ് ബൂത്ത് തുറക്കാന്‍ വരുന്നതുവരെ ഹോസ്റ്റലിന്റെ വരാന്തയിലൂടെയുടെയുള്ള ആധി പിടിച്ചുള്ള നടപ്പ്. മൊത്തത്തില്‍ അതൊരു ആധി പിടിച്ച കാലം ആയിരുന്നു. അങ്ങനെയാണ് അനുജന്‍ എനിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി തന്നത്. അതൊരു റിലയന്‍സ് ഫോണ്‍ ആയിരുന്നു. അന്നൊക്കെ റിലയന്‍സ് ഫോണ്‍ നമ്പര്‍ ജില്ലയിലെ കോഡ്‌ ചേര്‍ത്തു വിളിക്കുന്നതായിരുന്നു. എല്ലാ ജില്ലയിലും ഒരേ നമ്പര്‍ ഉണ്ടായിരിക്കും. കോഡ്‌ മാത്രം മാറ്റി വിളിച്ചാല്‍ പലരെയും വിളിക്കാം.&lt;br /&gt; &lt;br /&gt; &lt;br /&gt;ഇങ്ങനെ കാസര്‍ഗോഡ്‌, മലപ്പുറം ജില്ലകളിലെ ചില വിരുതന്മാര്‍ വിളിച്ചു വിളിച്ചു എന്‍റെ നമ്പരിലും എത്തി. ആദ്യം സോറി റോങ്ങ്‌  നമ്പര്‍  എന്ന് പറഞ്ഞു ഫോണ്‍ വെക്കും. പിന്നെ സ്ഥിരമായി അങ്ങനെ കാള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഫോണ്‍ മാറ്റി. കണക്ഷന്‍ എയര്‍ ടെല്‍ ആക്കി. അപ്പോഴും ഞാന്‍ കോഴിക്കോട് തന്നെയാണ്, ആയിടെയാണ്  ഒരു പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ ഞാനെന്‍റെ ജീവിത കഥ എഴുതിയതോടെ പിന്നെ എവിടെ നിന്നെയോക്കെയോ ഫോണ്‍ വിളികളുടെ പ്രവാഹമായി. പലര്‍ക്കും എന്നെ കാണണം,  സംസാരിക്കണം, അന്നൊക്കെ കോഴിക്കോട്ടെ ചുരുക്കം  ചില മാധ്യമ സ്ഥാപനങ്ങളില്‍ ചോദിച്ചാല്‍  എന്‍റെ നമ്പര്‍ കിട്ടുമായിരുന്നു. അക്കാലത്ത് ഞാന്‍ സ്ഥിരമായി പത്ര മാധ്യമങ്ങളില്‍ എഴുതി കൊണ്ടിരിക്കുന്ന കാലമായിരുന്നു. ആളറിയാതെ വന്നെത്തുന്ന വിളികള്‍ എന്നെ അസ്വസ്ഥയാക്കാന്‍ തുടങ്ങി. ചിലപ്പോള്‍ ഞാന്‍ കാള്‍ എടുക്കാതെ ആവും, മറ്റു ചിലപ്പോള്‍ ഉച്ചത്തില്‍ കയര്‍ത്തു സംസാരിച്ചു ഫോണ്‍ കട്ട്‌ ചെയ്യും. വീണ്ടും വിളി വരുമ്പോള്‍ ഫോണ്‍ ദേഷ്യം കൊണ്ട് വലിച്ചെറിഞ്ഞ ദിവസങ്ങള്‍ പോലും ഉണ്ടായി. പലപ്പോഴും സഹിക്കാന്‍ കഴിയാതെ എന്‍റെ അടുത്ത സുഹൃത്തുക്കളായ നാസര്‍ക്ക, ജോര്‍ഡി എന്നിവര്‍ക്ക് അത്തരം നമ്പരുകള്‍ കൊടുക്കുകയും അവര്‍ പലരെയും അങ്ങോട്ട്‌ വിളിച്ചു ഇനിയെന്റെ ഫോണിലേക്ക് വിളിച്ചാല്‍ പോലീസില്‍ പരാതി കൊടുക്കുമെന്ന് കര്‍ശനമായി പറയുകയും ചെയ്തു.  നല്ല പരിചയമുള്ള ഒരു സുഹൃത്ത് അക്കാലത്ത് സ്ഥിരമായി വിളിച്ചു  ഇത്തരത്തില്‍ ശല്യപ്പെടുത്താന്‍ തുടങിയപ്പോള്‍ വയനാട്ടില്‍ ഉള്ള എന്‍റെ സുഹൃത്തുക്കളായ കോയാമു കുന്നത്, ജെയിന്‍ ആന്‍റണി എന്നിവര്‍ ഇതേപോലെ ഇടപെട്ടു മേലില്‍ ലില്ലിയെ വിളിച്ചു പോകരുത് എന്ന് താക്കീത് കൊടുത്ത ഒരു സംഭവം കൂടി ആയതോടെ ഞാന്‍ ആ നമ്പര്‍ മാറ്റി.&lt;br /&gt; &lt;br /&gt; &lt;br /&gt;ആദ്യത്തെ ബി എസ് എന്‍ എല്‍ നമ്പരിലും ഇത്തരത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ബി എസ് എന്‍ എല്‍  നമ്പര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതും ഞാന്‍ ആര്‍ക്കും അങ്ങനെ കൊടുക്കാറില്ല. സൌഹൃദത്തോടെ അല്ലെങ്കില്‍ കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നവരോട് ഫോണില്‍ സംസാരിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല. പക്ഷേ ചില സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചു വിളിച്ചു സംസാരത്തിന്റെ ട്യൂണ്‍ മാറി വരും. അത്തരം സൌഹൃദങ്ങള്‍ ഞാന്‍ അവിടെ വെച്ചു തന്നെ അവസാനിപ്പിക്കുകയാണ് പതിവ്. ചില പരിചയക്കാര്‍ സംസാരിച്ചു സംസാരിച്ചു ഒടുവില്‍ കൊഞ്ചാന്‍ വരും, ഒരു മൂളല്‍, ഒരു കുറുകല്‍ അതിനു ശേഷം എന്തു ചെയ്യുന്നെടാ എന്നൊരു കൊഞ്ചല്‍. പുരുഷന്മാര്‍ കൊഞ്ചുന്ന അത്ര വെറുപ്പുള്ള ഒരു കാര്യം എനിക്ക് വേറെയൊന്നും ഇല്ല. അത്തരക്കാര്‍ വിളിച്ചാല്‍ ഞാന്‍ പിന്നീടൊരിക്കലും ഫോണ്‍ എടുക്കാറേയില്ല. ഇങ്ങനെ കൊഞ്ചി എന്നോട് സംസാരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഞാന്‍ ഒരു സുഹൃത്തിന്റെ കാള്‍ കുറെയായി ഞാന്‍  എടുക്കാറില്ല. കുറേകാലം ഫോണ്‍ എടുക്കാതെ ആവുമ്പോള്‍ വിളി നിര്‍ത്താനുള്ള സാമാന്യ മര്യാദ എങ്കിലും ആ സുഹൃത്ത് കാണിക്കും എന്ന് കരുതിയിരുന്നു.  പല തവണ രാത്രി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ തീര്‍ത്തും ഞാന്‍ അവഗണിച്ചു തുടങ്ങി.&lt;br /&gt; &lt;br /&gt; &lt;br /&gt;രാത്രി സ്ത്രീകളെ വിളിക്കാന്‍ ഒരു സമയപരിധി എല്ലാ സുഹൃത്തുക്കളും സൂക്ഷിക്കുന്നത് നല്ലതാണ്. അങ്ങനെ സംസാരിക്കാന്‍ താല്പര്യം ഉള്ള സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരോട് തീര്‍ച്ചയായും സംസാരിക്കാം. പക്ഷേ താല്പര്യം ഇല്ലാത്തവരോടു സംസാരിക്കാന്‍ ശ്രമിക്കരുത്. മിനിയാന്ന് രാത്രി ആ സുഹൃത്ത് വീണ്ടും വിളിച്ചു. ഞാന്‍ സമയം നോക്കി. രാത്രി ഒന്നര. സാധാരണ ഞാന്‍ ഫോണ്‍ എടുക്കാറില്ല. നമ്പര്‍ കട്ട്‌ ചെയ്യാറുമില്ല. റിംഗ് ചെയ്തു ചെയ്തു കാള്‍ കട്ട്‌ ആയി പോകും. മിനിയാന്ന് പക്ഷേ എനിക്ക് ദേഷ്യവും വെറുപ്പും തോന്നി. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. അതോടെ നിര്‍ത്തും എന്ന് കരുതി. പക്ഷേ അതാ അടുത്ത  കാള്‍ വീണ്ടും വരുന്നു. ഞാന്‍ ഫോണ്‍ എടുത്തു, ഇങ്ങോട്ട് എന്തു പറയുന്നു എന്ന് നോക്കിയില്ല. അങ്ങോട്ട്‌ എനിക്ക് എത്ര ശബ്ദം ഉണ്ടോ അത്രയും ശബ്ദത്തില്‍  ഈ രാത്രി ഒന്നര മണിക്ക് എന്നെ ഫോണില്‍ വിളിക്കേണ്ട കാര്യമെന്നാണ്, ഇനി വിളിച്ചു പോകരുത് എന്ന്  ചീറി. ദേഷ്യം കൊണ്ട് പൂങ്കുല പോലെ വിറച്ചു തുടങ്ങിയ എന്‍റെ മനസ്സ് ഒന്നടങ്ങാന്‍ കുറെ സമയം എടുത്തു. ഇവരുടെ ആരുടെങ്കിലും ഭാര്യമാര്‍ക്ക് ഇങ്ങനെ രാത്രി മറ്റു പുരുഷന്മാരുടെ ഫോണ്‍ വരുകയാണെങ്കില്‍ എന്തായിരിക്കും ഇവരുടെ മനസ്സില്‍ ഉണ്ടാക്കുന്ന പ്രതികരണം എന്ന് ചിന്തിക്കുന്നത് നല്ലതാണ്. എനിക്ക് ആണും പെണ്ണും അടങ്ങിയ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. എന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് എപ്പോള്‍ വേണമെങ്കിലും വിളിക്കാനും കഴിയുന്ന എത്രയോ നല്ല പുരുഷ സുഹൃത്തുക്കള്‍. പക്ഷേ അവരൊന്നും ഒരിക്കലും എന്നോട് സൗഹൃദത്തിനു അപ്പുറം സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് എസ് എസ് എല്‍ സി കാലംമുതല്‍ എന്‍റെ സുഹൃത്തുക്കളായ ബഷീര്‍ക്കയും കോയാമുവും അതിനുശേഷം സുഹൃത്തുക്കളായ നാസര്‍ക്കയും ജോര്‍ഡിയും അനീഷുമൊക്കെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പട്ടികയില്‍ എത്രയോ കാലങ്ങളായി  സ്ഥാനം പിടിച്ചിട്ടുള്ളത്. &lt;br /&gt; &lt;br /&gt;എനിക്ക് എപ്പോഴും എപ്പോഴും എന്‍റെ നമ്പര്‍ മാറ്റാന്‍ കഴിയുകയില്ല.  വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെങ്കില്‍ അത്‌ ഞാന്‍ അവഗണിക്കുന്നതാണ് എന്നെങ്കിലും ഇത്തരം 'സുഹൃത്തുക്കള്‍' ഇനിയെങ്കിലും മനസ്സിലാക്കുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-7298370894624508912?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/7298370894624508912/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=7298370894624508912' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/7298370894624508912'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/7298370894624508912'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/07/blog-post.html' title='രാത്രികളില്‍ വരുന്ന ഫോണ്‍ കോളുകള്‍'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-5874843155145340744</id><published>2011-06-28T23:02:00.000+10:00</published><updated>2011-06-28T23:04:17.358+10:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്ത്‌</title><content type='html'>ലോഹിതദാസ് കടന്നു പോയിട്ട് രണ്ട് വര്‍ഷമാകുന്നു. ലോഹിതദാസിന്‍റെ വേര്‍പാട്‌ അപ്രതീക്ഷിതമായിരുന്നു. അവിശ്വനീയം എന്ന് പറയാവുന്ന ഒരു കടന്നു പോകല്‍, മലയാളത്തില്‍ തിരക്കഥയുടെ പെരുന്തച്ചനായ എം. ടി. വാസുദേവന്‍ നായരോട് കിടപിടിക്കുന്ന തിരക്കഥാകൃത്തെന്നു ലോഹിതദാസിനെ വിശേഷിപ്പിച്ചാല്‍ അതൊരിക്കലും അധികപ്പറ്റാകില്ല. അദ്ദേഹം മരിച്ച ശേഷമല്ല ജീവിച്ചിരുന്നപ്പോഴും സുഹൃത്തുകള്‍ തമ്മിലുള്ള സിനിമ ചര്‍ച്ചകള്‍ക്കിടയില്‍ അങ്ങനെ തന്നെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്.&lt;br /&gt; &lt;br /&gt; &lt;br /&gt;ലോഹിതദാസ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തന്‍റെ തിരക്കഥകളെ കുറിച്ച് ഒരു പ്രസിദ്ധീകരണത്തില്‍ പരമ്പര ചെയ്തിരുന്നു. ഒരു നോവല്‍ വായിക്കുന്നതിലേറെ ആകാംക്ഷയോടെയാണ് അത് വായിച്ചിരുന്നത്, സൂക്ഷ്മമായ ചില വാക്കുകളില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നുമാണ് തനിക്കു തിരക്കഥയുടെ തന്തുകള്‍ വീണു കിട്ടിയിരുന്നതെന്ന് അന്നദേഹം ആ പംക്തിയിലൂടെ പറഞ്ഞിരുന്നു. ഒരിക്കല്‍ സായാഹ്നത്തില്‍ കടല്‍ക്കരയില്‍ പോയപ്പോള്‍ ഒരു മുക്കുവക്കുടിലില്‍ നിന്നും ഒരു അച്ഛന്‍ മകളോട് കളിച്ചു നടക്കാതെ വല്ലതും രണ്ടക്ഷരം പഠിക്കാന്‍ ഉപദേശിച്ചത് കേട്ടതില്‍ നിന്നാണത്രേ അമരം എന്ന ക്ലാസ്സിക്‌ ചിത്രത്തിന്‍റെ പിറവി. തന്‍റെ ആദ്യ തിരക്കഥയായ തനിയാവര്‍ത്തനത്തിന്‍റെ കഥയുടെ ഇതിവൃത്തവും ഇതില്‍ നിന്നും വിഭിന്നമല്ല. ഒരിക്കല്‍ ഒരു പരിചയക്കാരനെ യാത്രക്കിടയില്‍ കണ്ടു, കക്ഷി അമ്മാവനെയോ മറ്റോ കാണാന്‍ പോവുകയാണ്. മനോവിഭ്രാന്ത്രി മൂലം ആശുപത്രിയിലായ ഒരു അദ്ധ്യാപകന്‍ ആയിരുന്നു രോഗി. ആ കഥ മനസ്സിലിട്ടു ചികഞ്ഞു ചികഞ്ഞാണ് തനിയാവര്‍ത്തനം തന്‍റെ ഉള്ളില്‍ മുളപൊട്ടിയതെന്ന് ലോഹിതദാസ് എഴുതിയിട്ടുണ്ട്. ചെറിയ ചില പത്ര വാര്‍ത്തകളില്‍ നിന്നാണ് ഭരതവും കമലദളവുമൊക്കെ ലോഹിതദാസിന്‍റെ തൂലികയിലൂടെ ഇതള്‍ വിരിഞ്ഞത്‌. മലയാള ചലച്ചിത്രത്തിന്‍റെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടവയാണ് ലോഹിതദാസിന്‍റെ മിക്ക സിനിമയും.&lt;br /&gt; &lt;br /&gt; &lt;br /&gt;അതുപോലെ താന്‍ എഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തില്‍ പോലും ഒരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലാത്ത ഒരു തിരക്കഥാകൃത്തായിരുന്നു ലോഹിതദാസ്. മുകളില്‍ പറഞ്ഞ പക്തിയില്‍ താന്‍ തിരക്കഥയെഴുതിയ മൃഗയയുടെ ഷൂട്ടില്‍ സെറ്റില്‍ പോയ വിശേഷവും ലോഹിതദാസ് പങ്കുവെച്ചിരുന്നു. വളരെ താമസിച്ചു ലോഹിതദാസ് സെറ്റില്‍ എത്തിയപ്പോള്‍ അതില്‍ വാറുണ്ണിയായി അഭിനയിക്കുന്ന മമ്മൂട്ടി അലക്കിത്തേച്ചു വടിപോലെ നില്‍ക്കുന്ന വെള്ളവസ്ത്രവും അണിഞ്ഞു നല്ല സുന്ദരകുട്ടപ്പനായി പള്ളീലച്ചനായി അഭിനയിക്കുന്ന തിലകന്‍റെ മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കുന്ന സീനിലായിരുന്നത്രേ. ലോഹിതദാസ് ഉടന്‍ ഇടപെട്ടു. താന്‍ മനസ്സില്‍ കണ്ട വാറുണ്ണിയുടെ വേഷം ഇതല്ലെന്ന്. ആദ്യമൊക്കെ മമ്മൂട്ടി ഇടഞ്ഞു നിന്നെങ്കിലും പിന്നീട് ലോഹിതദാസിന്‍റെ വഴിക്ക് വന്നു. മൃഗയയില്‍ വൃത്തികെട്ട രൂപത്തിലും വേഷത്തി ലുമെത്തിയ വാറുണ്ണി മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ എടുത്തു പറയേണ്ട ഒരു വേഷമാണ്.&lt;br /&gt; &lt;br /&gt; &lt;br /&gt;ലോഹിതദാസിന്‍റെ തൂലികയില്‍ നിന്നും രൂപം കൊണ്ട കിരീടത്തിലെ മോഹന്‍ലാലിന്‍റെ സേതു മാധവന്‍ മനുഷ്യമനസ്സിന്‍റെ അതി സങ്കീര്‍ണ തകളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ്. ചെങ്കോല്‍ എന്ന കിരീടത്തിന്‍റെ രണ്ടാം ഭാഗം വെള്ളിവെളിച്ചത്തിലേക്ക് വരാന്‍ ഒരുങ്ങിയപ്പോള്‍ ഷൂട്ടിങ്ങിന് മുന്‍പ്‌ തന്നെ ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നതായി ലോഹിതദാസ് എഴുതിയിരുന്നു. അതില്‍ ഒരു സീനില്‍ സേതുമാധവന്‍ വില്ലന്‍മാരെ കണ്ടു ഓടുന്നുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതില്‍ അമര്‍ഷം തോന്നിയത്രേ, അന്ന് മോഹന്‍ലാല്‍ സൂപ്പര്‍ താരപദവിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നടനാണ്‌. വില്ലന്‍മാരെ കണ്ടു മോഹന്‍ലാല്‍ ഓടിയാല്‍ പ്രേക്ഷകര്‍ ഇഷ്ടപെടില്ല എന്നായിരുന്നു അവരുടെ വാദം. പക്ഷെ തന്‍റെ കഥാപാത്രം സേതു മാധവന്‍ ആണ്. മോഹന്‍ലാല്‍ അല്ല, തന്നെ കൊല്ലാന്‍ വരുന്ന വില്ലന്‍മാരെ കണ്ടു ഓടുന്നത് സേതു മാധവന്‍ ആണ്. ജയിലില്‍ നിന്നുമെത്തിയ സേതു മാധവന്‍ അത്തരമൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറയാനും വാദിക്കാനും എല്ലാവരെയും തന്‍റെ വഴിക്ക് കൊണ്ടുവരാനും ലോഹിത ദാസിനു കഴിഞ്ഞു. അക്കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത തിരക്കഥാകൃത്ത് ആയിരുന്നു അദ്ദേഹം. എഴുതാന്‍ അറിയുന്നവര്‍ ആരുടെ മുന്നിലും തല കുനിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു എക്കാലത്തും ലോഹിതദാസ്. അത് ശരിയുമായിരുന്നു. ലോഹിതദാസ് കൂട്ടുകെട്ടില്‍ വാര്‍ത്തെടുത്ത എല്ലാ സിബിമലയില്‍ ചിത്രങ്ങളുടെ വിജയവും അത് കഴിഞ്ഞുള്ള സിബിമലയില്‍ സിനിമകളുടെ ഗതിയും കൂട്ടിവായിച്ചാല്‍ അക്കാര്യം വ്യക്തമാകും.&lt;br /&gt; &lt;br /&gt; &lt;br /&gt;അക്ഷരാര്‍ത്ഥത്തില്‍ ഒരു സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ സംവിധായകനോ സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള നായകനോ അല്ല. തിരക്കഥയാണ് ഏത് സിനിമയിലെയും സൂപ്പര്‍ സ്റ്റാര്‍. തിരക്കഥ നന്നായാല്‍ മാത്രമേ ഒരു സിനിമ വിജയിക്കുകയുള്ളൂ. സംവിധാനത്തില്‍ പാളിച്ച വന്നാലും തിരക്കഥ നന്നായാല്‍ സിനിമ വിജയിക്കുന്നതാണ് ചരിത്രം, ലോഹിതദാസ് തിരക്കഥാകൃത്തിന്‍റെ കുപ്പായം അഴിച്ചു വെച്ച് സംവിധായകനായപ്പോള്‍ വേദനോടെയാണ് മലയാള സിനിമ പ്രേമികള്‍ നോക്കി നിന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയപ്പോള്‍ എല്ലാവരും ആശ്വസിച്ചു. പക്ഷെ പിന്നീട് അങ്ങോട്ട്‌ സംവിധാനത്തിന്‍റെ മേന്‍മ ലോഹിതദാസിന്‍റെ ചിത്രങ്ങള്‍ക്ക് അത്രത്തോളം അവകാശപെടാനില്ലെങ്കിലും തിരക്കഥയുടെ തന്നെ കരുത്തിലാണ് കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങള്‍ മുന്നേറിയത്. മികച്ച സംവിധായകന്‍ എന്നതിലേറെ മനുഷ്യമനസ്സിനെ അടുത്തറിഞ്ഞ ഒരു തിരക്കഥാകൃത്താണ് ലോഹിതദാസിന്‍റെ മരണത്തിലൂടെ അക്ഷരങ്ങളെ, സിനിമയെ സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-5874843155145340744?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/5874843155145340744/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=5874843155145340744' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/5874843155145340744'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/5874843155145340744'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/06/blog-post_28.html' title='മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്ത്‌'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-6517286457497658595</id><published>2011-06-23T02:25:00.000+10:00</published><updated>2011-06-23T02:26:53.615+10:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>വീണ്ടും ചില വീട്ടുകാര്യങ്ങള്‍</title><content type='html'>ഇന്നലെ മൂത്ത മോന്‍  മിഥു മോന്റെ കൂടെ പഠിക്കുന്ന നീരജിന്റെ അച്ഛനും അമ്മയും എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ താമസിക്കുന്നത് മുംബൈയില്‍ ആണ്. കഴിഞ്ഞ ഒരാഴ്ചയായി നീരജ് മോന്റെ കൂടെ ഇവിടെ ഉണ്ടായിരുന്നു. അവര്‍ മുംബൈയില്‍ നിന്നും രാവിലെയെത്തി. നീരജ് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ പോയി. ഉച്ചക്ക് മൂന്ന് പേരും എന്നെ കാണാന്‍ വന്നു. അവര്‍ വീട്ടിലേക്കു വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ആധിയിലായി. കാരണം മോന്‍ രാവിലെ വയനാട്ടിലേക്ക് പോയിരുന്നു. നീരജും പോയതോടെ എന്‍റെ ബ്രേക്ക്‌ ഫാസ്റ്റ് ഒരു കട്ടന്‍ ചായയില്‍ ഒതുങ്ങി. കുട്ടികള്‍ വീട്ടില്‍ ഇല്ലെങ്കില്‍ എന്‍റെ ഭക്ഷണം അങ്ങനെയൊക്കെയാണ്. വെച്ചാല്‍ വെച്ചു. കഴിച്ചാല്‍ കഴിച്ചു. അത്രമാത്രം. അവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ എനിക്ക് ഒരു മിനിറ്റ് പോലും വിശ്രമം ഉണ്ടാവില്ല. എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കും. കുട്ടികള്‍ രണ്ടുപേരും എന്നോട് പറയാറുണ്ട്‌ അവര്‍ വ്യായാമം ഒക്കെ ചെയ്തു ശരീരം ഫിറ്റ്‌ ആക്കി വരും, പക്ഷേ അമ്മയുടെ അടുത്തു വന്ന് ഒരാഴ്ച നിന്നാല്‍ മതി തടി വെക്കും എന്ന്. നീരജിന്റെ അമ്മയും അതുതന്നെ പറഞ്ഞു-നീരജ് പറഞ്ഞത്രേ  ഹോസ്റ്റലില്‍ നിന്നും വരുമ്പോള്‍ അവന്‍ മെലിഞ്ഞിരുന്നു, ആന്റിയുടെ ഒരാഴ്ചത്തെ ഫുഡ്‌ ആണ് അവനെ തടിപ്പിച്ചതെന്ന്. അങ്ങനെയുള്ള ഒരു വീട്ടിലേക്കു  അവര്‍ വരുമ്പോള്‍ കൊടുക്കാന്‍ ഞാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഞാന്‍ ഒന്നും കഴിച്ചിട്ടുമില്ല. ആധിയില്‍ വെന്തുരുകി നില്‍ക്കുമ്പോള്‍ നീരജ് അടുത്ത വാചകം പറഞ്ഞു ആന്റി ഒന്നും ഉണ്ടാക്കണ്ട, ഞങ്ങള്‍ പുറത്തു നിന്നും ഭക്ഷണം കഴിച്ചിട്ടാണ് വരുന്നതെന്ന്.&lt;br /&gt; &lt;br /&gt; &lt;br /&gt;അവര്‍ വന്നു.   അച്ഛനും അമ്മയും മകനും. കുറച്ചു നേരം എന്നോട് സംസാരിച്ചിരുന്നു. നീരജിന്റെ അമ്മ കണ്ണൂര്‍ സ്വദേശിനിയാണ്. നീരജിനു ഇങ്ങനെ ഇടയ്ക്ക് വന്ന് നില്‍ക്കാന്‍ ഒരു വീട് ഉള്ളത് അവരെ ഏറെ ആശ്വസിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു. മിഥു മോന്റെ കൂടെ അവധി ദിവസങ്ങളില്‍ എല്ലാം നീരജ് വരാറുണ്ട്. ഇളയ മോന്‍ നിതിന്‍ ഇത്തവണ മുംബൈയില്‍ പോയപ്പോള്‍ നീരജിന്റെ  വീട്ടിലാണ് താമസിച്ചിരുന്നത്. ഇറങ്ങും മുമ്പ് നീരജിന്റെ അമ്മ എന്‍റെ കൈയില്‍ ഒരു പൊതി തന്നു. എന്നിട്ട് പറഞ്ഞു വേറെ ഒന്നും ഞങ്ങള്‍ കൊണ്ട് വന്നിട്ടില്ല, ഇതൊന്നു നോക്കൂ, കളര്‍ ഇഷ്ടപ്പെടുമോ എന്ന് നോക്കൂ ഇല്ലെങ്കില്‍ മാറ്റി വാങ്ങാം.  മോന്‍ പറഞ്ഞു ആന്റി കോട്ടന്‍ സാരിയാണ് ഉടുക്കുന്നതെന്ന് . അങ്ങനെ പറഞ്ഞെങ്കിലും എന്‍റെ കൈയില്‍ തന്നത് മെറൂണ്‍ നിറത്തിലുള്ള വില കൂടിയ ഒരു പട്ടുസാരിയാണ് . ഞാന്‍ പട്ടു സാരി ഒരിക്കലെ ഉപയോഗിച്ചിട്ടുള്ളൂ. എന്‍റെ അനുജത്തിയുടെ ഷേര്‍ളിയുടെ വിവാഹത്തിന്. അന്ന് എന്തോ ഒരു തോന്നല്‍ ആയിരുന്നു പട്ടു സാരി വേണം, തലയില്‍ നിറയെ മുല്ലപ്പൂവ് വേണം എന്നൊക്കെ. ആ സാരിയും ചുറ്റി മണവാട്ടി പെണ്ണിനേക്കാള്‍ കൂടുതല്‍ പൂവ് ഞാന്‍ തലയില്‍ ചൂടുന്ന ഒരു ഫോട്ടോ ഉണ്ട്, അനുജത്തിയുടെ വിവാഹഫോട്ടോയില്‍ എല്ലാവരെയും ആകര്‍ഷിച്ച ഒരു ഫോട്ടോ ആയിരുന്നത്. പിന്നീട് ഞാന്‍ ആ സാരി ഉടുത്തിരുന്നില്ല. അനുജന്‍ ജോസിന്റെ കല്യാണത്തിനും ഞാന്‍ പതിവ് പോലെ കോട്ടന്‍ സാരിയാണ് ധരിച്ചത്. അമ്മ കുറെ പറഞ്ഞു ചെറുക്കന്റെ മൂത്ത പെങ്ങള്‍ എന്ന് പറഞ്ഞു ആളുകള്‍ പരിചയപ്പെടുമ്പോള്‍ ഒരു നല്ല സാരി എങ്കിലും ഉടുക്ക് എന്ന്.  ഞാന്‍ അമ്മയോട് പറഞ്ഞു ഈ സാരി ഉടുത്തു നില്‍ക്കുന്നത് കണ്ടു ആളുകള്‍ പരിചയപ്പെടുകയാനെങ്കില്‍ പരിചയപ്പെട്ടാല്‍ മതിയെന്ന്. അങ്ങനെയുള്ള എനിക്കാണ് അവര്‍ അത്രയും നല്ലൊരു പട്ടു സാരി സമ്മാനിച്ചത്. എന്തായാലും ആ സാരി ഉടുക്കണമെന്നു തീരുമാനിച്ചു  വൈകിട്ട് അതിന്‍റെ അരികു അടിക്കാന്‍ കൊണ്ട് പോയപ്പോള്‍ തയ്യല്‍ക്കാരി  ചേച്ചിയുടെ ഭര്‍ത്താവ് ലില്ലി ഇങ്ങനെയുള്ള സാരിയൊക്കെ ഇടുക്കുമോ  എന്ന് ചോദിച്ചു. അത്രയ്ക്ക് ആളുകള്‍ക്ക് പരിചയം ആണെന്ന് തോന്നുന്നു എന്‍റെ കോട്ടന്‍ സാരി പ്രിയം. കോട്ടന്‍ സാരികള്‍ എനിക്ക് ഇടയ്ക്ക് ബിന്ദു അടക്കമുള്ള സുഹൃത്തുക്കള്‍ സമ്മാനിക്കാറുണ്ട്. ഇതുപോലെ ഒന്ന് ആദ്യമായാണ്‌. അതുകൊണ്ടു തന്നെ ഞാന്‍ പറഞ്ഞു ഗിഫ്റ്റ് കിട്ടിയതാണ്, അത്രയും  സ്നേഹത്തോടെ തന്നതാണ് . എന്തായാലും അതുടുക്കുമെന്ന്. നീരജും അമ്മയുമൊക്കെ ഇറങ്ങാന്‍ നേരം എന്നോട് വീണ്ടും ചോദിച്ചു ഇനി എപ്പോഴാണ് ഭക്ഷണം കഴിക്കുക. മണി മൂന്നായല്ലോ എന്ന്. കഴിക്കാം എന്ന് ഞാന്‍ പറഞ്ഞു.&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;പക്ഷേ വീട്ടില്‍ എന്തെങ്കിലും വെച്ചു കഴിക്കാനുള്ള ഒരു മാനസികാവസ്ഥയല്ല  എനിക്ക് അപ്പോള്‍ ഉണ്ടായിരുന്നത്. അതിനു കാരണം മിനിയാന് രാത്രി പൊടുന്നനെ എന്‍റെ നാവിന്‍ത്തുമ്പില്‍ ഒരു രുചി  വന്നു  നിറഞ്ഞതാണ്‌. ഇരുപത്തിയഞ്ചോ  അതിലേറെയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഉച്ചയ്ക്ക് ചേച്ചി ഒരു സ്പെഷ്യല്‍ കറി ഉണ്ടാക്കി തന്നു. കാഴ്ചയില്‍ പനീര്‍ കറി പോലെ തോന്നിയെങ്കിലും ഒരു പപ്പടം കൊണ്ടുണ്ടാക്കിയ കറി ആയിരുന്നു. പപ്പടം തുടച്ചു മടക്കി അറ്റം വെള്ളംകൊണ്ട് ഒട്ടിച്ചിരുന്നു. സവാള, പച്ചമുളക്, കറി വേപ്പില എന്നിവ വഴറ്റി അതില്‍ മുളകു പ്പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി എന്നിവയും ചേര്‍ത്തു വഴറ്റി തേങ്ങ അരച്ചതും ചേര്‍ത്തിരുന്നു. ഒരിക്കല്‍ മാത്രമേ ചേച്ചി അത്‌ ഉണ്ടാക്കി തന്നുള്ളൂ.പിന്നീടൊരിക്കല്‍ പറഞ്ഞപ്പോള്‍ തക്കാളി ഇല്ല എന്ന് പറഞ്ഞു  ചേച്ചി അങ്ങനെയായിരുന്നു, എല്ലാ ചേരുവകളും ഉണ്ടെങ്കിലേ ഒരു കറി ഉണ്ടാക്കുകയുള്ളൂ. ചേച്ചി മരിച്ചിട്ട് ഇപ്പോള്‍ പതിനഞ്ചിലേറെ- അതിലും കൂടാന്‍ ആണ് സാധ്യത. പക്ഷേ ഒരിക്കലും ഞാന്‍ ചേച്ചിയും അപ്പച്ചനും മരിച്ച ശേഷമുള്ള വര്‍ഷങ്ങള്‍ കണക്ക് കൂട്ടാറില്ല-ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു. പൊടുന്നനെ ആ രുചി മിനിയാന്ന് രാത്രിയില്‍ എന്‍റെ നാവിന്‍ ത്തുമ്പില്‍ എങ്ങനെ വന്ന് നിറഞ്ഞു എന്നെനിക്കു മനസ്സിലായില്ല. അതുകൊണ്ടു ഇന്നലെ രാവിലെ മുതല്‍ രാത്രി എട്ടര വരെ ഞാന്‍ എന്‍റെ ഭക്ഷണം ഒരു കട്ടന്‍ ചായയില്‍ ഒതുക്കി. വേറെ എന്തെങ്കിലും കഴിച്ചാല്‍ ആ രുചി മാഞ്ഞു പോകുമോ എന്നൊരു ചിന്ത എന്നെ ആഴത്തില്‍ പിടികൂടി. വീട്ടില്‍ ഇന്നലെ പകല്‍ തക്കാളി ഉണ്ടായിരുന്നില്ല. വൈകിട്ട് ഞാന്‍ പോയി തക്കാളി വാങ്ങി വന്നു. ഇന്ന് രാവിലെയും ഒന്നും കഴിച്ചില്ല. ഉച്ചയ്ക്ക് ചേച്ചി ഉണ്ടാക്കി തന്നത് പോലെ പപ്പടം കൊണ്ട് ഞാന്‍ ഒരു കറി ഉണ്ടാക്കി. അതേ രുചി. അതിനുശേഷമാണ് ഞാന്‍ ഊണ് കഴിച്ചത്. ചിലര്‍ അങ്ങനെയാണ് കടന്നുപോയി കാലമെത്ര കഴിഞ്ഞാലും അവര്‍ ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ രുചി നമ്മുടെ നാവില്‍ ത്തുമ്പ്‌ വിട്ടു പോകാന്‍ മടിക്കും. ചേച്ചിയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല, അതുപോലെയാണ് ചേച്ചി പകര്‍ന്നു തന്ന രുചി ഈ ലോകം വിട്ടു പോകാന്‍ മടിച്ചു നില്‍ക്കുന്നതും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-6517286457497658595?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/6517286457497658595/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=6517286457497658595' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6517286457497658595'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6517286457497658595'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/06/blog-post_23.html' title='വീണ്ടും ചില വീട്ടുകാര്യങ്ങള്‍'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-1914012779958085044</id><published>2011-06-08T14:11:00.002+10:00</published><updated>2011-06-09T03:45:02.645+10:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>അണ്ണാ ഹസാരെയ്ക്കും ബാബാ രാംദേവിനും തമ്മിലെന്ത്......?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-EaUKhqXkCzs/Te72tUJwZ2I/AAAAAAAAAQw/21sx3FTplRU/s1600/mary%2Blilly.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 180px; height: 211px;" src="http://2.bp.blogspot.com/-EaUKhqXkCzs/Te72tUJwZ2I/AAAAAAAAAQw/21sx3FTplRU/s320/mary%2Blilly.jpg" border="0" alt=""id="BLOGGER_PHOTO_ID_5615697043741763426" /&gt;&lt;/a&gt;&lt;br /&gt;പണ്ട് യേശു ക്രിസ്തു തന്റെ അമ്മയോട് ചോദിച്ചു- സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത്? യേശുവിനു മറിയം തന്റെ അമ്മയാണെന്ന് അറിയാത്തത് കൊണ്ടല്ല ആ ചോദ്യം ചോദിച്ചത്. അമ്മയ്ക്കും അപ്പുറം ലോകത്തിനു വേണ്ടി അര്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക്‌ സ്വന്തം അമ്മയോട് ആ ചോദ്യം ചോദിക്കാതിരിക്കാന്‍ കഴിയില്ല. അതാണ്‌ ഒരു വിപ്ലവകാരിയുടെ വഴി. ലോകത്തിലെ ആദ്യത്തെ വിപ്ലവകാരി യേശുവാണ്. അന്നത്തെ ഭരണകൂടങ്ങളെ വിറപ്പിച്ചവന്‍. അതുപോലെ ഒരു ചോദ്യം ഞാന്‍ വിപ്ലകാരിയല്ലെങ്കിലും ചോദിക്കാന്‍ ആഗ്രഹിക്കുന്നു- അണ്ണനും ബാബയ്ക്കും തമ്മിലെന്ത്? &lt;br /&gt; &lt;br /&gt; &lt;br /&gt; അണ്ണാ ഹസാരെ തികഞ്ഞ ഗാന്ധിയന്‍ ആണെങ്കിലും പുതുതലമുറയ്ക്ക് അദ്ദേഹം തീര്‍ത്തും അന്യനായിരുന്നു.  ഒരു സുപ്രഭാതത്തില്‍ അദ്ദേഹം അഴിമതിക്കെതിരെ ഇന്ദ്രപ്രസ്ഥത്തിലെ കണ്ണായ സ്ഥലമായ ജന്തര്‍ മന്ദറില്‍   നിരാഹാര സത്യാഗ്രഹം ഇരുന്നപ്പോള്‍ ഓരോ ഇന്ത്യക്കാരെന്റെയും സിരകളില്‍ ആവേശം കത്തിക്കയറി. അഴിമതിക്കെതിരെ രക്തം തരിച്ചു. നഗരങ്ങളും ഗ്രാമങ്ങളും വേരറ്റ പോലെ മനസ്സ് കൊണ്ടെങ്കിലും ആ സത്യാഗ്രഹ പന്തലിലേക്ക് കുതിച്ചു. ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുമ്പില്‍ ഗാന്ധിജി നയിച്ച നിരാഹാരമെന്ന സമരമുറയ്ക്ക്  ഇപ്പോഴും പ്രസക്തി നഷ്ടമായിട്ടില്ലെന്നു ലോകം തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഭരണകൂടത്തെ വിറപ്പിക്കാന്‍ ആ വൃദ്ധനായ ഗാന്ധിയന് കഴിഞ്ഞു. മറ്റു ലോകരാജ്യങ്ങളില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലേക്കും പടരാന്‍ ഒരു നിമിത്തം ആയേക്കാവുന്ന അണ്ണാ ഹാസാരെയുടെ സത്യാഗ്രഹം അതുകൊണ്ടു തന്നെ ഒരാഴ്ച തികയ്ക്കാന്‍ യു പി എ സര്‍ക്കാര്‍ അനുവദിച്ചില്ല. അതിനുമുമ്പേ അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറായി. അന്ന് അണ്ണന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലായാലും ഇല്ലെങ്കിലും ആ സത്യാഗ്രഹം ഉറങ്ങി കിടന്നിരുന്ന ഒരു ജനസമൂഹത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. രാഷ്ട്രീയം, അഴിമതി തുടങ്ങിയവയുടെ അര്‍ഥം  എന്തെന്ന് പോലും അറിയാത്ത  സ്കൂള്‍ കുട്ടികളടക്കം അണ്ണാ ഹസാരയെ നെഞ്ചിലേറ്റി. അതിലേറെയായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരെയുള്ള സമരത്തിന്‌ ഇന്ത്യയിലെ യുവജനത നല്‍കിയ പിന്തുണ.&lt;br /&gt; &lt;br /&gt; &lt;br /&gt;അതൊക്കെ കണ്ടപ്പോള്‍ അക്കരെ നിന്ന  യോഗാ കച്ചവടക്കാരനായ ഒരു ഗുരുവിന്റെ മനസ്സില്‍ ഒരു ലഡ്ഡു   പൊട്ടി  എന്നാണ് പിന്നീട് നടന്ന സംഭവവികാസങ്ങള്‍  സൂചിപ്പിക്കുന്നത്. അണ്ണന്‍ സമരം ചെയ്തത് അഴിമതിക്കെതിരെ ആണെങ്കില്‍ യോഗാ ഗുരു ഇന്ത്യക്കാരുടെ വിദേശത്തുള്ള പണപ്പെട്ടിയില്‍ വരെ കണ്ണുനട്ടു. ഈലോക പ്രകൃതി സുഖവാസങ്ങള്‍ വെടിഞ്ഞ വ്യക്തിയായതിനാല്‍ പതിനെട്ട് കോടി മുടക്കി എല്ലാ ആധുനിക സുഖ സൌകര്യങ്ങളോടും കൂടിയ  ഒരു സമരപന്തല്‍ ഉണ്ടാക്കി. അവിടെ അടങ്ങിയൊതുങ്ങിയിരുന്നു നിരാഹാരം സമരം നയിക്കേണ്ടതിനു പകരം പല ആസനങ്ങളും നിറഞ്ഞ ക്യാമറ കണ്ണുകളിലൂടെ ലോകത്തിനു കാട്ടികൊടുത്തു. വിശപ്പ്‌ സഹിക്കാന്‍ കഴിയാത്ത പ്രകൃതമായതിനാല്‍ സത്യാഗ്രഹം ഇരിക്കുന്ന അന്ന് ഉച്ചക്ക്  സമരം അവസാനിപ്പിക്കുമെന്ന് ഭരണകൂടത്തിനു തലേന്ന് തന്നെ ഒരു താമരയിലയില്‍ എഴുതി കൊടുത്തു. ദാഹിച്ചപ്പോള്‍ സമരം അവസാനിപ്പിച്ചു എന്ന് പറഞ്ഞു വെള്ളം കുടിച്ചു. അതിനിടിയില്‍ ഭരണകൂടം മഹര്‍ഷി താമരയിലയില്‍ എഴുതികൊടുത്ത പ്രണയലേഖനം പുറത്തു വിട്ടു. എന്തൊരു കൊടും ചതിയാണ് പുറംലോകത്തിന്റെ കാപട്യം അറിയാത്ത ആ പിഞ്ചിളം സ്വമിജിയോടു കപില്‍ സിബിലിനെ പോലെയുള്ള ഭരണകര്‍ത്താക്കള്‍ ചെയ്തത്. അദ്ദേഹം ഞെട്ടിപ്പോയി. പിണങ്ങി. വിശ്വാസവഞ്ചന കാണിച്ചതിനാല്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. അവിടെയിരുന്നു കുറെ സര്‍ക്കസ് കാണിച്ചപ്പോള്‍ പോലീസിന്‍റെ കൈത്തരിച്ചു.അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കും വിധം അവര്‍ അര്‍ദ്ധരാത്രിയില്‍ സ്വാമിയുടെ സമരപന്തലായ രാംലീല മൈതാനത്ത് ചില ലീലകള്‍ ആടി. ഉടനെ ഗുരു അവിടെയുണ്ടായിരുന്ന സ്ത്രീകളില്‍ അഭയം പ്രാപിച്ചു.  പിന്നെ പുരുഷനില്‍ നിന്നും  നിന്നും സ്ത്രീയിലേക്കുള്ള പരകായപ്രവേശം. വെളുത്ത ചുരിദാറില്‍ തലമറച്ചു മോഹിനിയായി ഒരു ഇരിപ്പ്. പോലീസല്ലേ ജാതി, ഒരു മോഹിനി ഇരിക്കുന്നത് കണ്ടു അടുത്തു കൂടി.  പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാം എന്നറിയിച്ചു. മോഹിനി തലവെട്ടിച്ചു പ്രതിഷേധം അറിയിച്ചപ്പോഴാണ് പോലീസ് യോഗഗുരുവിന്റെ വേഷപകര്‍ച്ച കണ്ടു ഞെട്ടിയത്. ക്യാമറക്കണ്ണിലൂടെ സമരം ചെയ്തു ഭരണകൂടത്തെ വിറപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഗുരുവിന്റെ വേഷപ്പകര്‍ച്ചയ്ക്ക് മുമ്പില്‍ ലോകം തരിച്ചു  നിന്നു.&lt;br /&gt; &lt;br /&gt; &lt;br /&gt;നാട്ടിന്‍ പുറത്ത് ഒരു ചൊല്ല് ഉണ്ട്. ആന വായ പൊളിക്കുന്നത് കണ്ടു അണ്ണാന്‍ വായ പൊളിക്കരുതെന്ന്.  ഇപ്പോള്‍ അണ്ണന്‍ വായ പൊളിക്കുന്നത് കണ്ടു യോഗഗുരു വായ പൊളിക്കരുതെന്ന് ആ പഴഞ്ചൊല്ല് മാറിയത്രെ. ലോകത്തിനു മുമ്പില്‍ ഗാന്ധിയന്‍ എന്നറിയപ്പെടുന്ന ഒരാളും കള്ളസ്വാമി എന്ന് മുഖത്തു ലേബല്‍ എഴുതി ഒട്ടിച്ചവിധം മുഖമുള്ള ഒരാളും ഒരേ ആവശ്യത്തില്‍ ഒരേ സമരമുറ സ്വീകരിച്ചാല്‍ ഭരണകൂടവും ജനങ്ങളും എങ്ങനെ പ്രതികരിക്കും എന്നും ബാബയുടെ അഭ്യാസങ്ങള്‍  തെളിയിച്ചിരിക്കുന്നു. അഴിമതിയില്‍ മുങ്ങി കുളിച്ചാണ് യു പി എ ഭരണകൂടം മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ജനപ്രിയ സമരമുറകളെ അവര്‍ ഭയക്കുന്നുമുണ്ട്.  അണ്ണാ ഹസാരെയ്ക്ക് മുമ്പില്‍ മുട്ടു മടക്കിയെങ്കിലും യോഗ ഗുരുവിന്റെ മുട്ട് തല്ലിയൊടിക്കാന്‍ ആണ് യു പി എ സര്‍ക്കാര്‍ തയ്യാറായത്. അവിടെയാണ് എന്തൊക്കെ പറഞ്ഞാലും യു പി എ സര്‍ക്കാരിന്‍റെ നയതന്ത്രം വ്യക്തമാക്കുന്നത്. ബാബയുടെ  നേരെ പ്രയോഗിച്ച ലാത്തി അണ്ണന് നേരെ ഉയര്‍ത്തിയിരുന്നെങ്കില്‍  ഭരണകൂടം മൂക്കും കുത്തി താഴെ വീഴുമായിരുന്നു.  ബാബയെ തല്ലിയോടിച്ചപ്പോള്‍ കുറെ ബി ജെ പിക്കാര്‍ സത്യാഗ്രഹം ഇരുന്നു, സുഷമ സ്വരാജ് സരമം തുടങ്ങി ഉറക്കം തൂങ്ങിയപ്പോള്‍ അത്‌ മറികടക്കാന്‍ രാജ്ഘട്ടില്‍ നൃത്തം ചെയ്തു എന്നതൊഴിച്ചാല്‍ ലോകത്ത് ഒന്നും നടന്നില്ല. യു പി എ സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് അര്‍ദ്ധരാത്രി സമരം ചെയ്തവരെ അടിചോടിച്ചതെങ്കിലും പേരിനും പ്രശസ്തിക്കും വേണ്ടി ബാബാ രാം ദേവിനെ പോലെ നാളെ ന്യൂഡല്‍ഹിയില്‍ വന്നു സമരം ചെയ്യാന്‍ ഇടയുള്ള സന്ന്യാസിമാര്‍ക്കും  മുല്ലാക്കമാര്‍ക്കും പാതിരിമാര്‍ക്കും വളരെ വ്യക്തമായ നയം ഇതിലൂടെ വ്യക്തമാക്കി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പക്ഷേ ഒരു ചെറിയ പാര്‍ട്ടിയുടെഅഴിമതിയുടെ കറപുരളാത്ത ഒരു  നേതാവാണ്‌  അങ്ങനെ സത്യാഗ്രഹം ഇരുന്നതെങ്കില്‍  ചിത്രം വേറെയൊന്നു ആകുമായിരുന്നു. പറഞ്ഞു വന്നത് വേറെയൊന്നുമല്ല അഴിമതിക്കെതിരെ സമരം ഇരിക്കുന്നവര്‍ക്കും മിനിമം യോഗ്യതകള്‍ ഉണ്ടായിരിക്കണം. അവര്‍ക്കേ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചു ഒരു ഭരണകൂടത്തെ വിറപ്പിക്കാന്‍ കഴിയുകയുള്ളൂ. കള്ളസ്വാമിമാര്‍ സമരം ചെയ്‌താല്‍ സമരപന്തലില്‍ നിന്നും ഇതുപോലെ സാരിയുടുത്തു പുറത്തിറങ്ങേണ്ടി വരും.&lt;br /&gt; &lt;br /&gt; &lt;br /&gt;തുടക്കം മുതല്‍ ഒടുക്കം വരെ ഒരു കോമാളി വേഷം കെട്ടിയാടിയ ബാബാ ഗുരുദേവിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു ഇന്ന് അണ്ണാ ഹസാരെ നിരാഹാരം ഇരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ അണ്ണാ ഹാസാരെ സത്യാഗ്രഹം ഇരുന്നപ്പോള്‍ ഒരു രാജ്യം മുഴുവന്‍ അണ്ണന്റെ പിന്നില്‍ അണിനിരന്നിരുന്നു. ബാബയെ പോലെ ഒരു കള്ള സന്ന്യാസിക്ക്‌ വേണ്ടി അണ്ണാ ഹാസരെ സത്യാഗ്രഹം ഇരിക്കുമ്പോള്‍ ആ പിന്തുണ അണ്ണന് കിട്ടണമെന്നില്ല. പക്ഷേ ഇതിനൊക്കെ അപ്പുറം അഴിമതി ഒരു ഹിമാലയം പോലെ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്താണ് എന്നും എന്തുകൊണ്ട് അണ്ണാ ഹസാരെയും ബാബ രാം ദേവും അഴിമതിക്കെതിരെ സത്യാഗ്രഹം ഇരിക്കേണ്ടി വരുന്നു എന്നും നമ്മള്‍ ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ-ദുര്‍ബലമായ പ്രതിപക്ഷം. അഴിമതിക്കെതിരെ സമരം ചെയ്യേണ്ട പ്രതിപക്ഷത്തിരിക്കുന്ന സുഷമാ സ്വരാജിനെ പോലെയുള്ളവര്‍ നൃത്തം ചെയ്തു ആഹ്ലാദിക്കുമ്പോള്‍  ഇടതുപക്ഷം പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞതുപോലെ അവരുടെ നയങ്ങളും നടപടികളും കൊണ്ടു ഒന്നുകൂടി  ദുര്‍ബലമായിരിക്കുമ്പോള്‍ ഇവിടെ വീണ്ടും ബാബ രാം ദേവിനെ പോലെയുള്ളവര്‍  കോടികള്‍ മുടക്കി അഴിമതിക്കെതിരെ സമരം ചെയ്യുന്നത് നമ്മള്‍ കാണേണ്ടി വരും-കോമാളികളെ പോലെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-1914012779958085044?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/1914012779958085044/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=1914012779958085044' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/1914012779958085044'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/1914012779958085044'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/06/blog-post_08.html' title='അണ്ണാ ഹസാരെയ്ക്കും ബാബാ രാംദേവിനും തമ്മിലെന്ത്......?'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-EaUKhqXkCzs/Te72tUJwZ2I/AAAAAAAAAQw/21sx3FTplRU/s72-c/mary%2Blilly.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-2284089865905802836</id><published>2011-06-01T11:08:00.001+10:00</published><updated>2011-06-01T11:10:15.647+10:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>രുചിയുടെ പെരുമഴക്കാലം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-uSPE6p80eIY/TeWRagtEvRI/AAAAAAAAAQk/ZjJ-paVX7oE/s1600/lilly001.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 180px; height: 211px;" src="http://2.bp.blogspot.com/-uSPE6p80eIY/TeWRagtEvRI/AAAAAAAAAQk/ZjJ-paVX7oE/s320/lilly001.jpg" border="0" alt=""id="BLOGGER_PHOTO_ID_5613052395228806418" /&gt;&lt;/a&gt;&lt;br /&gt;മഴക്കാലം വരുമ്പോള്‍ മാത്രം ഉണ്ടാക്കുന്ന ഒരുപാട് കറികള്‍ ഉണ്ട് നാട്ടിന്‍പ്പുറങ്ങളില്‍. ഭൂമിയില്‍ മഴ തുള്ളി വീണു തുടങ്ങുമ്പോള്‍ അതുകൊണ്ടാണ് കൊച്ചിയില്‍ നിന്നും എന്‍റെ മനസ്സ് വയനാട്ടിലേക്ക് പാഞ്ഞു പോകാന്‍ കൊതിക്കുന്നത്. ഈ കറികളില്‍ പ്രധാനി ചേമ്പിന്‍ത്താ ളും ചേമ്പിന്‍ ഇലയും കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ ആണ്. വീട്ടിലെ അടുക്കള ഭാഗത്ത് നിന്നും കരിങ്കല്‍ പടവുകള്‍ ഇറങ്ങി ചെന്നാല്‍ കിണറ്റുക്കരയാണ്. അതിനപ്പുറം തോട്.  ചേമ്പ് കൂട്ടമായി വളരുന്നത് ഇവിടെയാണ്‌. പലതരം ചേമ്പുകള്‍ ഉണ്ട്. അമ്മയ്ക്ക് അതിന്‍റെ പേരുകള്‍ എല്ലാമറിയാം. മക്കളെ പോറ്റി,  കണ്ണന്‍ ചേമ്പ്,  പാല്‍ ചേമ്പ്, താമരക്കണ്ണി ഇങ്ങനെ പലതരം  ചേമ്പുകള്‍. മക്കളെ പോറ്റി- ചേമ്പിന്‍ കൂട്ടം  പടര്‍ന്നു പന്തലിക്കുന്നത് കൊണ്ടായിരിക്കാം ആ പേര് വീണത്. &lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;മഴ പെയ്തു തുടങ്ങിയാല്‍ ഞങ്ങള്‍ അമ്മയുടെ പിറകെ കൂടും. ചേമ്പില കൊണ്ട് അസ്ത്രക്കെട്ട് ഉണ്ടാക്കാന്‍ വേണ്ടിയാണത്‌. അപ്പോള്‍ അമ്മയ്ക്ക് കുറച്ചു ഗമ കൂടും. നല്ലോണ്ണം മഴ പെയ്യട്ടെ. ഇല്ലെങ്കില്‍ ചേമ്പില ചൊറിയും എന്ന് പറയും. എന്തു ചൊറിച്ചില്‍ ആയാലും വേണ്ടില്ല എനിക്കും ഷേര്‍ളിക്കും ചേമ്പില വേണം. ഒടുവില്‍ അമ്മ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ഒരു മുറം നിറയെ ചേമ്പില പറിച്ചു കൊണ്ട് വരും. വൃത്തിയുള്ള ഒരു തുണി കൊണ്ട് മഴവെള്ളം മുഴുവന്‍ തുടച്ചു വൃത്തിയാക്കും. ഇനി ചേമ്പില ചീന്തി ബീഡി തെറുക്കും പോലെ ചുരുട്ടി രണ്ടറ്റവും ഉള്ളിലേക്ക് എടുത്തു ഒരു കെട്ട് കെട്ടും. അമ്മയും ഷേര്‍ളിയും വളരെ കലാപരമായാണ് അതൊക്കെ ചെയ്യുക. ഞാന്‍ കെട്ടുന്നത് മാത്രം പല വലുപ്പത്തിലും ആകൃതിയിലുമായിരിക്കും. മതി, നീ ചെയ്തത്. ഞങ്ങള്‍ ഇനി ചെയ്തോളാം,  നീ പോയി ചുവന്നുള്ളി പൊളിക്ക്... അല്ലെങ്കില്‍ കുറച്ചു കാ‍ന്താരി മുളകു പറിച്ചു കൊണ്ട് വാ എന്ന് പറഞ്ഞു അമ്മ എന്നെ ഓടിച്ചു വിടും. ചേച്ചി ഉള്ള സമയത്ത് അമ്മയ്ക്ക് പകരം ചേച്ചി ആയിരുന്നു അതൊക്കെ ചെയ്തിരുന്നത്. ചേച്ചിയും അമ്മയെ പോലെയാണ്, എന്നെ കൊണ്ട് അടുക്കളയില്‍ അധികം ജോലികള്‍ ഒന്നും ചെയ്യിക്കുമായിരുന്നില്ല. ഒന്നാമത് ഞാന്‍ എല്ലാം വലിച്ചു വാരിയിടും. അല്ലെങ്കില്‍ വെള്ളം മറിക്കും. അതുമല്ലെങ്കില്‍ വേറെ എന്തെങ്കിലും കുരുത്തക്കേടുകള്‍ ഒപ്പിക്കും. അതും കൂടാതെ ഒരു നിമിഷം പോലും നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും.  പാചകം ചെയ്തു കൊണ്ടിരിക്കുന്നവരുടെ  ശ്രദ്ധ പാളും.   വീട്ടില്‍ ഏറ്റവും കൂടുതല്‍ ബഹളം ഉണ്ടാക്കിയിരുന്നത് ഞാനായിരുന്നു. ഇപ്പോഴും വീട്ടില്‍ നിന്നും ശബ്ദം ഉയരുമ്പോള്‍ അയല്‍ക്കാര്‍ രാവിലെ വിളിച്ച് ചോദിക്കും, ഇന്നലെ രാത്രി ലില്ലി വന്നോ....അവിടെ നിന്നും ചിരിയും ബഹളവും കേള്‍ക്കുന്നുണ്ടല്ലോ എന്ന്. &lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;അങ്ങനെ ഞാന്‍ കാ‍ന്താരി മുളകുമായി വരുമ്പോഴേക്കും അമ്മയും ഷേര്‍ളിയും കൂടി  ചേമ്പില കെട്ട് കെട്ടി കഴിഞ്ഞിരിക്കും. അമ്മ ചുവന്നുള്ളി അരിഞ്ഞ്, കാ‍ന്താരി മുളകു ചതച്ചു തേങ്ങയും ചിരകി ഉപ്പും കുടംപുളിയും ചേര്‍ത്തു മണ്‍ച്ചട്ടിയില്‍ ചേമ്പില അടുപ്പില്‍ വെയ്ക്കും. നന്നായി വെന്തു കഴിഞ്ഞാല്‍ താഴെയിറക്കി പച്ച വെളിച്ചെണ്ണ ഒഴിച്ച് അടച്ചു വെയ്ക്കും. അപ്പോള്‍ ഉയരുന്ന ഗന്ധം. ഓ... ഓര്‍ക്കാന്‍ വയ്യ. ചോറിട്ട പ്ലേറ്റില്‍  ചേമ്പില അസ്ത്രക്കെട്ട് വിളമ്പുമ്പോള്‍ എന്‍റെ മുഖത്തു ഒരു കള്ളച്ചിരി വിടരും. അമ്മയ്ക്ക് അതിന്‍റെ അര്‍ഥം അറിയാം. അമ്മ ചിരിയോടെ കുറച്ചു കൂടി തരും. നോക്കുമ്പോള്‍ അതാ ഷേര്‍ളിയുടെ മുഖത്തും അതേ ചിരി. ചേമ്പില അസ്ത്രക്കെട്ട് രുചിയില്‍ മീന്‍ പീരയെ വെല്ലുവിളിച്ചു ഞങ്ങളുടെ പാത്രത്തില്‍ നിറഞ്ഞു നില്‍ക്കും. അമ്മ ഇടയ്ക്ക് പറയും നല്ല മഴ പെയ്തില്ല, ചൊറിയുന്നുണ്ട് എന്ന് തോന്നുന്നു, ഹെയ് ഒരു ചൊറിച്ചിലും ഇല്ല, നല്ല രുചിയുണ്ട്. എന്റെയും ഷേര്‍ളിയുടെയും സ്വരം ഒരുപോലെ ഉയരും. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇനി ചേമ്പിന്‍ത്താള്‍ ആണ്. ചേമ്പിന്‍ത്താളും  ഇങ്ങനെ മുറം നിറയെ പറിച്ചു കൊണ്ട് വന്നു തൊലി ചീന്തി ചെരിച്ചു ചെരിച്ചു ഒരു അരിയലുണ്ട്. അതും മുറത്തില്‍ കൂമ്പാരം കൂടി കിടക്കും. പക്ഷേ വേവിച്ചു കഴിഞ്ഞാല്‍ കുറച്ചേ കാണൂ. അമ്മ അതില്‍ തേങ്ങയും കാ‍ന്താരി മുളകും ചുവന്നുള്ളിയും ചെറിയ ജീരകവും മഞ്ഞളും അരച്ചു ചേര്‍ത്തു ഒരു കൂട്ടാന്‍ ഉണ്ടാക്കും. വെന്തു കഴിഞ്ഞാല്‍ വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും വറുത്തിടും. ചിലപ്പോള്‍ താളിന്റെ കൂടെ ചക്കക്കുരുവോ കപ്പയോ ചേര്‍ക്കും. അത്‌ വെന്തു കഴിഞ്ഞാല്‍ അമ്മ എന്നെ വിളിക്കും. ഉപ്പ്‌ നോക്കാന്‍ ആണ് അമ്മയുടെ വിളി. വീട്ടില്‍ എന്തു സാധനങ്ങള്‍ ഉണ്ടാക്കിയാലും അമ്മ ഉപ്പ്‌ നോക്കാന്‍ എന്നെയാണ് വിളിക്കുക. രുചിയുടെ കാര്യത്തില്‍ എന്‍റെ കണക്ക് കിറുകൃത്യം ആയിരിക്കും.  ഉപ്പുനോക്കാന്‍ വെറുതെ ഓടി പോയാല്‍ മതി. ഞാന്‍ പക്ഷേ ഒരു പാത്രവും എടുത്തായിരിക്കും പോവുക. എന്നിട്ട് വാതില്‍പ്പടിയില്‍ ഇരുന്നു ഒരു പാത്രം നിറയെ ചേമ്പിന്‍ത്താള്‍ ഉപ്പു നോക്കും. &lt;br /&gt; &lt;br /&gt; &lt;br /&gt;പിന്നെയുമുണ്ട് തകരയില തോരന്‍, പൊന്നാങ്കണ്ണി ചീര ....ഇതൊക്കെ മഴക്കാലത്ത്  മാത്രം വെയ്ക്കുന്ന വിഭവങ്ങള്‍ ആണ്. മഴക്കാലത്ത് പച്ചമീന്‍ ചിലപ്പോള്‍ കുറെ ദിവസത്തേക്ക് കിട്ടുകയില്ല. അപ്പോള്‍ ശരണം ഉണക്കമത്സ്യം ആണ്. അതില്‍ പ്രധാനി ഉണക്ക ചെമ്മീനും ഉണക്ക സ്രാവുമാണ്. ചിലപ്പോള്‍ അത്‌ ഉണക്ക അയിലയ്ക്കും വഴി മാറും. ചെമീന്‍ ചമ്മന്തി രാത്രി ചോറ് വാര്‍ത്തു വെച്ചശേഷമേ ഉണ്ടാക്കുകയുള്ളൂ. ആവി പൊന്തുന്ന ചോറിന്റെ കൂടെ അത്‌ കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ. ചേച്ചി ആയിരിക്കും ചെമ്മീന്‍ ചമ്മന്തി അരയ്ക്കുക. ചെമ്മീന്‍ ചമ്മന്തി അരച്ച് കഴിഞ്ഞാല്‍ ഉടനെ ചേച്ചി അമ്മിക്കല്ലിലേക്ക് ഒരു തവി ആവി പറക്കുന്ന ചോറ് ഇടും. എന്നിട്ട് അത്‌ രണ്ട് ഉരുളകളാക്കി എന്റെയും ഷേര്‍ളിയുടെയും വായില്‍ വെച്ച് തരും.അതിന് വേണ്ടി ചേച്ചി ചമ്മന്തി അരച്ച് തീരുവോളം ഞാനും ഷേര്‍ളിയും ചുറ്റിപ്പറ്റി ചേച്ചിയുടെ പിറകില്‍ തന്നെയുണ്ടാവും. അപ്പച്ചന് ഏറ്റവും ഇഷ്ടം സ്രാവ് മീന്‍ ആയിരുന്നു. സ്രാവ് മീന്‍ ചിലപ്പോള്‍ വറുക്കും. ചിലപ്പോള്‍ ഉരുളക്കിഴങ്ങ്‌ കനം കുറച്ചു വട്ടത്തില്‍ മുറിച്ച ശേഷം നടുക്ക് വെച്ച് ഒന്ന് കൂടി മുറിച്ച് ഒരു ആര്‍ച്ച് ഷേപ്പില്‍ സ്രാവ് മീനിന്റെ കൂടെ കറിവെക്കും. ഉണക്ക അയിലക്ക് കൂട്ട് നീളത്തില്‍ അരിഞ്ഞ നല്ല മൂത്ത വാഴയ്ക്ക ആണ്. തേങ്ങ അരച്ച് ചേര്‍ത്ത ഈ രണ്ട് കറികളും ദൈവമേ.....വായില്‍ ഇപ്പോള്‍ ഒരു കപ്പലോടിക്കാം.  &lt;br /&gt; &lt;br /&gt; &lt;br /&gt;ഇനിയുമുണ്ട് മഴക്കാലത്ത് മാത്രം ഉണ്ടാക്കുന്ന മുതിര തോരന്‍, മുതിര ചമ്മന്തി.....കൂടാതെ മുതിര വെന്ത വെള്ളത്തില്‍ ചുവന്ന മുളകും ചുവന്നുള്ളിയും കറിവേപ്പിലയും കടുകും വെളിച്ചെണ്ണയില്‍ വഴറ്റി ഉണ്ടാക്കുന്ന മുതിര രസം, കുരുമുളക് രസം,  വിവിധതരം പുഴുക്കുകള്‍..... കപ്പ വെന്ത ഉടനെ വാര്‍ത്തു കഴിഞ്ഞാല്‍ ഞാന്‍ ഓടി പോയി അത്‌ വായിലേക്കിടും. അത്രയും ജീവനാണ് എനിക്ക് കപ്പ.  ചൂട് കൊണ്ടു ഇറക്കാനും കഴിയില്ല, ഇഷ്ടം കൊണ്ടു കളയാനും കഴിയില്ല. എന്‍റെ അനുജന്‍ ജോസ് പറയും, ഒരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴിത് ഫോട്ടോ എടുക്കുമായിരുന്നു. കപ്പ കാണുമ്പോള്‍ ലില്ലി ചേച്ചിയുടെ ഈ മുഖമാണ് എനിക്ക് ഓര്‍മ്മ വരിക എന്ന്. അതുപോലെയാണ് മഴ പെയ്യുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് അമ്മയുടെ ചേമ്പില അസ്ത്രക്കെട്ടും ചേമ്പിന്‍ത്താള്‍ കറികളുമാണ്.  വൈകുന്നേരങ്ങളില്‍ കണ്ണന്‍ ചേമ്പ് പുഴുങ്ങി ചുവന്നുള്ളിയും വറ്റല്‍ മുളകും കറി വേപ്പിലയും കടുകും വറുത്തു ഉണ്ടാക്കുന്ന പുഴുക്ക് ചൂടോടെ കഴിച്ചിരുന്ന ഓര്‍മ്മ ഉണരുമ്പോള്‍  ഞാന്‍ അമ്മയെ ഒരുപാട് സ്നേഹിച്ചു പോകുന്നു. രുചിയുടെ പെരുമഴക്കാലം ജീവിതത്തില്‍ ഉടനീളം തീര്‍ത്ത എന്‍റെ അപ്പച്ചനെ സ്നേഹിക്കുന്നു. അപ്പച്ചനും നളപാചകത്തില്‍ കേമന്‍ ആയിരുന്നു. വയനാടിനെ...അതിന്‍റെ നന്മകളെ സ്നേഹിക്കുന്നു. എന്‍റെ കൊച്ചു വീടിനെയും ഒരിക്കലും തിരിച്ചു വരാതെ നടന്നു മറഞ്ഞ ചേച്ചിയെ സ്നേഹിക്കുന്നു.  ദൂരെയുള്ള എന്‍റെ അനുജത്തിയെയും അനുജനെയും   സ്നേഹിക്കുന്നു.  ഓര്‍മ്മകളുടെ മലവെള്ള പാച്ചിലില്‍ നില്‍ക്കുമ്പോള്‍  മറ്റെന്തിനു കഴിയും എനിക്ക്.....പെരുമഴ പോലെ നിര്‍ത്താതെ സ്നേഹിക്കാന്‍ അല്ലാതെ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-2284089865905802836?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/2284089865905802836/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=2284089865905802836' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/2284089865905802836'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/2284089865905802836'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/06/blog-post_01.html' title='രുചിയുടെ പെരുമഴക്കാലം'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-uSPE6p80eIY/TeWRagtEvRI/AAAAAAAAAQk/ZjJ-paVX7oE/s72-c/lilly001.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-510424533652125163</id><published>2011-06-01T11:05:00.002+10:00</published><updated>2011-06-01T11:07:53.852+10:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഹൃദയം നിലച്ച നിമിഷം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-6ZNpbjnTQ1U/TeWQ2WF9e7I/AAAAAAAAAQc/o3IuXRgL-M4/s1600/mary%2Blilly.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 180px; height: 211px;" src="http://2.bp.blogspot.com/-6ZNpbjnTQ1U/TeWQ2WF9e7I/AAAAAAAAAQc/o3IuXRgL-M4/s320/mary%2Blilly.jpg" border="0" alt=""id="BLOGGER_PHOTO_ID_5613051773905107890" /&gt;&lt;/a&gt;&lt;br /&gt;കഴിഞ്ഞ ആഴ്ച എന്തോ ഒരു ബോറടി തോന്നിയപ്പോഴാണ് കൂട്ടുകാരി ബിന്ദുവിനെ വിളിച്ചു പറഞ്ഞത്-നാളെ ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ടെന്ന്. ബിന്ദുവിനു സന്തോഷമായി. കുറെയായി അവളെ കാണാന്‍ പോകാമെന്ന് പറയുന്നു. നടക്കാറില്ല. ഉറപ്പ്‌ കൊടുത്തെങ്കിലും ഉച്ചയായപ്പോള്‍ കടുത്ത തലവേദന തുടങ്ങി. പനിക്കുമോ എന്നൊരു തോന്നല്‍. അതറിഞ്ഞപ്പോള്‍ ബിന്ദു പറഞ്ഞു ലില്ലിയേച്ചി എന്നാല്‍ വരണ്ട. അടുത്ത ചൊവ്വാഴ്ച ബുദ്ധ പൂര്‍ണിമയാണ്. അവധിയാണ്. അന്ന് വന്നാല്‍ മതിയെന്ന്. അങ്ങനെ തീരുമാനമായി. എന്‍റെ സുഹൃത്തുക്കളില്‍ ബിന്ദു മാത്രമേ എന്നെ ചേച്ചി കൂട്ടി വിളിക്കാറുള്ളൂ. അതിനവള്‍ പറഞ്ഞ കാരണം എന്നിലെ കവിയത്രിയെ പേര് വിളിക്കാന്‍ അവളുടെ നാവു പൊന്തുന്നില്ല എന്നായിരുന്നു. ഞാനും ബിന്ദുവും ഏറെ പ്രായ വ്യത്യാസമില്ല. പക്ഷേ എന്നെക്കാള്‍ എത്രയോ പ്രായം കുറഞ്ഞ കവിത എന്നെ പേരാണ് വിളിക്കുന്നത്. പക്ഷേ അവള്‍ ബിന്ദുവിനെ ബിന്ദുയേച്ചി എന്ന് വിളിക്കും. കോഴിക്കോട് ഹോസ്റ്റലില്‍ വെച്ചു കവിതയും രജിതയുമൊക്കെ ബിന്ദുവിനോട് എന്തിനാണ് ലില്ലിയെ ചേച്ചി എന്ന് വിളിക്കുന്നതെന്ന് തര്‍ക്കിക്കുമായിരുന്നു. പക്ഷേ ആ വിളി ഞങ്ങളുടെ സൗഹൃദത്തില്‍ അണുവിട അകല്‍ച്ച പോലും സൃഷ്ടിച്ചിട്ടില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;ബിന്ദു ജോലി ചെയ്യുന്നത് തൃശ്ശൂര്‍ ആണ്. രാവിലെ തന്നെ അങ്ങോട്ട്‌ ബസ്‌ കയറി. സൈഡ് സീറ്റ്‌ തന്നെ കിട്ടി. തൊട്ടടുത്ത സീറ്റില്‍ ഒരു പെണ്‍കുട്ടി വന്നിരുന്നപ്പോഴാണ് തമ്മില്‍ പരിചയമുള്ളത് പരസ്പരം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം മിഥു മോന്റെ പിറന്നാളിന് ഞാന്‍ ചിക്കന്‍ പോക്സ് വന്നു കിടപ്പിലായിരുന്നു. അവന് കാര്യമായി ഒന്നും ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല. അസുഖം മാറിയ ശേഷം മയ്യഴി ഹോട്ടലില്‍ വെച്ചു ഒരു ട്രീറ്റ്‌ കൊടുക്കാമെന്നു കരുതി കഴിഞ്ഞ മാസം ഞങ്ങള്‍ രണ്ടുപേരും കൂടി അവിടെ എത്തി. മോന്‍ പറഞ്ഞു അമ്മ ഹോട്ടലില്‍ കയറിയിരിക്ക്, ഞാന്‍ റിചാര്‍ജ് കൂപ്പണ്‍ വാങ്ങി വരാമെന്ന്. ഞാന്‍ അകത്തെ മുറിയില്‍ കയറിയിരുന്നു കുറച്ചു കഴിഞ്ഞപ്പോള്‍ മോഡേണ്‍ വേഷത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി വന്നു എന്‍റെ എതിരെ ഇരുന്നു. അവിടെ ബാക്കിയെല്ലാ സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. മോന്‍ വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍  തര്‍ക്കിച്ചും അടി കൂടിയും തമ്മില്‍  കളിയാക്കിയുമാണ് ഭക്ഷണം കഴിക്കുക പതിവ്. അതിന് ഈ  പെണ്‍കുട്ടി ഒരു തടസ്സമാവും. ഞാന്‍ ആ കുട്ടിയോട് ഇവിടെ ഒരാള്‍ ഉണ്ട്, ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. ഉടനെ ആ പെണ്‍കുട്ടി തൊട്ടപ്പുറത്തെ നിരയില്‍ ഒരാള്‍ക്ക്‌ ഇരിക്കാവുന്ന സീറ്റില്‍ എനിക്ക് അഭിമുഖമായി ഇരുന്നു. പിന്നീട് അവിടെയിരുന്നു എന്നോട് സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുകയാണ്. പക്ഷേ പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തോ ഒരു അടുപ്പം ഞങ്ങളെ വന്നു മൂടി. ആ അടുപ്പം തന്നെയായിരിക്കണം അത്രയും കസേരകള്‍ അവിടെ ഒഴിഞ്ഞു കിടന്നിട്ടും എന്‍റെ സീറ്റില്‍ വന്നിരിക്കാന്‍ അവളെ പ്രേരിപ്പിച്ചത്. സംസാരിച്ചു വന്നപ്പോള്‍ കാഴ്ചയില്‍ തോന്നിയ പോലെ ഒരു പെണ്‍കുട്ടിയല്ല, എഞ്ചിനീയര്‍ ആണ്. അവളെ നമുക്ക് അനില എന്ന് വിളിക്കാം. ഇപ്പോള്‍ ഞങ്ങള്‍ക്ക് തമ്മില്‍ പരസ്പരം അറിയാന്‍ കഴിയാത്തതൊന്നുമില്ല.&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;ഇതിനിടയില്‍ മോന്‍ വന്നു. അനില  ഉടന്‍ ഇതാണോ ചേച്ചിയുടെ മറൈന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മോന്‍ എന്ന് ചോദിച്ചു. മോന്‍ എന്‍റെ മുഖത്തേക്ക് ഒന്നു നോക്കി. പിന്നെ അവള്‍ ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞു.അനില യാത്ര പറഞ്ഞു പോയപ്പോള്‍ മോന്‍ ചോദിച്ചു-അമ്മയ്ക്ക് അവരെ നേരത്തെ അറിയുമോ? ഞാന്‍ പറഞ്ഞു ഇല്ല, ഇവിടെ വെച്ചു ആദ്യമായി കാണുകയാണ്. അതുശരി ആദ്യമായി കണ്ടിട്ടാണ ല്ലേ രണ്ടുപേരും കൂടി ഇത്രയും വാചകമടിച്ചത് എന്ന് അതിശയിച്ചു. എനിക്ക് അത്ഭുതം തോന്നി, സാധാരണ പരിചയമില്ലാത്ത വരോട്  ഞാന്‍ ഇങ്ങനെ സംസാരിക്കുക പതിവില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;ആ അനിലയാണ്   സീറ്റില്‍ തൊട്ടടുത്തിരിക്കുന്നത്. അധികം വൈകാതെ ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ ഇഷ്ടമുള്ള വിഷയം സിനിമയാണെന്ന് തിരിച്ചറിഞ്ഞു. പിന്നെ അതില്‍ രണ്ടുപേരും കത്തികയറി. ഇടയ്ക്ക് ബിന്ദു വിളിക്കുന്നുണ്ട്. ലില്ലിയേച്ചി, ആമ്പലൂര്‍ എത്തുമ്പോള്‍ വിളിക്കണം ഞാന്‍ സ്റ്റാന്‍ഡില്‍ വന്നു നില്‍ക്കാം എന്ന്. ചാലക്കുടി കഴിഞ്ഞു, ആമ്പലൂര്‍ കഴിഞ്ഞു ഒന്നും അറിയുന്നില്ല. നോണ്‍ സ്റ്റോപ്പ്‌ സംസാരമാണ്. ഒടുവില്‍ തലോര്‍ എത്തിയപ്പോള്‍ ആമ്പലൂര്‍ കഴിഞ്ഞെന്നു അനില  കണ്ടു പിടിച്ചു. ബിന്ദുവിനോട് മടിയോടെയാണ് തലോര്‍ എത്തിയെന്ന് വിളിച്ചു പറഞ്ഞത്. അതിനകം ഞങ്ങള്‍ വീട്ടുകാര്യം പോലും വള്ളിപ്പുള്ളി വിടാതെ സംസാരിച്ചു കഴിഞ്ഞിരുന്നു. തൃശൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞു ബിന്ദുവിനെ പരിചയപ്പെടുത്തി തരാമെന്ന്‌. ആ പെണ്‍കുട്ടി പോയികഴിഞ്ഞപ്പോള്‍ ബിന്ദു ചോദിച്ചു ലില്ലിയേച്ചിക്ക് എവിടെ നിന്നും കിട്ടി ഇങ്ങനെയോരെണ്ണത്തിനെ, മുഖം കണ്ടാല്‍ അറിയാം മുടിഞ്ഞ ജാഡ ആണെന്ന്. ജാഡയൊന്നുമല്ല നല്ല കുട്ടിയാണെന്ന് ഞാന്‍. എനിക്ക് പക്ഷേ അതൊന്നും ബിന്ദുവിനോട് പറയാനുള്ള സ്വരം കിട്ടുന്നില്ല. സംസാരിച്ചു സംസാരിച്ചു എന്‍റെ തൊണ്ടയിലെ വെള്ളം വറ്റിപോയിരിക്കുന്നു. സ്വരം അടഞ്ഞു പോയിരിക്കുന്നു. ഈശ്വരാ, ആ പെണ്‍കുട്ടിയോട് രണ്ടര മണിക്കൂര്‍ ലില്ലിയെച്ചി സംസാരിച്ചെന്നോ എന്ന് ബിന്ദു. ഒടുവില്‍ ഞാന്‍ കഴിഞ്ഞ മാസത്തെ കൂടികാഴ്ച പറഞ്ഞു. കുട്ടികളോട് കൂട്ടുകൂടുന്നത് കൊണ്ടായിരിക്കണം ആ പെണ്‍കുട്ടിയോട്  സംവദിക്കാന്‍ എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതുപറഞ്ഞപ്പോള്‍ ബിന്ദു പറഞ്ഞു ആ കുട്ടി കഴിഞ്ഞ ജന്മത്തില്‍ ലില്ലിയേച്ചിയുടെ ആരോ ആയിരിക്കണം, കൂട്ടുകാരിയോ അനുജത്തിയോ അങ്ങനെ ആരെങ്കിലും....അതേ കഴിഞ്ഞ ജന്മത്തിലെ എന്‍റെ ആരായിരുന്നു ആ പെണ്‍കുട്ടി? &lt;br /&gt; &lt;br /&gt; &lt;br /&gt;സഫയര്‍ ഹോട്ടലില്‍ നിന്നും പത്തിരിയും മുളകിട്ട മീന്‍ കറിയും കഴിച്ച ശേഷം ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി മ്യൂസിയത്തിലേക്ക് പോയി. പോകുന്ന വഴിക്ക് ബിന്ദു പറഞ്ഞു  പൂരം കഴിഞ്ഞ പൂരപ്പറമ്പ് വേണമെങ്കില്‍ കണ്ടോ.  മ്യൂസിയത്തില്‍ കാണാന്‍ ഒന്നുമുണ്ടായിരുന്നില്ല, ആനയുടെ അസ്ഥികൂടവും തിമിംഗലത്തിന്റെ താടിയെല്ലും മാത്രം. മൃഗശാലയില്‍  ടിക്കറ്റ്‌  എടുത്തു പ്രവേശിച്ചപ്പോള്‍ ബിന്ദു പറഞ്ഞു ഇവിടെ കുറെ ഉണങ്ങിയ മൃഗങ്ങള്‍ മാത്രമേ ഉള്ളൂ, പ്രത്യേകിച്ച് കാണാന്‍ ഒന്നുമില്ല. അപ്പോഴാണ്‌ മയില്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ അവളോട്‌ പറഞ്ഞു മയില്‍ ഉണ്ട്. എനിക്ക് കാണാന്‍ ഇതുമാത്രം മതി. മയില്‍ കൂട്ടിനടുത്തു  ഞങ്ങള്‍ രണ്ടുപേരെ കൂടാതെ ഒരു കുടുംബം കൂടി ഉണ്ട്. ഞാന്‍ ബിന്ദുവിനോടു പറഞ്ഞു-ഇങ്ങനെ കണ്ടിട്ടെന്താ ഇതൊന്നു പീലി വിടര്‍ത്തിയിരുന്നെങ്കില്‍. ഈശ്വരാ, എന്തതിശയം അടുത്ത നിമിഷം ഒരു മയില്‍ മെല്ലെ മെല്ലെ പീലി വിടര്‍ത്തി. ബിന്ദു പറഞ്ഞു എന്തായാലും ലില്ലിയേച്ചി പറഞ്ഞത് മയില്‍ കേട്ടു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുടുംബത്തിലെ നാലുപേരും മൊബൈല്‍ ക്യാമറ ആ ദൃശ്യാ വിസ്മയത്തിനു നേരെ ഫോക്കസ് ചെയ്തു. ബിന്ദുവും മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പക്ഷേ ദൈവമേ, എന്‍റെ ശ്വാസം ആ ഒരൊറ്റ കാഴ്ചയില്‍ നിലച്ചു പോയി. ആ ഒരു കാഴ്ച എന്‍റെ ജീവിതത്തില്‍ ഒരിക്കലും എന്‍റെ കണ്ണുകളില്‍ നിന്നും ശ്വാസത്തില്‍ നിന്നും മാഞ്ഞു പോവുകയില്ല. ആയിരം കണ്ണുകള്‍ വിടര്‍ത്തിയുള്ള ആ നില്‍പ്പ്. കണ്ണുകളിലെ അഹന്ത. അടുത്ത നിമിഷം അത്‌ ഗര്‍വോടെ പീലി താഴ്ത്തുകയും ചെയ്തു. ഞാന്‍ ബിന്ദുവിനോട് പറഞ്ഞു എനിക്ക് ഈ ഒരൊറ്റ നിമിഷം മതി. ഇനി ഇവിടെ നിന്നും വേറൊന്നും കാണേണ്ടതില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;അവിടെ ഡോക്ടര്‍ക്ക്‌ വേണ്ടി ഒരു കെട്ടിടമുണ്ട്. കൂട്ടത്തില്‍ വൃത്തി  അതിനാണ്. ഇളം തിണ്ണ ഉണ്ട്. തൊട്ടടുത്തു മൃഗശാലയ്ക്ക് ഉള്ളിലെ നിരത്ത്. അതിന് കഴിഞ്ഞാല്‍ മാന്‍ പേടകള്‍ മേയുന്നയിടം. അവിടെ ഇരുന്നാല്‍ മൃഗശാല കാണാന്‍ വരുന്ന മുഴുവന്‍ ആളുകളും ഞങ്ങള്‍ക്ക് എതിരെയാണ് വരുന്നത്. ഒരു ജീവനക്കാരന്‍ വന്നു പറഞ്ഞു ഡോക്ടര്‍ ഇപ്പോള്‍ വരും, അവിടെ നിന്നും മാറേണ്ടി വരും. വരുമ്പോഴല്ലേ, അപ്പോള്‍ മാറി കൊടുക്കാം എന്ന് ഞാന്‍. ആ വഴി പോകുന്ന ആളുകളെ നോക്കിയും സ്വരം താഴ്ത്തി ഓരോ കമന്റ്‌ അടിച്ചും ഇരിക്കുന്നതിനിടയില്‍  ഞാന്‍ കുപ്പിയില്‍ നിന്നും വെള്ളമെടുത്തു മുഖം കഴുകി ഡോക്ടര്‍ വരുമ്പോഴേക്കും സുന്ദരി ആവട്ടെ എന്ന് തമാശയ്ക്ക്  ബിന്ദുവിനോട് പറഞ്ഞു- വെറുതെ ഏഴു  വര്‍ഷം പാഴായി പോയി, വര്‍ഷത്തിനു പോയി. അല്ലാതെ ഈ ലില്ലിയേച്ചിയുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. പണ്ടത്തെ അതേ കുരുത്തക്കേട്, പൊട്ടി ത്തെറിപ്പ്, കമന്റടി എല്ലാം അങ്ങനെതന്നെയുണ്ടെന്നു ബിന്ദു &lt;br /&gt; &lt;br /&gt; &lt;br /&gt;അതിനിടെ ഞാന്‍ കവിതയെ വിളിച്ചു. ഞാന്‍ കോഴിക്കോട് ചെല്ലുമ്പോള്‍ കവിതയും ബിന്ദുവും  ആണ് സുഹൃത്തുക്കള്‍. ഏറെ വൈകാതെ ഞാനും ബിന്ദുവും ഞാനും കവിതയും തമ്മിലായി സൗഹൃദം. ബിന്ദുവും കവിതയും ഞാനും പിരിഞ്ഞു പോയെങ്കിലും രണ്ട് പേരും എന്നെ വിളിക്കും. പക്ഷേ അവര്‍ തമ്മില്‍ പരസ്പരം വിളിയോ സംസാരമോ ഇല്ല.  രണ്ടാളുടെയും വിശേഷങ്ങള്‍ ഞാന്‍ ആണ് പങ്കു വെക്കുന്നത്. ഞാന്‍ കവിതയോട് പറഞ്ഞു എന്‍റെ ഒരു കൂട്ടുകാരി അടുത്തുണ്ട്, കവിയെ പരിചയപ്പെടണം എന്ന് പറയുന്നു ഒന്ന് ഫോണ്‍ കൊടുക്കട്ടെ എന്ന്. കവിത ഉടനെ ആരാണെന്ന് പറഞ്ഞിട്ട് കൊടുത്താല്‍ മതിയെന്ന് പറഞ്ഞു തീരും മുമ്പേ ഞാന്‍ ബിന്ദുവിനു ഫോണ്‍ കൊടുത്തു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു ഇരിക്കുന്നു എന്ന വാര്‍ത്ത കവിതയ്ക്ക് സഹിക്കാവുന്നതില്‍ അധികമായിരുന്നു. അവള്‍ ഒറ്റപെട്ടു പോയി എന്ന് തോന്നിയോ ആവോ? അല്ലെങ്കിലും കാസര്‍ഗോഡ്‌ നിന്നും അവള്‍ക്കു വരാന്‍ കഴിയുമായിരുന്നില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;ഫോണ്‍ കിട്ടിയ ഉടനെ ബിന്ദു കവീ, ഈ കുരിശ്ശിന്റെ സ്വഭാവം ഇനിയും മാറിയിട്ടില്ല, പണ്ടത്തെ പൊട്ടിത്തെറിപ്പ് അങ്ങനെ തന്നെ ഉണ്ട് വെറുതെ ഏഴു വര്‍ഷത്തിനു പോയി എന്ന് പറഞ്ഞു. കവിത ഉടന്‍ തിരുത്തി. ഏഴു വര്‍ഷമല്ല എട്ടു വര്‍ഷം. അതേ ഞങ്ങള്‍ പിരിഞ്ഞിട്ടു എട്ടു വര്‍ഷമായിരിക്കുന്നു. ബിന്ദു അടുത്ത പരാതി കൂടി പറഞ്ഞു ഞാന്‍ തടി വെച്ചിരിക്കുന്നു. കവിത ഉടനെ അപ്പുറത്തു നിന്നും വഴക്ക് പറഞ്ഞു രായിരനെല്ലൂര്‍ മല കയറാന്‍ വരുന്നുണ്ട്, അതിനും മുമ്പേ തടി കുറച്ചു പഴയതു പോലെ ആവണമെന്ന്.  ബിന്ദുവിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കവിതയ്ക്കും മാറ്റമൊന്നും ഇല്ലെന്നു അവളും പറഞ്ഞു. &lt;br /&gt; &lt;br /&gt; &lt;br /&gt;ബിന്ദു എനിക്ക് ഫോണ്‍ തരാതെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കവിതയെ തന്നെ ഓര്‍ക്കുകയായിരുന്നു. കോഴിക്കോട് ഹോസ്റ്റലില്‍ ഉള്ളപ്പോള്‍ വല്ലപ്പോഴും കവിത കാസര്‍ഗോഡ്‌ പോകും. തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ നിന്നും കഴിക്കാന്‍ വാഴയിലയില്‍ ചോറ് പൊതിഞ്ഞു കൊണ്ട് വരും. പക്ഷേ അവിടെ നിന്നും കഴിക്കില്ല. ഹോസ്റ്റലില്‍ എത്തിയാല്‍ കുളി കഴിഞ്ഞു മുറിയില്‍ നിലത്തു ഒരു ന്യൂസ്‌ പേപ്പര്‍ വിരിച്ചു വെച്ച ശേഷം എന്നെ വിളിക്കും. ഒരു ഇലയുടെ രണ്ട് ഭാഗത്തിരുന്നു ഞങ്ങള്‍ കഴിച്ചു തുടങ്ങും. പക്ഷേ കവിതയ്ക്ക് തൃപ്തി ആവില്ല, മതി കഴിച്ചത്, ഇനി ഞാന്‍ തരാം എന്ന് പറഞ്ഞു ചോറും കറികളും തോരനും എല്ലാം കുഴച്ചു ചെറിയ ചെറിയ ഉരുളകളായി  എന്‍റെ വായില്‍ വെച്ചു തരും. വയര്‍ മാത്രമല്ല മനസ്സും നിറയും. അപ്പച്ചന്‍ ഉരുളച്ചോറ് തരുമായിരുന്നു. പക്ഷേ ഒരു നേരം കഴിക്കാനുള്ള ഭക്ഷണം എനിക്ക് ഉരുട്ടി വായില്‍ വെച്ചു തന്നിരുന്നത് കവിത മാത്രമായിരുന്നു. അതും ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയായ ഒരുവള്‍ ആയിട്ടു പോലും. ആ ഓര്‍മ്മയില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ബിന്ദുവിനോട് പറഞ്ഞു എനിക്കൊന്നു ജീവിതത്തില്‍ തിരിച്ചു നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....! എത്ര കാലം പിറകോട്ടു നടക്കണം എന്ന് ബിന്ദു. ഞാന്‍ പറഞ്ഞു കോഴിക്കോട് ഹോസ്റ്റല്‍ വരെ മാത്രം. ആ കാലം വരെ മതി. ബിന്ദു പറഞ്ഞു അതേ, കോഴിക്കോട്ടെ വൈകുന്നേരങ്ങള്‍ മാത്രം മതി. അപ്പോള്‍ ഞാന്‍ പറഞ്ഞു വൈകുന്നേരങ്ങള്‍ മാത്രം പോരാ.....നട്ടുച്ചയ്ക്ക് ബീച്ചില്‍ പോയിരുന്നത്, മറ്റൊരു നട്ടുച്ചയ്ക്ക് കടലില്‍ മഴ പെയ്യുന്നത് കാണാന്‍ കുട ചൂടി ഞാനും കവിതയും തീരത്ത്‌ നിന്നത്.....ഒടുവില്‍ കവിത കുട ഉപേക്ഷിച്ചു എന്ന തിരയിലേക്ക് കൈവലിച്ചു കൂട്ടികൊണ്ട് പോയത്, ഒരു തിര ആര്‍ത്തിരമ്പി വന്നപ്പോള്‍ ഞാന്‍ പേടിയോടെ തീരത്തേക്ക് ഓടി മറഞ്ഞത്.... പേടിത്തൊണ്ടി എന്ന് കവിത കളിയാക്കിയപ്പോള്‍ അങ്ങ് ദൂരെ രണ്ട് നക്ഷത്രക്കുട്ടികള്‍ എനിക്കായി കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞത്.... എന്‍റെ സ്നേഹം.... എന്‍റെ ശ്വാസം.... എന്‍റെ ജീവിതം.... എന്‍റെ ജീവന്‍.... എന്‍റെ ചിന്ത എല്ലാ അവരാണെന്ന് പറഞ്ഞത്....&lt;br /&gt; &lt;br /&gt; &lt;br /&gt; വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയില്‍ ചെന്നിരുന്നു ആളുകളെ നര്‍മ്മബോധത്തോടെ നിരീക്ഷിച്ചത്....ഗ്രാമഫോണ്‍ സിനിമ കാണാന്‍ പോയി ഷോ തുടങ്ങാന്‍ വൈകിയപ്പോള്‍  എല്ലാവരും കൂവിയപ്പോള്‍ ആ കൂട്ടത്തില്‍ ഉറക്കെ കൂവാന്‍ മോഹിച്ചത് ...എസ് എം സ്ട്രീറ്റില്‍ നിന്നും സിന്ധുവും ഭാവി വരന്‍ ദിനേശനും ഞങ്ങള്‍ക്ക് ട്രീറ്റ് തന്നപ്പോള്‍ അമേരിക്കന്‍ ബാറിനു വില കൂടുതലായിരിക്കുമെന്നും അവരെ ഒരു പാഠം പഠിപ്പിക്കണമെന്നും കരുതി അതിന് ഓര്‍ഡര്‍ ചെയ്തത്....ഒടുവില്‍ ഒരു ചെറിയ ബോക്സില്‍ അമേരിക്കന്‍ ബാര്‍ വന്നപ്പോള്‍ അന്തിചിരുന്നത്.... കൈയില്‍ എടുക്കുമ്പോഴേക്കും തകര്‍ന്നു തരിപ്പണമായ അതുനോക്കി സിന്ധുവും ദിനേശനും കളിയാക്കി ചിരിപ്പോള്‍ കുടിക്കാന്‍ വെച്ച ഗ്ലാസിലെ വെള്ളത്തില്‍ കൈമുക്കി കടക്കാരന്റെ രൂക്ഷമായ നോട്ടം കണ്ടില്ലെന്നു നടിച്ചത്......നന്ദനം സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ ഇത് കണ്ടില്ലേ അമ്മിക്കല്ലിന് കാറ്റു പിടിച്ചതുപോലെ മിണ്ടാതെ ഇരിക്കുന്നത് എന്ന് പറഞ്ഞു ബിന്ദു എന്നെ നുള്ളിയത്. മിണ്ടാതെ ഇരിക്കുകയായെങ്കില്‍ നടുക്ക് ഇരിക്കണ്ട അപ്പുറത്തേക്ക് മാറിയിരിക്കാന്‍ കവിത പറഞ്ഞപ്പോള്‍ വാശി  പിടിച്ചു നടുക്ക് തന്നെ ഇരുന്നത്.... കൈയില്‍ കൈ കോര്‍ത്തു പിടിക്കാതെ ആ കൂട്ടുകാരികള്‍ എന്നെ വഴി നടത്തിയിരുന്നില്ല. ഞങ്ങളുടെ മൂന്ന് പേരുടെയും സ്വഭാവം മൂന്ന് തരത്തില്‍ ആയിരുന്നു. പക്ഷേ അടിസ്ഥാന സ്വഭാവം ഒരുപോലെയായിരുന്നു. ആരെയും പേടിക്കാത്ത ആ പ്രകൃതം തന്നെയായിരിക്കാം ഞങ്ങളെ ഒരുമിപ്പിച്ചത്. ഇന്നലെ ബിന്ദുവിന്റെ കൈകളില്‍ വിരല്‍ കോര്‍ത്തു അലഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ഒരു മയില്‍ വീണ്ടും പീലി വിരിച്ചാടാന്‍  തുടങ്ങിയിരുന്നു. സഫയര്‍ ഹോട്ടലില്‍ നിന്നും ഒരു ചിക്കന്‍ ബിരിയാണി കൂടി കഴിച്ചു ബിന്ദുവിനോട് യാത്ര പറഞ്ഞു ബസ്സില്‍ കയറിയപ്പോള്‍ ഒരു മിസ്ഡ് കാള്‍ കിടക്കുന്നത് കണ്ടു. ശാന്തയാണ്. കോളേജില്‍ കൂടെ പഠിച്ചവള്‍.  അവള്‍ തൃശ്ശൂരില്‍ ഉള്ള കാര്യം ഞാന്‍ മറന്നു പോയിരുന്നു. അവിടെ അത്രയും നേരം ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ശാന്തയ്ക്ക് വിഷമം ആയി- നീ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ നീ ഉള്ളയിടത്തെക്ക് ഞാന്‍ വരുമായിരുന്നു എന്ന് പറഞ്ഞു- ഇപ്പോള്‍ എനിക്ക് കോഴിക്കോട് വരെ തിരിച്ചു നടന്നാല്‍ പോരാ. കോളേജ് വരെ തിരിച്ചു നടക്കാന്‍ കഴിയട്ടെ. അതിനിടയിലെ ജീവിതത്തിലെ ദുരിതപര്‍വങ്ങള്‍ ഞാന്‍ മറന്നോളാം.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-510424533652125163?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/510424533652125163/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=510424533652125163' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/510424533652125163'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/510424533652125163'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/06/blog-post.html' title='ഹൃദയം നിലച്ച നിമിഷം'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-6ZNpbjnTQ1U/TeWQ2WF9e7I/AAAAAAAAAQc/o3IuXRgL-M4/s72-c/mary%2Blilly.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-5770674197165988082</id><published>2011-05-14T14:56:00.001+10:00</published><updated>2011-05-15T03:38:33.252+10:00</updated><title type='text'>വി എസ് എന്ന ഹൃദയപക്ഷം</title><content type='html'>ഇന്നലത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ഒരു ഏകദിന ക്രിക്കറ്റ്‌ മത്സരം പോലെയായിരുന്നു. ഗ്രൗണ്ടില്‍ ഇന്ത്യാ-പാക്‌ കളിക്കാര്‍. സ്കോര്‍ ബോര്‍ഡിനെ അക്കങ്ങള്‍ മാറിമറിയുന്നത് ഹൃദയമിടിപ്പ്‌ കൂട്ടി. മണിക്കൂറുകള്‍ നാല് സീറ്റിന്റെ വ്യത്യാസത്തില്‍ മലക്കം മറിഞ്ഞുകൊണ്ടിരുന്നു. ഫോട്ടോ ഫിനിഷില്‍ യു ഡി എഫ് എഴുപത്തിരണ്ട്- എല്‍ ഡി എഫ് അറുപത്തിയെട്ട്.  യു ഡി എഫ് കഷ്ടിച്ച് ജയിച്ചു. സാങ്കേതികമായ ജയം. തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റ കക്ഷി സി പി എമ്മും. ചുണ്ടിനും കപ്പിനും ഇടയിലെ വിജയം എന്ന് വേണമെങ്കില്‍ പറയാം.&lt;br /&gt; &lt;br /&gt;ഭരണപക്ഷവും പ്രതിപക്ഷവും ഇഞ്ചോടിച്ചു പൊരുതിയ ഒരു തെരഞ്ഞെടുപ്പ് ഇതിനു മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഭരണപക്ഷത്തെ പ്രതിരോധത്തിലാഴ്ത്തി പ്രതിപക്ഷം അടിച്ചു മുന്നേറുന്ന പതിവ് തെരെഞ്ഞെടുപ്പുകള്‍ക്ക് വിപരീതമായി ഇത്തവണ പ്രതിപക്ഷം പ്രതിരോധത്തിലാവുന്ന കാഴ്ച കേരളം കണ്ടു.  &lt;br /&gt; &lt;br /&gt; &lt;br /&gt;വി എസിന്റെ പ്രസംഗത്തിന് ആള് കൂടുന്നത് എ പടം കാണാന്‍ ആളുകള്‍ തടിച്ചു കൂടുന്നത്പോലെയാണെന്നു പരിഹസിച്ച വയലാര്‍ രവി തന്നെ ഇന്നലെ ആദ്യം സമ്മതിച്ചു-തെരഞ്ഞെടുപ്പില്‍ വി എസ് തരംഗം ഉണ്ടായിരുന്നുവെന്ന്. വി എസ് തരംഗം ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും എല്‍ ഡി എഫിന് നാല്‍പതിനു മുകളില്‍ സീറ്റുകള്‍ ലഭ്യമാകുമായിരുന്നില്ല. ഇടതുപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി മലബാറില്‍  യു ഡി എഫ്  സമ്പൂര്‍ണ ആധിപത്യം നേടിയെങ്കിലും ജയാ ഡോളി, സുരേന്ദ്രന്‍ പിള്ള  പോലെയുള്ളവര്‍ക്ക് സീറ്റ്‌ നല്‍കാതെ കുറച്ചു കൂടി  ജനകീയ അടിത്തറയുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍  പരിഗണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇടതുപക്ഷം തുടര്‍ ഭരണത്തില്‍ വരുമായിരുന്നു. കാരണം ജനങ്ങളുടെ ഹൃദയം വി എസിനോടൊപ്പം ആയിരുന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt;അപ്രതീക്ഷിതമായി യു ഡി എഫ് ആധിപത്യം  സ്ഥാപിച്ചത് രണ്ട് ജില്ലകളില്‍ ആയിരുന്നു. കണ്ണൂരും പാലക്കാടും. ചുവപ്പുക്കോട്ട എന്നറിയപ്പെട്ടിരുന്ന രണ്ട് ജില്ലകളിലെ വിള്ളലും തുടര്‍ ഭരണത്തിനു വിഘാതമായി. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ തോല്‍വിക്ക്  കെ സുധാകരന്റെ മേധാവിത്തം എടുത്തു പറയാമെങ്കിലും പാലക്കാട് പാര്‍ട്ടി പിന്നോട്ട് പോയതില്‍  നിന്നും വിഭാഗീയതയ്ക്ക് കൈകഴുകി മാറി നില്‍ക്കാന്‍ കഴിയില്ല. വി എസ് വീണ്ടും അധികാരത്തില്‍ വരുന്നത്‌ യു ഡി എഫിനെ മാത്രമല്ല എല്‍ ഡി എഫിനെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ ചുവപ്പുക്കോട്ടയായ പാലക്കാട്‌ പാര്‍ട്ടി പിറകോട്ടു പോയത് അതാണ്‌ സൂചിപ്പിക്കുന്നത്.&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;പണ്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ്‌ കളിയില്‍ ഒറ്റയ്ക്ക് സ്വന്തം ടീമിന്റെ വിജയം തോളില്‍ ഏറ്റിയതുപോലെയാണ് വി എസ് അച്യുതാനന്ദന്‍ ഇടതുപക്ഷത്തെ ഒറ്റയാള്‍ പോരാളിയെ പോലെ മുന്നില്‍ നിന്നും നയിച്ചത്. നാല് സീറ്റിന്റെ കുറവില്‍ പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടി വന്നാലും ശരി- ഇടതുപക്ഷത്തിന്റെ തോല്‍വി പത്തരമാറ്റു തിളക്കമേറിയ തോല്‍വിയാണ്. എതിര്‍പക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി....പൊരുതി തോറ്റു എന്ന് പറയാം. മറുഭാഗത്ത് വി എസ് ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ്‌ നൂറിലേറെ സീറ്റുകള്‍ നേടുമായിരുന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt;വി എസിനെ പോലെ ഒരു ജനകീയ നായകന്‍ അടുത്ത കാലത്തൊന്നും ഇനി കേരള രാഷ്ട്രീയത്തില്‍ ഉദിച്ചുയരില്ല. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവിന്റെ തിളക്കേറിയ റോളില്‍ ആണ് ആയിരങ്ങളുടെ ഹൃദയത്തിലേക്ക് വി എസ് കടന്നു കയറിയത്. ഇത്തവണ അച്ചടക്ക നടപടി,   പ്രായക്കൂടുതല്‍, ആരോഗ്യ പ്രശ്നം എന്നീ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പാര്‍ട്ടി അദ്ദേഹത്തില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ റോള്‍ പിടിച്ചു വാങ്ങിയില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ നിര്‍ജ്ജീവമായ യു ഡി എഫിന്റെ പ്രതിപക്ഷ നേതാവില്‍ നിന്നും ഈ പ്രായത്തിലും പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ കേരള രാഷ്ട്രീയത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ നമുക്ക് കിട്ടും- പാലം കടക്കുവോളം നാരായണ എന്ന നിലപാട് പാര്‍ട്ടി എടുക്കുകയില്ല എന്ന് എവിടെയോ ഒരു പ്രതീക്ഷ ബാക്കിയുണ്ട്. ഇനി എടുത്താലും അണികള്‍ അതിന് വഴങ്ങുകയില്ലെന്നും. കാരണം വി എസ് ഭരണം നടത്തുന്നത് സാധാരണക്കാരുടെ ഹൃദയത്തിലാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-5770674197165988082?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/5770674197165988082/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=5770674197165988082' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/5770674197165988082'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/5770674197165988082'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/05/blog-post_14.html' title='വി എസ് എന്ന ഹൃദയപക്ഷം'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-7461782597464489199</id><published>2011-05-09T12:23:00.001+10:00</published><updated>2011-05-09T12:26:17.166+10:00</updated><title type='text'>സ്നേഹം നിശബ്ദമായി എന്നെ പിടികൂടുന്നു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-ud1yI2iflmU/TcdQvpFQnyI/AAAAAAAAAQM/ylRXwdZaovQ/s1600/mary%2Blilly.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 180px; height: 211px;" src="http://4.bp.blogspot.com/-ud1yI2iflmU/TcdQvpFQnyI/AAAAAAAAAQM/ylRXwdZaovQ/s320/mary%2Blilly.jpg" border="0" alt=""id="BLOGGER_PHOTO_ID_5604537040697859874" /&gt;&lt;/a&gt;&lt;br /&gt;ഇന്നലെ വൈകിട്ട് മൂത്ത മോന്‍ മിഥുന്‍  വിളിച്ചു ചോദിച്ചു- അമ്മയ്ക്ക് സിസ്റ്റര്‍ ലിസ്സി എന്നൊരു സുഹൃത്ത് ഉണ്ടോ? ഞാന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവന്റെ മറുപടി. ആ സിസ്റ്റര്‍ ഇപ്പോള്‍ എന്‍റെ ഫോണിലേക്ക് വിളിച്ചു. അമ്മയുടെ നമ്പര്‍ ആണെന്ന് കരുതി വിളിച്ചതാണ്. നമ്പര്‍ എഴുതി എടുത്ത് ഇപ്പോള്‍ തന്നെ അമ്മ ഒന്ന് തിരിച്ചു വിളിക്കണം. ഞാന്‍ നമ്പര്‍ വാങ്ങി. എന്‍റെ ഫോണില്‍ അധികം ബാലന്‍സ് ഉണ്ടായിരുന്നില്ല. പക്ഷെ എത്ര കാലങ്ങള്‍ക്ക് ശേഷമാണ് സിസ്റ്റര്‍ ലിസ്സി വിളിക്കുന്നത്. ഞാന്‍ വിളിച്ചപ്പോള്‍ സിസ്റ്റര്‍ സന്തോഷത്തോടെ മോളെ... എത്ര കാലമായി നിന്റെ സ്വരം കേട്ടിട്ട്. ഞാന്‍ ഈ  നാട്ടില്‍ എത്തിയപ്പോള്‍ മോളെ കാണാതെ എങ്ങനെ തിരിച്ചു പോകും എന്നോര്‍ത്തു വിഷമിക്കുകയായിരുന്നു. ഒടുവില്‍ പള്ളിയില്‍ പോയി ഇടവകക്കാരുടെ ഡയറക്ടറി തപ്പി വീട്ടിലെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചതായിരുന്നു എന്ന് പറഞ്ഞു. സിസ്റ്റര്‍ വയനാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ എന്നെ ഒരിക്കലും മോളെ എന്ന് വിളിച്ചിരുന്നില്ല. എടൊ എന്നായിരുന്നു സംബോധന. ആ മോള്‍ വിളിക്ക് പിന്നില്‍ ഒരുപാട് കാലം കാണാതിരുന്ന, മറഞ്ഞിരുന്ന സൌഹൃദത്തിന്റെ ഏടുകള്‍ ഉണ്ടായിരിക്കാം. അല്ലെങ്കില്‍ എന്‍റെ കുട്ടികളെ ഞാന്‍ ഒരു പാട് കഷ്ടപ്പെട്ടാണെങ്കിലും ഒരു കരയിലേക്ക് എത്തിച്ചതിന്റെ ആഹ്ലാദമായിരിക്കാം. കാരണം അക്കാര്യം തന്നെ സിസ്റ്റര്‍ പല തവണ എടുത്തെടുത്തു പറഞ്ഞു കൊണ്ടിരുന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;സിസ്റ്റര്‍ ലിസ്സി എന്ന് പറഞ്ഞാല്‍ നേഴ്സ് അല്ല. കന്യാസ്ത്രീയാണ്. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്.  ഞങ്ങളുടെ നാട്ടിലെ കന്യാസ്ത്രീകളുമായി അക്കാലത്ത് എനിക്ക് ഒരു അടുപ്പവുമുണ്ടായിരുന്നില്ല. അകല്‍ച്ചയ്ക്ക് പുറമേ പലരും എന്നെ ശത്രുതാ മനോഭാവത്തോടെ സമീപിച്ചിരുന്നോ എന്ന് പോലും സംശയമുണ്ട്‌. കാരണം അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഏഴാം ക്ലാസ്സ്‌ വരെ കന്യാസ്ത്രീകള്‍ പഠിപ്പിക്കുന്ന ഒരു സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചിരുന്നത്. ഏഴാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞാനെന്‍റെ  വിശ്വരൂപം ചെറുതായി പുറത്തുകാണിക്കാന്‍ തുടങ്ങിയിരുന്നു-അതും ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന കന്യാസ്ത്രീയോട്. ആ സിസ്റ്റര്‍ പലപ്പോഴും ക്ലാസ്സിലെ കുട്ടികളോട് രണ്ടു തരം നയമായിരുന്നു സ്വീകരിച്ചിരുന്നത്. പണമുള്ള വീട്ടില്‍ നിന്നുള്ള കുട്ടികളോട് ഒരു രീതി. പാവപ്പെട്ട കുട്ടികളോട് മറ്റൊരു രീതി. ഞാന്‍ രണ്ടാമത്തെ ഗണത്തില്‍ പെട്ട കുട്ടിയായിരുന്നു.   എന്നോട് ആ രീതിയില്‍ എന്തെങ്കിലും സംസാരിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ ഞാന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ തര്‍ക്കുത്തരം പറയാന്‍ തുടങ്ങി. ഒരു ദിവസം സിസ്റ്റര്‍ നീയൊന്നും നന്നാവാന്‍ പോകുന്നില്ല എന്ന് എന്നോട് പറഞ്ഞു. പക്ഷെ അതറിഞ്ഞ അമ്മ ഒരുപാട് വേദനിച്ചു. കുട്ടികളോട് ഇങ്ങനെയാണോ സിസ്റ്ററെ സംസാരിക്കുക എന്നമ്മ ഒരു ഞായറാഴ്ച സിസ്റ്ററെ കണ്ടപ്പോള്‍ ചോദിച്ചത്രേ. ഉടനെ സിസ്റ്റര്‍ ലില്ലിയുടെ സ്വഭാവം മരിയയ്ക്ക് ശരിക്കും അറിയാഞ്ഞിട്ടാണ്‌ എന്തു പറഞ്ഞാലും തര്‍ക്കുത്തരം പറഞ്ഞു കളയും എന്ന് ബോധിപ്പിച്ചു. അമ്മ പറഞ്ഞു അവള്‍ പണ്ടേ അങ്ങനെയാണ്. എന്തെങ്കിലും തെറ്റാണെന്ന് തോന്നിയാല്‍ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലാണ് പെരുമാറ്റം.  വേറെ ആരോടും അവള്‍ തര്‍ക്കുത്തരം പറയുന്നില്ലല്ലോ. പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കേണ്ടേ,  ക്ലാസ്സിലെ കുട്ടികളെ  ഒരുപോലെ കാണാത്തത് കൊണ്ടാണ് സിസ്റ്റര്‍ക്ക് ഇങ്ങനെ തോന്നുന്നത് എന്നും പറഞ്ഞു. അതോടെ സിസ്റ്റര്‍ എനിക്ക് നേരെയുള്ള ആക്രമണം നിര്‍ത്തി. &lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;രണ്ടാമത്തെ സിസ്റ്റര്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു വെക്കേഷന്‍ കാലത്ത് ടൈപ്പ് പഠിക്കാന്‍ പോയപ്പോള്‍ അവിടെയുള്ള അധ്യാപികയുടെ  രൂപത്തില്‍ വന്നു. സിസ്റ്റര്‍ വളരെ സ്നേഹമയിയാണ്. പക്ഷെ എപ്പോഴും സോപ്പിട്ടു പതപ്പിച്ചു ഉപജാപം പോലെ നമ്മള്‍ ചുറ്റും നില്‍ക്കണം. അങ്ങനെ നില്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍ ഞാന്‍ പൊടുന്നനെ ഒറ്റപ്പെട്ടു പോയി. ഞാന്‍ മാത്രമല്ല കൂടെ എന്‍റെ മറ്റു നാല് കൂട്ടുകാരികളും ഉണ്ടായിരുന്നു. പക്ഷെ ക്രിസ്ത്യന്‍ പെണ്‍കുട്ടി ഞാന്‍ മാത്രമായിരുന്നു. ഞങ്ങളെ കാണുമ്പോള്‍ സിസ്റ്റര്‍ മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍പ്പിക്കും. ഇടയ്ക്ക് ഞങ്ങളെ സിസ്റ്റര്‍ അതിഭീകരമായി വഴക്ക് പറയാന്‍ തുടങ്ങിയിരുന്നു. കൂട്ടുകാരികള്‍ അതിനു എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഞാനെന്‍റെ  മൌനം വെടിഞ്ഞിരുന്നില്ല. ഒന്നും മിണ്ടാത്ത  കുട്ടി എന്നായിരുന്നു ആദ്യം എന്നെ കുറിച്ചുള്ള  പരാതി.   എന്നെ രൂക്ഷമായി സിസ്റ്റര്‍ ഇടയ്ക്കിടെ നോക്കും. ഞാന്‍ തിരിച്ചു നോക്കുന്നത് അതിലും രൂക്ഷമായിട്ടായിരിക്കും. അതായിരിക്കാം എന്തോ മേരി ലില്ലിയെ കാണുമ്പോള്‍ തന്നെ എനിക്ക് വെറുപ്പ്‌ തോന്നുന്നു എന്ന് സിസ്റ്റര്‍ മറ്റൊരു പെണ്‍കുട്ടിയോട് പറഞ്ഞത്. പക്ഷെ അതറിഞ്ഞിട്ടും എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.  കാരണം കന്യാസ്ത്രീകളുടെ പ്രീതി ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;അപ്പോഴേക്കും ഞാന്‍ പ്രീ ഡിഗ്രിക്ക് എത്തി. ടൈപ്പ് പഠനം തുടരുന്നുണ്ട്. ഒരു ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. വയനാട്ടിലെ ബാങ്ക് മെന്‍സ് ക്ലബ്‌ ജില്ലാ തലത്തില്‍ കവിതാ- കഥാ മത്സരം നടത്തുന്നു. ബാങ്ക് മെന്‍സ് ക്ലബ്‌ എന്താണ് എന്നൊന്നും അറിയില്ല. എന്‍റെ കൂട്ടുകാരികള്‍ പറഞ്ഞു നീ നന്നായി കവിത എഴുതുന്നുണ്ടല്ലോ. അതിലേക്കു ഒരു കവിത അയച്ചു കൊടുക്ക്‌.  അങ്ങനെ ഒരു കവിത ഞാന്‍ അയച്ചു. ഞാന്‍ അത്‌ മറന്നു പോയിരുന്നു. ഒരു ദിവസം വീട്ടിലേക്കു കത്ത് വന്നു. ബാങ്ക് മെന്‍സ് ക്ലബ്‌ നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം എനിക്കാണ്. ഒരു ദിവസം വൈകിട്ട് ആറു മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ ഹൈ സ്കൂളില്‍ വെച്ചാണ് ചടങ്ങ്. സമ്മാനം തരുന്നത് ജില്ലാ ജഡ്ജി ആണ്. പ്രസംഗിക്കുന്നവരുടെ പേരില്‍ ഓ കെ ജോണിയുടെ പേരൊക്കെ കണ്ടു. അന്നൊക്കെ ഓ കെ ജോണി എഴുതുന്ന ലേഖനങ്ങള്‍ ആഴ്ച്ചപ്പതിപ്പുകളില്‍ വായിക്കാറുണ്ടായിരുന്നു. അദ്ദേഹവും വയനാട്ടുകാരന്‍ ആണ്. &lt;br /&gt; &lt;br /&gt; &lt;br /&gt;അങ്ങനെ സമ്മാനദാനദിവസം വന്നെത്തി. വൈകിട്ട് ഞാനും അപ്പച്ചനും അനുജത്തി ഷേര്‍ളിയും പോകാന്‍ പുറപ്പെട്ടു. അപ്പോള്‍ ഞങ്ങളുടെ നാട്ടിലുള്ള ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ട്  ജോണേട്ടന്‍. ജോണേട്ടനും വരുന്നുണ്ടെന്നു പറഞ്ഞു. അന്നൊക്കെ ഫോട്ടോ എടുക്കല്‍ എന്‍റെ ഒരു ഹോബി ആയ കാലം ആയിരുന്നു. ഞാനും അനുജത്തി ഷേര്‍ളിയും മിക്കവാറും പോയി ഫോട്ടോ എടുക്കുമായിരുന്നു. ഒരു മുതിര്‍ന്ന സഹോദരന്റെ സ്ഥാനം ഉണ്ടായിരുന്ന ജോണേട്ടനോട്‌ അങ്ങനെയാണ് കവിതയ്ക്ക് സമ്മാനം കിട്ടിയ കാര്യം പറഞ്ഞത്.  വേറെ ആരും ആ സംഭവം അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ അങ്ങനെ എസ് കെ എം ജെ ഹൈസ്കൂളില്‍ എത്തി.  അവിടേക്ക് ആളുകള്‍ വരുന്നു പോകുന്നു. ബാഡ്ജ് ധരിച്ച സംഘാടകര്‍ ഓടി നടക്കുന്നു. ഞങ്ങള്‍ നാല് പേര്‍ വരാന്തയില്‍ അനാഥപ്രേതങ്ങള്‍ പോലെ നില്‍ക്കുകയാണ്. ആരും ഞങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ല. ജോണേട്ടന്‍ അപ്പച്ചനോട് പറഞ്ഞു ചേട്ടാ, ഞാന്‍ പോയി അവരോട്‌ പറയട്ടെ നമ്മള്‍ സമ്മാനം വാങ്ങാന്‍ വന്നതാണ് എന്ന കാര്യം. അപ്പച്ചന്‍ പറഞ്ഞു വേണ്ട, സമയം ആകുമ്പോള്‍ അവര്‍ വിളിക്കുമായിരിക്കും. സമ്മാനം കിട്ടിയ മകളെ അവര്‍ കൊട്ടും കുരവയുമായി  എതിരേല്‍ക്കും എന്ന് നാട്ടിന്‍പ്പുറത്തുകാരനായ അപ്പച്ചന്‍ ചിന്തിച്ചുവോ ആവോ?  ഒടുവില്‍ ബാങ്ക് മെന്‍സ് ക്ലബ്‌ സെക്രട്ടറി ഞങ്ങളുടെ അടുത്തേക്ക്‌ വന്നു. നിങ്ങള്‍ എന്താണ് ഇവിടെ നില്‍ക്കുന്നത്. അകത്താണ് ചടങ്ങ് നടക്കുന്നത്. അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞു. അപ്പച്ചന്‍ അഭിമാനത്തോടെ പറഞ്ഞു എന്‍റെ മോള്‍ സമ്മാനം വാങ്ങാന്‍ വന്നതാണ്. അവള്‍ക്കാണ് കവിതയ്ക്ക് സമ്മാനം കിട്ടിയിരിക്കുന്നത്. സെക്രട്ടറി  ഭയങ്കരമായി ഒന്നു ഞെട്ടി. എന്‍റെ വേഷം പാവാടയും ബ്ലൌസും ആണ്. അന്നൊരു കണ്ണടയും  ഉണ്ട്. മെലിഞ്ഞ് ഉണങ്ങിയ ഒരു കൊച്ചു പെണ്‍കുട്ടി. അവര്‍ കവിത വായിച്ചപ്പോള്‍ വിചാരിച്ചിരുന്നത് ഞാന്‍ ഞങ്ങളുടെ നാട്ടിലെ ഹൈസ്കൂളിലെ മലയാളം ടീച്ചര്‍ ആണെന്നാണ്‌. അങ്ങനെ ഒരു ടീച്ചറെ പ്രതീക്ഷിച്ചാണ് അവരുടെ നില്‍പ്പ്. എന്നെ പോലെ ഒരു കൊച്ചു പെണ്‍കുട്ടി അത്തരമൊരു  കവിത എഴുതും എന്നവര്‍ ചിന്തിച്ചിരുന്നില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;പിറ്റേന്നാണ് എന്‍റെ ജാതകം തിരുത്തി കുറിച്ച പോലെ മനോരമ, മാതൃഭൂമി തുടങ്ങിയ എല്ലാ പത്രങ്ങളുടെയും ലോക്കല്‍ പേജില്‍ ഞാന്‍ ജില്ലാ ജഡ്ജി എം സുധാകരനില്‍ നിന്നും ബാങ്ക് മെന്‍സ് ക്ലബ്‌ നടത്തിയ ജില്ലാതല കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്ന  ചിത്രം വരുന്നത്‌. ഞങ്ങളുടെ കൊച്ചു നാട്ടില്‍ അതൊരു വാര്‍ത്ത തന്നെയായിരുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്നും അക്കാലത്തൊന്നും ആരെയും പടം പത്രങ്ങളില്‍ വന്നിരുന്നില്ല. ഒരൊറ്റ ദിവസം കൊണ്ട് നാട്ടുകാരുടെ കണ്ണില്‍ ഞാന്‍ ഒരു സംഭവമായി മാറി.  എന്നെ കാണുമ്പോള്‍ ഇതാ പത്രത്തില്‍ ഫോട്ടോ വന്ന കുട്ടി എന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. അന്ന് ടൈപ്പ് പഠിക്കാന്‍ എത്തിയപ്പോഴാണ് അതിശയം ഉണ്ടായത്. നോട്ടീസ് ബോര്‍ഡില്‍ പത്രത്തില്‍ വന്ന എന്‍റെ ഫോട്ടോയും വാര്‍ത്തയും. കൂടെ എനിക്ക് അഭിനന്ദനങ്ങള്‍  എന്നെഴുതിയും വെച്ചിരിക്കുന്നു. സിസ്റ്റര്‍ എന്നെ കണ്ടപ്പോള്‍ ഓടി വന്നു എന്‍റെ കൈയില്‍ പിടിച്ചു. അവിടെ ഉണ്ടായിരുന്ന കുട്ടികളെയൊക്കെ വിളിച്ചു കൂടി ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അന്ന് ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ വീട്ടിലേക്കു തിരിച്ചു പോയി.&lt;br /&gt; &lt;br /&gt; &lt;br /&gt;വൈകുന്നേരം ആയപ്പോള്‍ ടൈപ്പ് പഠിപ്പിക്കുന്ന സിസ്റ്ററും കൂടെ ചെറുപ്പകാരിയായ മറ്റൊരു സിസ്റ്ററും വീട്ടിലേക്കു വന്നു. ലില്ലിക്ക് രാവിലെ ഒരു സമ്മാനം തരാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അത്‌ തരാന്‍ വന്നതാണ് എന്ന് പറഞ്ഞു. എനിക്ക് ഒരു വില കൂടിയ പേനയും ഗ്രീറ്റിംഗ് കാര്‍ഡും തന്നു.  എന്നെ വെറുക്കുന്നു എന്ന് പറഞ്ഞ ആ സിസ്റ്റര്‍ പിന്‍കാലത്ത്   എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ഒരാളായി മാറി.  ആ സിസ്റ്ററിന്റെ  കൂടെ വന്നതായിരുന്നു  സിസ്റ്റര്‍ ലിസ്സി. പക്ഷേ പരിചയപ്പെട്ടപ്പോള്‍ ആള്‍ പുലിയാണ്. കന്യാസ്ത്രീ  ആയതിനു ശേഷം പഠിച്ചു ബി എയ്ക്ക്  ഒന്നാം റാങ്ക് നേടിയ ആള്‍ ആണ്. സാഹിത്യത്തിലുള്ള കമ്പം ആയിരിക്കാം പൊടുന്നനെ ഞാനും സിസ്റ്റര്‍  ലിസ്സിയും അടുത്ത സുഹൃത്തുക്കള്‍ ആയി മാറി. എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ പറ്റിയായിരുന്നു ഞങ്ങള്‍ ആദ്യമായി സംസാരിച്ചത്. ഞാനും സിസ്റ്ററും ഒരുപോലെ എം ടി യുടെ ഭീമനെ സ്നേഹിച്ചു. എന്നെ ഒരു ദിവസം കണ്ടില്ലെങ്കില്‍ വീട്ടിലേക്കു അന്വേഷിച്ചു വരും. സിസ്റ്റര്‍ എവിടെ പോയാലും ഞാന്‍ ഉണ്ടാവും. ഞാന്‍ പോകുമ്പോള്‍ സിസ്റ്ററും കൂടെയുണ്ടാവും.അമ്പുകുത്തി മലയിലെ എടയ്ക്കല്‍ ഗുഹ കയറാന്‍ പോയതും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്തും പരസ്പരം തുറന്നു പറയാവുന്ന ഒരു സൗഹൃദം ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. വീട്ടിലെ പഴയ ആല്‍ബത്തില്‍ ഞാനും സിസ്റ്ററും കൂടി നില്‍ക്കുന്ന കുറെ ഫോട്ടോകള്‍ ഉണ്ട്. ഞങ്ങളെ ഒരുമിച്ചു കാണുമ്പോള്‍ പലരും ഞങ്ങള്‍ സഹോദരികള്‍ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അത്രയേറെ സാമ്യം തമ്മില്‍ തോന്നാറുണ്ട്. അതിനിടയില്‍ പതിവുപോലെ ഞാന്‍ എന്റേതായ ഒരു ലോകത്തിലേക്ക് മടങ്ങി പോയി. സുഹൃത്തുക്കളെ വിളിക്കാതെയായ കൂട്ടത്തില്‍ സിസ്റ്ററും ഉള്‍പെട്ടു. പക്ഷേ ഞാന്‍ എത്ര അകന്നു അകന്നു പോയാലും ഓര്‍ക്കാപ്പുറത്ത് പിറകെ വന്നു സ്നേഹം കൊണ്ട് എന്നെ  പിടികൂടുന്നവരാണ് എന്‍റെ സുഹൃത്തുക്കള്‍....അത്‌ മാത്രമാണ് എന്നെ പിന്തുടരുന്ന ഏകഭാഗ്യവും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-7461782597464489199?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/7461782597464489199/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=7461782597464489199' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/7461782597464489199'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/7461782597464489199'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/05/blog-post_09.html' title='സ്നേഹം നിശബ്ദമായി എന്നെ പിടികൂടുന്നു'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-ud1yI2iflmU/TcdQvpFQnyI/AAAAAAAAAQM/ylRXwdZaovQ/s72-c/mary%2Blilly.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-97505369801098703</id><published>2011-04-30T00:20:00.002+10:00</published><updated>2011-04-30T00:21:10.945+10:00</updated><title type='text'>രാത്രിയുടെ ഹൃദയത്തില്‍ നിന്നും....</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-zou250L2sLc/TbrJS36wjLI/AAAAAAAAAQE/BMQsmXrG4Q0/s1600/mary%2Blilly.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 180px; height: 211px;" src="http://4.bp.blogspot.com/-zou250L2sLc/TbrJS36wjLI/AAAAAAAAAQE/BMQsmXrG4Q0/s320/mary%2Blilly.jpg" border="0" alt=""id="BLOGGER_PHOTO_ID_5601010412673862834" /&gt;&lt;/a&gt;&lt;br /&gt;വയനാട്ടിലേക്ക് പോവുകയാണെങ്കില്‍ കൊച്ചിയില്‍ നിന്നും രാത്രി യാത്ര തിരിക്കുന്നതാണ് എനിക്കിഷ്ടം. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ഒരു ബംഗ്ലൂര്‍ അല്ലെങ്കില്‍ മൈസൂര്‍ ബസ്സില്‍ കയറിയിരുന്നാല്‍ പുലര്‍ച്ചെ മൂന്നു മണിക്കുള്ളില്‍ നാട് പിടിക്കാം. ഉറങ്ങുന്ന നാടും നഗരവും കാണാം. ആകാശ വിസ്മയങ്ങള്‍ കാണാം.  ഇരുട്ടില്‍ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ലോകത്ത് നമ്മള്‍ തനിച്ചാണെന്ന് തോന്നും. ഏകാന്തതയുടെ ഏറ്റവും സുന്ദരമായ മുഖമാണത്.    &lt;br /&gt; &lt;br /&gt; &lt;br /&gt;ബസ് ഇറങ്ങുന്ന ഇടത്ത് അനുജന്‍ ജോസ് വന്നു നില്‍ക്കും. രാത്രി തനിച്ചു യാത്ര ചെയ്യുമ്പോള്‍ സാധാരണ ഡ്രൈവറുടെ തൊട്ടു പിറകിലുള്ള സീറ്റില്‍ ആണ് ഇരിക്കുക പതിവ്. അല്ലെങ്കില്‍ കണ്ടക്ടര്‍ സീറ്റിനു നേരെയുള്ള സീറ്റില്‍. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ചിലപ്പോള്‍ സുല്‍ത്താന്‍ ബത്തേരി ബസ് ആണെങ്കില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ബസ്സില്‍ രാത്രി യാത്രയ്ക്കിടയില്‍ ഞാന്‍ ഒരു സ്ത്രീ മാത്രമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ എസ് ആര് ടി സി ബസ്സില്‍ അക്കാര്യത്തില്‍ ഒരു സുരക്ഷിതത്വം പല തവണ തോന്നിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം കണ്ടക്ടര്‍ സീറ്റിനു നേരെയുള്ള സീറ്റില്‍ ഇരുന്നു ഉറങ്ങിയ ഞാന്‍ ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ മുമ്പിലിരിക്കുന്ന രണ്ട് തൈക്കിളവന്മാര്‍ പിറകോട്ടു ഏന്തി വലിച്ചു എന്നെ നോക്കിയിരിക്കുന്നത് കണ്ടു. ആദ്യം എനിക്ക് ഉറക്കച്ചടവില്‍ സംഭവം എന്താണെന്ന് മനസ്സിലായില്ല. പിന്നീട് ഞാന്‍ അവരോടു പറഞ്ഞു ബസ്‌ ഓടുന്നത് എന്‍റെ മുഖത്തു കൂടിയല്ല, മുന്നോട്ട് നോക്കിയിരിക്കാന്‍. അതോടെ അവര്‍ മുന്നോട്ട്  തിരിഞ്ഞിരുന്നു. എനിക്ക് ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ അപ്പുറം ഇരുന്ന ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു-അവന്മാരുടെ കളി കണ്ടു അയാള്‍ ഉറക്കം പോലും വെടിഞ്ഞു എനിക്ക് കാവല്‍ ഇരിക്കുകയായിരുന്നു എന്ന്. അങ്ങനെയുള്ള നല്ല ചെറുപ്പക്കാരനും നമ്മുടെ സഹയാത്രികര്‍ ആയി ഉണ്ടാവാം. പറഞ്ഞു വരുന്നത്‌ കുറെയായി ഞാന്‍ യാത്ര രാത്രി  ചെയ്യാറില്ല. കുട്ടികള്‍ കൊച്ചിയില്‍ എത്തിയ ശേഷം അവര്‍ക്ക് പ്രിയം ട്രെയിന്‍ യാത്രയാണ്. രാവിലെ ട്രെയിനില്‍ പോകും. ഞാന്‍ തനിച്ചാണ് പോകുന്നതെങ്കില്‍ പ്രിയപ്പെട്ട ബസ്‌ യാത്രകള്‍ ഒരിക്കലും മുടക്കാറില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇത്തവണ ഈസ്റ്ററിനു വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ മൂത്ത മോന്‍ മിഥുന്‍ പറഞ്ഞു രാത്രി പോകാമെന്ന്. ഞാന്‍ അവനെ പല തവണ പിന്തിരിപ്പിക്കാന്‍ നോക്കി. വയനാട്ടിലേക്ക് നേരെയുള്ള ബസ്സില്‍  ഈ സീസണ്‍ ആയതിനാല്‍ ടിക്കറ്റ്‌ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്നും തൃശ്ശൂര്‍. അവിടെ നിന്നും കോഴിക്കോട്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് അങ്ങനെ മാറി കയറി പോകാം. ഞാന്‍ ഇടയ്ക്ക് അങ്ങനെ പോകാറുണ്ട്. പക്ഷേ കോഴിക്കോട് കെ എസ് ആര് ടി സ്റാന്റ്റ് പൊളിച്ചതിന് ശേഷം അത്തരമൊരു യാത്ര റിസ്ക്‌ ആണ്. പ്രൈവറ്റ് സ്ടാന്റില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ആര് ടി സിയുടെ താല്‍ക്കാലിക ഓഫീസ് സംവിധാനത്തെ വിശ്വസിച്ചു ചെന്നാല്‍ രാത്രി പെരുവഴിയില്‍ ആവും. പ്രൈവറ്റ് സ്റാന്റ്റ് അത്ര സുരക്ഷിതവും അല്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;അവന്‍ വാശി  പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്ധ്യക്ക്‌ തന്നെ പുറപ്പെട്ടു. രാത്രി ഒരു മണി ആവുമ്പോള്‍ വയനാട്ടില്‍ എത്താം. കോഴിക്കോട് എത്തിയപ്പോള്‍ രാത്രി പതിനൊന്നര. അടുത്ത ബസ്‌ കൃത്യം ഒരു മണിക്ക്. മഴയും പെയ്യുന്നുണ്ട്. മോന്റെ മുഖം ഇരുണ്ടു. ഒന്‍പതരയ്ക്ക് ക്ലാസ്സ്‌ തുടങ്ങുകയാണെങ്കില്‍ അവന്‍ വീട്ടില്‍ നിന്നും ഏട്ടു മണിക്ക് പോകും. ഏട്ടരയ്ക്ക് ആണ് പള്ളിയില്‍ കുര്‍ബാന എങ്കില്‍ ഏഴു മണിക്ക് പോകും. ഒരു മണിയുടെ സിനിമയ്ക്ക്‌ പന്ത്രണ്ടു മണിക്ക് പോകും. എവിടെയും നേരെത്തെ എത്തുക. പുറപ്പെടുന്ന സ്ഥലത്ത് നിന്നും ഒരു മിനിറ്റ് പോലും ചുറ്റിത്തിരിയാന്‍ അവന്‍ തയ്യാറല്ല. അങ്ങനെയുള്ള അവന്‍ ഒരു മണി വരെ കാത്തിരിക്കണം. അതിലേറെ ചമ്മല്‍ അവന് എന്‍റെ മുഖത്തു നോക്കുമ്പോള്‍ ഉണ്ട്. ഞാന്‍ അടച്ചിട്ട ഒരു കടയുടെ മുന്‍പില്‍ കുന്തം വിഴുങ്ങിയ പോലെ നിന്നു. മുഖത്തു ഒരു ഭാവവും ഇല്ല. എന്തെങ്കിലും ഒരു ഭാവം പിടി കിട്ടിയാല്‍ അവന്‍ അതില്‍ പിടിച്ചു തൂങ്ങും. അതുകൊണ്ടു അമ്മയ്ക്ക് വിശക്കുന്നില്ലേ, കുടിക്കാന്‍ വേണോ എവിടെയെങ്കിലും ഇരിക്കണോ എന്നൊക്കെ ഇടയ്ക്കിടെ വന്നു ചോദിക്കാന്‍ തുടങ്ങി. ഞാന്‍ വെള്ളം കുടിക്കാന്‍ പോലും തയ്യാറല്ല. അവന്‍ ഒരു പാഠം പഠിക്കട്ടെ എന്ന ചിന്ത മനസ്സില്‍ ആഴത്തില്‍ അതിനകം വേരോടി കഴിഞ്ഞിരുന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt;മോന്‍ വിശപ്പ്‌ കൊണ്ടായിരിക്കണം വീണ്ടും വന്നു അമ്മയ്ക്ക് എന്തെങ്കിലും വാങ്ങി തരട്ടെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് വേണ്ട നീ കഴിക്കു. ഞാന്‍ പോകാതെ എന്തായാലും അവന്‍ കഴിക്കില്ല. വിശപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കണം അവന്‍ കൈയില്‍ ഉണ്ടായിരുന്ന നാലഞ്ചു ബബിള്‍ഗം ഒന്നിച്ചു വായിലേക്കിട്ടു. മുഖത്തേക്ക് പടര്‍ന്ന ഒരു ചിരി ഞാന്‍ അമര്‍ത്തി പിടിച്ചു. അതിനിടയില്‍ രണ്ട്  പോലീസുകാര്‍   വന്നു പോക്കറ്റടിക്കാര്‍ ഉണ്ട് സൂക്ഷിക്കണം എന്ന് എന്നോട് പറഞ്ഞു. ഞാന്‍ തലയാട്ടിയപ്പോള്‍ എന്‍റെ അപ്പുറം നിലത്തു ഇരിക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ സമീപിച്ചു പോലീസുകാര്‍ ഇതുതന്നെ പറഞ്ഞു. പോലീസുകാരുടെ ശുഷ്കാന്തി കണ്ടു അയാളുടെ മുഖത്ത് ഒരു ചെറു ചിരി വിടര്‍ന്നു. ഉടനെ പോലീസിന്‍റെ കൂര്‍മ്മ  ബുദ്ധി ഉണര്‍ന്നു. അയാള്‍ ആണ് പോക്കറ്റടികാരന്‍ എന്ന മട്ടിലായി പിന്നെ പോലീസിന്‍റെ ചോദ്യം ചെയ്യല്‍. &lt;br /&gt; &lt;br /&gt; &lt;br /&gt;ഞാന്‍ നില്‍ക്കുന്നതിന് അപ്പുറം ഒരു ചെറുപ്പക്കാരന്‍ ഓം ലറ്റ് ഉണ്ടാക്കി കൊണ്ടിരുന്നു. അതിന്‍റെ ഹൃദ്യമായ ഗന്ധം മാത്രമാണ് അവിടെ നില്‍ക്കുന്നതിന്റെ വിരസത ഒരല്‍പമെങ്കിലും അകറ്റിയത്. ഒരു മേശ. ഒരു ഗ്യാസ് അടുപ്പ്. കുറെ മുട്ടകള്‍.  പിന്നെ നാല് വലിയ സ്റ്റീല്‍ ഗ്ലാസ്സുകള്‍. തീ കത്തിച്ചു കഴിഞ്ഞാല്‍ ദോശ ചട്ടിയിലേക്ക് ഒരു ഗ്ലാസില്‍ നിന്നും എണ്ണ പകരും. പിന്നെ ഒരു ഗ്ലാസ്സിലേക്ക്‌ മുട്ട പൊട്ടിച്ചു ഒഴിക്കും. മറ്റു ഗ്ലാസുകളില്‍ അരിഞ്ഞ സവാള, ഉപ്പ്‌. എല്ലാം കൂടി അടിച്ചു ദോശ കല്ലില്‍ ഒഴിക്കുമ്പോള്‍ പടരുന്ന ഗന്ധം ബസ്‌ കിട്ടാതെ എല്ലാ നിരാശയും മറി കടക്കുന്നതായിരുന്നു. ഇടയ്ക്കു ചിലര്‍ ഓം ലെറ്റിനു പിറകെ ബ്രെഡ്‌ കൂടി ഓര്‍ഡര്‍ ചെയ്യും. അപ്പോള്‍ ഓം ലെറ്റിനു മീതേ രണ്ട് ബ്രെഡ്‌ വെയ്ക്കും. പിന്നീട് അതു ഒരു സ്റ്റീല്‍ പാത്രം കൊണ്ട് മൂടി അമര്‍ത്തി പിടിക്കും. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ സ്റ്റീല്‍  മൂടിയിലേക്കു എല്ലാം കൂടി മറിച്ചിടും. ഇപ്പോള്‍ കാഴ്ചയില്‍ ബ്രെഡ്‌ താഴെയും അതിനെ മൂടി കൊണ്ട് ഓം ലെറ്റ്‌ മുകളിലും. അതും നല്ലൊരു കാഴ്ച ആയിരുന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇതിനിടയില്‍ മോന്‍  എന്‍റെ മുഖത്തെ ഭാവം പിടിച്ചെടുത്തു. അമ്മേ, ഞാന്‍ ഒരു പാഠം പഠിക്കട്ടെ എന്നല്ലേ അമ്മ മനസ്സില്‍ വിചാരിക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു സംശയം എന്താ, ഇന്ന് രാത്രി വീട്ടില്‍ നിന്നു രാവിലെ വന്നാല്‍ മതിയായിരുന്നില്ലേ, കോഴിക്കോട് പഴയതു പോലെയല്ല ബസ് സ്റാന്റ്റ് എന്ന് ഞാന്‍ പറഞ്ഞില്ലേ എന്ന് ചോദിച്ചു. ഞാന്‍ പാഠം ഒന്നും പഠിച്ചിട്ടില്ല. എന്‍റെ സ്കൂളില്‍ പഠിച്ച ഫ്രണ്ട് ഉണ്ട്. എനിക്ക് അവരുടെ കൂടെ ഇവിടെ വേണമെങ്കില്‍ കറങ്ങി നടക്കാം. പക്ഷേ അമ്മ ഉള്ളതാണ് എന്‍റെ പ്രശ്നം, അമ്മയെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ പറ്റുന്നില്ല എന്നറിയിച്ചു. ഞാന്‍ പറഞ്ഞു-മിഥു മോനെ, നീ ഇല്ലെങ്കിലും ഞാന്‍ ഇവിടെ ഇങ്ങനെ തന്നെ നില്‍ക്കും. ബസ്സ്‌ വരുമ്പോള്‍ കയറിയും പോകും. വയനാട്ടിലും എത്തും. അതുകൊണ്ടു നീ കൂട്ടുകാരുടെ കൂടെ പോയിരുന്നോളൂ എന്ന്. പക്ഷേ ഒരു മോന്റെ കടമ ഉണ്ടല്ലോ എന്ന് അവന്‍റെ മറുപടി.&lt;br /&gt; &lt;br /&gt; &lt;br /&gt;അതിനിടെ ഓം ലെറ്റ് ഉണ്ടാക്കുന്നയാള്‍  ചാറ്റല്‍ മഴയെ തുടര്‍ന്ന് കടയുടെ വരാന്തയിലേക്ക്‌ അടുക്കള മാറ്റിയിരുന്നു. അയാളുടെ രണ്ട് ഭാഗത്തും ഓരോ  കസേരകള്‍ ഒഴിഞ്ഞു കിടന്നു. നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ ലാല്‍ ഒരു കസേരയില്‍ ഇരിക്കാന്‍ വേണ്ടി കാണിച്ച പരാക്രമങ്ങള്‍ എന്‍റെ ഉള്ളിലും പൊന്തി വന്നു. എങ്ങനെയും ഒന്ന് ഇരുന്നെ മതിയാവൂ. ഞാന്‍  കസേരയിലേക്ക് നോക്കുന്നത് കണ്ട മോന്‍ അമ്മ പോയി അയാളുടെ അടുത്തിരിക്കുന്ന കസേരയില്‍ കുറച്ചു നേരം ഇരിക്ക് എന്ന് നിര്‍ദ്ദേശിച്ചു. അതിന് മുന്‍പ് അയാള്‍ അവിടെ ഇരുന്ന രണ്ട് പേരെ അയാളുടെ പണി നടക്കില്ല എന്ന് കാരണം പറഞ്ഞു കസേരയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു വിട്ടതിനു ഞാന്‍ സാക്ഷിയാണ്. അതുകൊണ്ടു ഞാന്‍ മടിച്ചു അങ്ങനെ തന്നെ നിന്നു. അതും  ഒഴിഞ്ഞ കസേര. അത്‌ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. അയാള്‍ അതിനിടെ ചായക്കടയുടെ ഉള്ളിലേക്ക് കയറി പോയപ്പോള്‍ ഒരു മിനിറ്റ് എങ്കില്‍ ഒരു മിനിറ്റ് ഒന്ന് ഇരിക്കണം എന്ന തീരുമാനത്തോടെ ഞാന്‍ ഒരു കസേരയില്‍ ചെന്നിരുന്നു. കൃത്യം ഒരു മിനുട്ടിനുള്ളില്‍ അയാള്‍ മടങ്ങി വന്നു. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു കസേര ഒഴിവാക്കി കൊടുത്തപ്പോള്‍ അയാള്‍ കാരുണ്യത്തോടെ പറഞ്ഞു- എഴുനെല്‍ക്കണ്ട. ബസ്‌ വരുന്നത്‌ വരെ നിങ്ങള്‍ അവിടെ ഇരുന്നോളൂ. ഒരു ഇരിപ്പടത്തിന്റെ വില മനസ്സിലാക്കിയ നിമിഷങ്ങള്‍ ആയിരുന്നു അത്. അതിനിടെ വീണ്ടും മഴ ശക്തിയാര്‍ജ്ജിച്ചപ്പോള്‍ വഴിയെ പോകുന്നവരെ ഒക്കെ നോക്കി അയാള്‍ വിളിച്ചു- ചേട്ടാ, മഴ കൊള്ളണ്ട, ഓം ലറ്റ് ഉണ്ട്. പൊറോട്ടയും ബീഫും ഉണ്ട്. മഴയ്ക്കുള്ള അയാളുടെ പ്രതിവിധി അതായിരുന്നു. അതിനിടെ എന്നോട് പറഞ്ഞു എന്‍റെ ഈ തിരക്കൊന്നും കണ്ടു ഒന്നും തോന്നണ്ട, രാത്രി ഒരു മണി വരെയേ ഈ തിരക്കുള്ളൂ. അതുകഴിഞ്ഞാല്‍ ഇവിടെയും ആരുമില്ലാതെ ആവും. അതിനിടെ ഞങ്ങള്‍ക്ക് പോകാനുള്ള ബസ്‌ വന്നു. ഇരിക്കാന്‍ കസേര തന്ന അയാളോട് യാത്ര പറഞ്ഞു ഞാന്‍ ബസ്സില്‍ കയറി. &lt;br /&gt; &lt;br /&gt; &lt;br /&gt;ബസ്സില്‍ കയറിയപ്പോള്‍ മോന്‍ പറഞ്ഞു-വല്ലാതെ ഉറക്കം വരുന്നു. അമ്മ ഉറങ്ങണ്ട. നമ്മള്‍ രണ്ടാളും ഉറങ്ങി പോയാല്‍ വയനാട്ടില്‍ എത്തിയാല്‍ അറിയില്ല. വേറെ എവെടെങ്കിലും പോയി ഇറങ്ങേണ്ടി  വരുമെന്ന്. ഞാന്‍ അവനോടു പറഞ്ഞു- ഞാനും ഉറങ്ങും നീയും ഉറങ്ങും. നമ്മുടെ നാട് എത്തിയാല്‍ എന്തായാലും ഉണരും. എത്രയോ രാത്രികളില്‍ ഞാന്‍ വയനാട്ടില്‍ പോയിട്ടുണ്ട്. ബസില്‍ ഇരുന്നു ഉറങ്ങിയിട്ടുണ്ട്. പക്ഷേ വയനാട്ടിന്റെ കവാടമായ ലക്കിടിയിലേക്ക് ബസ്‌ പ്രവേശിച്ചാല്‍ ആ നിമിഷം ഉണരും. ഒരിക്കലും വേറെ ഒരിടത്തും ബസ് മാറി ഇറങ്ങിയിട്ടില്ല.  നാട് അങ്ങനെയാണ്-പകല്‍ ആയാലും കൂരാക്കൂരിട്ട് ആയാലും നാടിന്റെ മണം, മണ്ണിന്റെ മണം നമ്മുടെ ഹൃദയത്തെ പിടിച്ചടക്കും. ആ ഓംലറ്റിന്റെ ഹൃദ്യമായ ഗന്ധം പോലെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-97505369801098703?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/97505369801098703/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=97505369801098703' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/97505369801098703'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/97505369801098703'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/04/blog-post_30.html' title='രാത്രിയുടെ ഹൃദയത്തില്‍ നിന്നും....'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-zou250L2sLc/TbrJS36wjLI/AAAAAAAAAQE/BMQsmXrG4Q0/s72-c/mary%2Blilly.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-8884470024759735959</id><published>2011-04-12T03:32:00.002+10:00</published><updated>2011-04-12T03:38:16.190+10:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>മനുഷ്യന് വിലയുള്ള കാലം</title><content type='html'>ഞങ്ങളുടെ നാട്ടില്‍  ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഉണ്ട്. പാര്‍ട്ടിക്കാരന്‍. പക്ഷേ ആള്‍ മഹാഭക്തനാണ്. രാവിലെയും വൈകിട്ടും പള്ളിയില്‍ പോകുന്നത് കാണാം. പള്ളി കമ്മിറ്റിയില്‍ ഉണ്ട്.  പേര് വില്‍‌സണ്‍.   അത്യാവശ്യം നാട്ടില്‍ നടക്കുന്ന കാര്യങ്ങളുടെ മുന്‍പന്തിയില്‍ ഉണ്ടാവും. തനിക്കു എന്തെങ്കിലും ഗുണം കിട്ടുന്ന കാര്യങ്ങള്‍ ആയിരിക്കും അതൊക്കെ എന്ന് പുറത്തു സംസാരം ഉള്ളത് അസൂയക്കാര്‍ വല്ലതും പറയുന്നതായിരിക്കാം എന്ന് വിചാരിക്കാം. എന്നാലും വില്‍സേട്ടനെ  ഞങ്ങള്‍ക്ക്  നല്ല പരിചയം ഉള്ളത്  വീട്ടിലേക്കു വരുന്ന കല്യാണാലോചനകള്‍ സ്ഥിരമായി മുടക്കിയിരുന്ന ഒരാള്‍ എന്ന നിലയില്‍ ആണ്. ഞങ്ങളുടെ മാത്രമല്ല നാട്ടിലെ ഒട്ടുമിക്ക ആളുകള്‍ക്കും ഇതേ ഉപകാരം അദ്ദേഹം ചെയ്തു കൊടുത്തിരുന്നു.&lt;br /&gt; &lt;br /&gt; &lt;br /&gt; വീട്ടില്‍ നിന്നാരും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി പിടിക്കാന്‍ പോകാതിരുന്നതിനാല്‍ വില്‍സേട്ടന്  ഞങ്ങളുടെ വീട്ടുകാര്‍ ആര്‍ക്കു വോട്ട് ചെയ്യും എന്നൊരു ഊഹവും ഇല്ല. വില്‍സേട്ടന് മാത്രമല്ല, ആ നാട്ടിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും  അക്കാര്യം അറിയില്ല. വോട്ട് ചോദിക്കാന്‍ വരുന്ന എല്ലാ പാര്‍ട്ടിക്കാരും വീട്ടിലേക്കു സംശയത്തോടെയാണ് അതുകൊണ്ടുതന്നെ വരിക. അമ്മയോട് അല്ലെങ്കില്‍ അപ്പച്ചനോട് ചേടത്തീ, ചേട്ടാ ഞങ്ങള്‍ക്കല്ലേ വോട്ട് എന്ന് ചോദിക്കും. അമ്മ ഒരു ചിരിയോടെ തലയാട്ടും. അപ്പച്ചന്‍ ചിലപ്പോള്‍ ഞങ്ങളുടെ  നാട്ടിലെ  എന്തെങ്കിലും പ്രശ്നങ്ങള്‍ ഉന്നയിക്കും,  ആര് ഭരിച്ചിട്ടെന്താ വഴി നന്നാക്കിയില്ല, പഞ്ചായത്തില്‍ നിന്നും തോട്  കെട്ടിയില്ല, സ്ഥലമൊക്കെ തോട് കൊണ്ടു പോകുന്നു ഇത്യാദി ചെറിയ ചെറിയ പ്രശ്നങ്ങള്‍. &lt;br /&gt; &lt;br /&gt; &lt;br /&gt;എങ്കിലും അപ്പച്ചന് ഏറെ ഇഷ്ടപ്പെട്ട വിഷയം രാഷ്ട്രീയം തന്നെയായിരുന്നു.   നേരം വെളുക്കുമ്പോള്‍ ചായ പോലെ തന്നെ അപ്പച്ചന് പ്രിയപ്പെട്ടതായിരുന്നു റേഡിയോയിലെ വാര്‍ത്തകള്‍. എല്ലാ വാര്‍ത്തയും വള്ളിപ്പുള്ളി വിടാതെ കേള്‍ക്കും. അതുപോലെ തന്നെ കുത്തിയിരുന്നു പത്രം എഡിറ്റോറിയല്‍ പേജ് ഉള്‍പെടെ വായിക്കും. ടി വി വന്നപ്പോഴും വാര്‍ത്ത കഴിഞ്ഞേ വേറെന്തും ഉണ്ടായിരുന്നുള്ളൂ. റേഡിയോയുമായി അപ്പച്ചന്‍ ഞങ്ങളുടെ കൂടെ അടുക്കളയില്‍ വന്നിരിക്കും. എന്നിട്ട് ഒരക്ഷരം സംസാരിക്കാന്‍ വിടില്ല, മിണ്ടല്ലെ, വാര്‍ത്ത കേള്‍ക്കട്ടെ എന്ന് എന്നെയും ഷേര്‍ളിയെയുമൊക്കെ ശാസിക്കും. അമ്മ ചോദിക്കും, നിങ്ങള്‍ക്ക് അകത്തിരുന്നു വാര്‍ത്ത കേട്ടാല്‍ പോരെ, ഇവിടെ എല്ലാവരും പണി എടുക്കുന്നത് കണ്ടില്ലേ, എന്തായാലും ഒന്നോ രണ്ടോ വാക്ക് തമ്മില്‍     പറയാതെ പറ്റില്ലല്ലോ എന്ന്.  പക്ഷേ അത്ര പോലും വീട്ടില്‍ ഉള്ളപ്പോള്‍ ഞങ്ങളെ വിട്ടുപിരിയാന്‍ അപ്പച്ചന് ഇഷ്ടമുണ്ടായിരുന്നില്ല. അതുപോലെ ഓരോ കാലത്ത് നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളും എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും അപ്പച്ചന് നല്ലതുപോലെ ഓര്‍മ്മയുണ്ടായിരുന്നു. പല രാഷ്ട്രീയ  സംഭവ വികാസങ്ങളും അപ്പച്ചന്‍ പറഞ്ഞു കേട്ട ഓര്‍മ്മ ഇപ്പോഴും എന്നില്‍ ഉണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും  തങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന് പുറത്തു പറയാന്‍ അപ്പച്ചന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. അമ്മയും അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴും ആര്‍ക്കു വോട്ട് ചെയ്യണം എന്നൊന്നും അപ്പച്ചനോ അമ്മയോ നിര്‍ദ്ദേശിച്ചിട്ടില്ല. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിച്ചിട്ടുമില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;മറന്നു പോയി, നമ്മുടെ കഥാനായകന്‍ വില്‍സേട്ടന്‍ വഴിവക്കില്‍ തന്നെ നില്‍ക്കുകയാണ്.  വില്‍സേട്ടന്   സ്നേഹം പാര്‍ട്ടിക്കാരോട് ആണ്. അല്ലാത്തവരെ എത്ര ദ്രോഹിക്കാനും യാതൊരു മടിയുമില്ല. പാര്‍ട്ടിക്കാര്‍ ആണോ വില്‍സേട്ടന്‍  സ്നേഹം വാരിക്കോരി കൊടുക്കും. ഞങ്ങളുടെ വീട്ടില്‍ നിന്നും ഇടവഴി കടന്നു നേരെ റോഡിലേക്ക് കയറിയാല്‍ തൊട്ടു മുന്‍പില്‍ വില്‍സേട്ടന്‍റെ  വീടാണ്. ആള്‍ വീടിനു പുറത്തോ റോഡിലോ ഒക്കെയായി സാദാ സമയവും നമ്മുടെ കണ്മുമ്പില്‍ ഇങ്ങനെ തത്തി കളിച്ചു കൊണ്ടിരിക്കും. ഞങ്ങളെ കാണുമ്പോള്‍ പെട്ടെന്ന് മുഖം വെട്ടിക്കും. എന്നിട്ട് കഴുത്ത്‌ ഉളുക്കിയവരെ പോലെ ഒരു ഭാഗത്തേക്ക് തല തിരിച്ചു കടന്നു പോകും.  റോഡില്‍ ഒരേ ദിശയില്‍ അഭിമുഖമായി നടന്നു വരികയാണെങ്കില്‍ വില്‍സേട്ടന്‍  ഞങ്ങള്‍ നടന്നു പോകുന്ന ഭാഗത്തിന് എതിര്‍ഭാഗത്തേക്ക് വഴി മാറി പോകും. അത്രയും വെറുപ്പ്‌. അത്രയും അകല്‍ച്ച. അതിനു പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. അസൂയ കൊണ്ടാണ് മുഖം തിരിച്ചു പോകുന്നത് എന്നും ചിലപ്പോള്‍ ഞങ്ങളുടെ അയല്‍ക്കാര്‍ കളിയാക്കി പറയാറുണ്ട്‌.  ആരും   നന്നാവുന്നത്  വില്‍സേട്ടന് കണ്ടു കൂടത്രെ. ഞങ്ങളോട് മാത്രമല്ല പാര്‍ട്ടിക്കാര്‍ അല്ലാത്ത എല്ലാവരോടും വില്‍സേട്ടന്‍ ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്.   &lt;br /&gt; &lt;br /&gt; &lt;br /&gt;പിന്നീടൊരു സുപ്രഭാതത്തില്‍ കാണാം വില്‍സേട്ടന്‍ ഞങ്ങള്‍ നടന്നു പോകുന്ന വഴിയില്‍ അപ്പുറത്തെ ഭാഗത്ത് ആണെങ്കില്‍ റോഡ്‌ ക്രോസ് ചെയ്തു ഞങ്ങളുടെ നേരെ വരും. അല്ലെങ്കില്‍ വീട്ടിനു മുമ്പില്‍ നിന്നും വെളുക്കെ ചിരിക്കും. രാവിലെ അനുജന്‍ ജോസ് ആണ് ആദ്യം പുറത്തിറങ്ങുക. അതുകൊണ്ടു വില്‍സേട്ടന്‍റെ വേഷ പകര്‍ച്ച ആദ്യം കാണാനുള്ള ഭാഗ്യം മിക്കവാറും അവനാണ് കിട്ടുക. അവന്‍ വീട്ടില്‍ വന്നു വില്‍സേട്ടന്‍  ചിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇലക്ഷന്‍ പ്രഖ്യാപിച്ചോ എന്ന് ഞങ്ങളോട് സംശയം ചോദിക്കും. അതേ, ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി വില്‍സേട്ടന്‍റെ സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടുന്ന ദിവസങ്ങളാണ് കടന്നു വരാന്‍ പോകുന്നത്. ലില്ലി, എങ്ങോട്ടാണ് പോകുന്നത്, പോസ്റ്റ്‌ ഓഫീസിലേക്ക് ആണോ? കല്പറ്റയിലെക്കാണോ, നമ്മുടെ റോഡ്‌ ഇത്തവണ നന്നാക്കും കേട്ടോ, തോടിനു മതില്‍ കെട്ടുന്ന കാര്യം പഞ്ചായത്ത്‌ മെമ്പറോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്, നല്ല വെയില്‍ ഉണ്ടല്ലോ, ഈ വെയിലത്ത് എങ്ങോട്ടാ പോകുന്നത്....അതേ സ്നേഹവും കരുതലും   വില്‍സേട്ടനില്‍ നിന്നും അണപൊട്ടി ഒഴുകുകയാണ്. &lt;br /&gt; &lt;br /&gt; &lt;br /&gt;വില്‍സേട്ടന്‍റെ കുറച്ചു  സ്ഥലം ഞങ്ങളുടെ വീട്ടിനു അടുത്തുണ്ട്. അയാളുടെ പശു  തൊഴുത്ത് അവിടെയായതിനാല്‍ മിക്കവാറും അങ്ങോട്ട്‌  വരും. സാധാരണ കണ്ടാലും മുഖം കൂര്‍പ്പിച്ചു മിണ്ടാതെ പോവുകയാണ് പതിവ്. തെരഞ്ഞെടുപ്പു അടുത്താല്‍  അവിടെ നിന്നും അമ്മയെ ഒരു വിളിയുണ്ട്- ചേടത്തീ, ചോറും കറിയുമൊക്കെ ആയോ, നമുക്ക്  വേലി ശരിക്കൊന്നു കെട്ടണം, അല്ലെങ്കില്‍ ഈ പശുക്കള്‍ നിങ്ങളുടെ വാഴയൊക്കെ തിന്നും. ചേടത്തീ ഇത്തവണ കുടുംബ പ്രാര്‍ത്ഥന നിങ്ങളുടെ വീട്ടില്‍ വെക്കട്ടെ, എന്തെങ്കിലും പ്രശ്നമുണ്ടോ, അതോ അടുത്ത തവണയിലേക്ക് മാറ്റിയാല്‍ മതിയോ, ഷേര്‍ളി വരാറില്ലേ,  അവള്‍ക്കും കുട്ടിക്കും ഭര്‍ത്താവിനും ഒക്കെ സുഖമല്ലേ, ലില്ലിയുടെ കുട്ടികള്‍ എന്‍  എസ് എസില്‍ ആണ് പഠിക്കുന്നത് അല്ലേ, അവിടെ ഫീസ്‌ എത്രയാവും, മഴ ഇത്തവണ നേരത്തെ ഉണ്ടാവും എന്നാണ് തോന്നുന്നത്. ഈ തോട് ഇനി ഇതുപോലെ ഇട്ടാല്‍ ശരിയാവില്ല. ഇത്തവണ നമുക്ക് പഞ്ചായത്തില്‍ പറഞ്ഞു ഇതങ്ങു കെട്ടിക്കണം.  ഇങ്ങനെ തുടങ്ങി അഞ്ചു വര്‍ഷത്തെ വിശേഷങ്ങള്‍ തിരക്കാനും കാലിക പ്രസക്തിയുള്ള  വിഷയങ്ങളിലേക്ക്  ശ്രദ്ധ തിരിക്കാനും  വില്‍സേട്ടന്‍ മുതിരും. &lt;br /&gt; &lt;br /&gt; &lt;br /&gt;വോട്ടെടുപ്പ് ദിനം വരെ വില്‍സേട്ടന്‍റെ ഈ സ്നേഹവും വിശേഷം തിരക്കുകളും  തുടരും.  അതുകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചാല്‍  ലില്ലീ അല്ലെങ്കില്‍ ജോസേ നമ്മുടെ പാര്‍ട്ടി ജയിച്ചു എന്ന് പറയും. ഇല്ലെങ്കില്‍ പിന്നെ കുറെ ദിവസത്തേക്ക് വില്‍സേട്ടനെ പുറംലോകം കാണില്ല. വില്‍സേട്ടന്‍റെ വീടെത്തുമ്പോള്‍ എതിര്‍ പാര്‍ട്ടിക്കാരുടെ ഘോഷയാത്രയില്‍ നിന്നും ഉച്ചത്തില്‍ മുദ്രാവാക്യം വിളി ഉയരും. ചില കുരുത്തം കെട്ട കുട്ടികള്‍ പടക്കം പൊട്ടിക്കും. &lt;br /&gt; &lt;br /&gt; &lt;br /&gt;പിന്നീട് നമ്മള്‍ വില്‍സേട്ടനെ കണ്ടാല്‍ തല വടക്കുനോക്കി യന്ത്രം പോലെ ആയി കഴിഞ്ഞിരിക്കും. വീണ്ടും അതു തിരിയാന്‍ അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണം. അതേ, ഓരോ നാട്ടിലും ഇതുപോലെയുള്ള വില്‍സേട്ടന്മാര്‍ ഉണ്ടായിരിക്കാം.  തെരഞ്ഞെടുപ്പു കാലമാണ് നമ്മുടെ നാട്ടില്‍  ജനങ്ങള്‍ക്ക്‌ വിലയുള്ള കാലം.  നമ്മുടെ ആവശ്യങ്ങള്‍ക്കും ജീവനും വിലകല്പിക്കുന്ന കാലം. ഇപ്പോള്‍ നമ്മുടെ ഒരു ചിരിക്ക്...സൗഹൃദത്തിനു ഒക്കെ വിലയുണ്ട്‌. ഈ മാസം പതിമൂന്നു കഴിഞ്ഞാല്‍ നമ്മളൊക്കെ പഴയതു പോലെ വിലയില്ലാത്ത ജന്മങ്ങള്‍ ആയി തീരാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-8884470024759735959?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/8884470024759735959/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=8884470024759735959' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/8884470024759735959'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/8884470024759735959'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/04/blog-post_12.html' title='മനുഷ്യന് വിലയുള്ള കാലം'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-9179765808558752155</id><published>2011-04-09T14:44:00.001+10:00</published><updated>2011-04-09T15:05:37.675+10:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>വി എസ് ആണ് താരം</title><content type='html'>ഈ തെരഞ്ഞെടുപ്പിലെ താരം ആരാണെന്ന് ചോദിച്ചാല്‍ കോഴിക്കോട് പി വി ഗംഗാധരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്ന   ജയറാമോ ജഗദീഷോ മീരാ ജാസ്മിനോ അല്ല. സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ ആണ് താരം.&lt;br /&gt; &lt;br /&gt; സോണിയാ ഗാന്ധി സാധാരണ കേരളത്തില്‍ എത്തുമ്പോള്‍ കാണുന്നത് ജനസമുദ്രമാണ്. ഇക്കുറി ആയമ്മയ്ക്ക്‌ ഒഴിഞ്ഞ കസേരകള്‍ നോക്കി പ്രസംഗിക്കേണ്ടി വന്നതില്‍  എ ഐ സി സി വിശദീകരണം തേടിയിട്ടുണ്ടത്രേ. ആളൊഴിഞ്ഞ കസേര നോക്കി പ്രസംഗിക്കേണ്ടി വന്ന കലിപ്പില്‍ സോണിയാജി പോകുന്ന പോക്കില്‍ കെ പി സി സിക്കിട്ട് ഒരു താങ്ങും കൊടുത്തു- എല്ലാവരും എല്‍ ഡി എഫിന് വോട്ട് ചെയ്തു വിജയിപ്പിക്കാന്‍  ആഹ്വാനം ചെയ്തു കളഞ്ഞു. നോക്കണേ, വി എസും തോമസ്‌ ഐസക് അച്ചായനും പിണറായി സഖാവുമൊക്കെ സോണിയാജിയുടെ പ്രസംഗത്തിനു മറുപടി പറയാന്‍ കാതോര്‍ത്തു കാതോര്‍ത്ത് പെന്‍സില്‍ കൂര്‍പ്പിച്ചു നില്‍ക്കുമ്പോഴാണ് സോണിയാ മാഡം എല്‍ ഡി എഫിനെ വിജയപ്പിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. കുഞ്ഞൂഞ്ഞും ചെന്നിത്തലയും അന്തോണിച്ചനും ഒന്നുമറിയാതെ ഇനി സോണിയാ മാഡം എല്‍ ഡി എഫുമായി എന്തെങ്കിലും രഹസ്യ ധാരണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയിട്ട്ടുണ്ടോ  എന്നും സംശയം ഇല്ലാതില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതെന്താണ്, അതേ സോണിയാജിയുടെ പ്രസംഗത്തിന്  ആളില്ല, വി എസിന്റെ പ്രസംഗത്തിനു ആളു കൂടുന്നു. അതിനു വയലാര്‍ജി കാരണവും കണ്ടെത്തി കഴിഞ്ഞു. അഡല്‍സ്‌ ഒണ്‍ലി സിനിമയ്‌ക്ക്‌ ആളുകള്‍ കൂടുന്നത്‌ പോലെയാണ്‌ വി.എസ്‌.അച്യുതാനന്ദന്റെ പ്രസംഗത്തിന്‌ ആളുകള്‍ കൂടുന്നതെത്രെ. ഇത്തരം സിനിമകള്‍  കണ്ടു കണ്ടുള്ള പരിചയം കൊണ്ടാണോ വയലാര്‍ജി ഇനി ഇങ്ങനെ പറഞ്ഞത് എന്നറിയില്ല . വയലാര്‍ജി മാത്രമല്ല എ കെ ആന്‍റണി, കുഞ്ഞൂഞ്ഞ്,  കുഞ്ഞാലിക്കുട്ടി, ചെന്നിത്തല, ഹസ്സന്‍,  തലേക്കുന്നില്‍ ഇത്യാദി ആളുകള്‍ക്കും തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ വേറെ വിഷയമൊന്നും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും  കിട്ടിയിട്ടില്ല. പത്മവ്യൂഹത്തില്‍ പണ്ട് അഭിമന്യുവിനെ കുടുക്കിയത് പോലെ വളഞ്ഞു നിന്നു വി എസിനെ ആക്രമിക്കുന്ന ശൈലിയാണ് യു ഡി എഫ് സ്വീകരിച്ചിരിക്കുന്നത്.  ലതികാ സുഭാഷിനെ വെച്ചു ഒരു കളി കളിക്കാന്‍ കോണ്‍ഗ്രസുകാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും  ഒടുവില്‍ അതു ചക്കിനു  വെച്ചത് കൊക്കിനു  കൊണ്ടതുപോലെയായി. യു ഡി എഫുകാരുടെ ഉറക്കം കെടുത്തി കൊണ്ടു അഴിമതി, കല്‍ത്തുറുങ്ക്, ഐസ് ക്രീം, കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടികളുടെ മാനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി വി എസ്  എല്ലാ വേദികളിലും തകര്‍പ്പന്‍ കൈയടി വാങ്ങുക തന്നെ ചെയ്യുന്നുണ്ട്. &lt;br /&gt; &lt;br /&gt; &lt;br /&gt;എന്തൊക്കെ പറഞ്ഞാലും വി എസ് അച്യുതാനന്ദന്‍ ജനങ്ങളുടെ നേതാവാണ്‌. ജനകീയ നേതാവ്. ഇത്രയേറെ ജനപ്രീതി പിടിച്ചു പറ്റിയ ഒരു നേതാവ് കേരളത്തിലെ  സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.  കഴിഞ്ഞ തവണ പെണ്‍ വാണിഭ വിഷയം ഉയര്‍ത്തികാട്ടിയാണ്  അധികാരത്തില്‍ കയറിയത്. വി എസ് ആഗ്രഹിച്ച രീതിയില്‍ അതു മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതിരുന്നത് തീര്‍ച്ചയായും പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വ്യക്തമാണ്. ഒറ്റയ്ക്ക് അങ്ങനെ ഷൈന്‍ ചെയ്യേണ്ട എന്നാണ് പാര്‍ട്ടി ഇക്കഴിഞ്ഞ അഞ്ചു വര്‍ഷവും വി എസിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നത്. പക്ഷേ എന്തു ചെയ്യാം, ജനങ്ങളുടെ സ്നേഹം പിടിച്ചു വാങ്ങാന്‍ കഴിയാത്ത  ഒന്നാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇടവേളയില്‍ ഒരല്പം മങ്ങി നിന്നിരുന്ന വി എസ് ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപ്പിള്ള ജയിലില്‍ ആയതോടെയാണ് വെട്ടി തിളങ്ങാന്‍ തുടങ്ങിയത്. കേരള സംസ്ഥാനം ഉണ്ടായത് മുതല്‍ കേരളത്തില്‍ അഴിമതിയും ഉണ്ട്. കെടുകാര്യസ്ഥതയും ഉണ്ട്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിനെ അഴിമതിയുടെ പേരില്‍ തുറങ്കില്‍ അടയ്ക്കുന്നത് കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ്‌. നേതാക്കള്‍ക്ക് ഒരു നീതി ജനങ്ങള്‍ക്ക്‌ മറ്റൊരു നീതി എന്ന നിലയില്‍ നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥിതിയില്‍ ഒരല്പം ഇളക്കം തട്ടിക്കാന്‍ ഇടമലയാര്‍ കേസിന് പിന്നില്‍ വെച്ചു പിടിച്ച വി എസിന് കഴിഞ്ഞു. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇടമലയാര്‍,  കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ കാണിക്കുന്ന ആവേശം വി എസ് ലാവലിന്‍, ശശി വിഷയത്തില്‍ കാണിക്കുന്നില്ല എന്നൊരു എതിര്‍വാദം വി എസിന് എതിരെ പലഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ലാവ്‌ലിന്‍ വിഷയത്തില്‍ വി എസ് വളരെ വ്യക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അക്കാര്യത്തിലുള്ള തന്‍റെ നിലപാടുകള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.  ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ നടത്തിയ  പരസ്യ പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടുകയും ചെയ്തു. അതുപോലെ ശശിയുടെ കാര്യത്തില്‍ അല്പമെങ്കിലും നടപടി പാര്‍ട്ടി  സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതു അപ്പുറം വി എസിനെ പോലെ ഒരു നേതാവ് പാര്‍ട്ടിയില്‍ ഉള്ളതുകൊണ്ട് തന്നെയായിരിക്കണം. &lt;br /&gt; &lt;br /&gt; &lt;br /&gt;പിണറായി സഖാവ് ഇടയ്ക്കിടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കുന്നത് എല്ലാവരും കൂടിയാണ് ഒരാള്‍ ഒറ്റയ്ക്കല്ല എന്നൊക്കെ പറഞ്ഞു സ്വയം ആശ്വസിക്കുന്നുണ്ടെങ്കിലും വി എസ് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ താരം. ഇടതുപക്ഷത്തോ  വലതു പക്ഷത്തോ ഇത്രയേറെ ആള്‍ക്കൂട്ടത്തെ കൂട്ടുന്ന ഒരു നേതാവ് ഈ തെരഞ്ഞെടുപ്പു കാലത്ത് വേറെ ഉണ്ടായിട്ടില്ല.  പുരുഷന്മാരെ പോലെതന്നെ സ്ത്രീകളും വി എസിനെ കാണാന്‍, വി എസ് പറയുന്നത് കേള്‍ക്കാന്‍ തിങ്ങി കൂടുന്നുണ്ട്.  അതിനര്‍ത്ഥം വി എസിനെ പോലെ ഒരു നേതാവിനെ തങ്ങള്‍ക്കു ഇനിയും വേണം എന്നുതന്നെയാണ്. സിന്ധു ജോയിയെ കൊണ്ടോ ലതികാ സുഭാഷിനെ കൊണ്ടോ സ്ത്രീകളെ യു ഡി എഫിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയില്ല എന്നുതന്നെയാണ്. &lt;br /&gt; &lt;br /&gt; &lt;br /&gt;  കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നത് നേതാക്കളെ ജയിലില്‍ അടയ്ക്കാന്‍ ആണ് വി എസ് അച്യുതാനന്ദന്‍ വോട്ട് ചോദിക്കുന്നത് എന്നാണ്. അതേ, അനീതിക്കെതിരെ പോരാടുന്ന ഒരു  സുരേഷ് ഗോപി സിനിമയിലെ നായകനെ പോലെ വില്ലന്മാരെ എല്ലാം ഒറ്റയ്ക്ക് നേരിടുന്ന ജയിലില്‍ അടയ്ക്കുമെന്ന് പറയാന്‍ കെല്പുള്ള വേറെ ഏതു നേതാവുണ്ട് കേരളത്തില്‍?  പതിവിനു  വിപരീതമായി ഇത്തവണ ഇടതുപക്ഷ മുന്നണി കേരളത്തില്‍ തുടര്‍ ഭരണത്തില്‍ വരികയാണെങ്കില്‍ അതിന്‍റെ മുഴുവന്‍ ക്രഡിറ്റും വി എസ് അച്യുതാനന്ദന് അവകാശപ്പെട്ടതായിരിക്കും. അഴിമതിക്കെതിരെ ഡല്‍ഹിയില്‍ അണ്ണാ ഹസാരെ ഒറ്റയ്ക്ക് പോരാടിയത് പോലെയല്ലേ, വി എസ് ഈ പ്രായത്തിനും അഴിമതിക്കും സമൂഹത്തിലെ ജീര്‍ണ്ണതയ്ക്കും എതിരെ ഒറ്റയ്ക്ക് പോരാടുന്നത് എന്ന് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അത്‌ വോട്ടായി ഇടതുപക്ഷത്തിന്റെ പെട്ടിയില്‍ വീഴാന്‍ സാധ്യത കൂടുതല്‍ ആണ്. ഒടുവില്‍ ജയിച്ചാല്‍ പാര്‍ട്ടി തത്വം പറഞ്ഞു വി എസിനെ പെരുവഴിയില്‍ ഇറക്കി വിടുമോ എന്നതും  കണ്ടുതന്നെ അറിയേണ്ട മറ്റൊരു കാര്യമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-9179765808558752155?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/9179765808558752155/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=9179765808558752155' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/9179765808558752155'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/9179765808558752155'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/04/blog-post_09.html' title='വി എസ് ആണ് താരം'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-4898850306141193495</id><published>2011-04-04T13:50:00.000+10:00</published><updated>2011-04-04T13:52:52.092+10:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ഒരു ചെറുപ്പയര്‍ പായസത്തിന്റെ ഓര്‍മ്മയില്‍</title><content type='html'>രണ്ട് മൂന്ന് ദിവസത്തെ പനിക്ക് ശേഷം ചിക്കന്‍ പോക്സ് പിടി കൂടിയത് കഴിഞ്ഞതിന്റെ മുമ്പിലെ വെള്ളിയാഴ്ചയാണ്. പനി ഉള്ളത്കൊണ്ടാണ് ഡോക്ടറെ കാണാന്‍ പോയത്. മുഖത്തു അപ്പോള്‍ രണ്ട് മൂന്ന് ചെറിയ കുരുക്കള്‍ ഉണ്ടായിരുന്നു. അതുകണ്ട് ഡോക്ടര്‍ പറഞ്ഞു ഇത് മുഖക്കുരു പോലെയുണ്ട്, വേറെ എവിടെയെങ്കിലും ഇതുപോലെ കുരുക്കള്‍ ഉണ്ടോ, കൈത്തണ്ടയില്‍ അതുപോലെയൊന്നു കണ്ടപ്പോള്‍ ഡോക്ടര്‍ ഉറപ്പിച്ചു, ചിക്കന്‍ പോക്സ് തന്നെ, മരുന്ന് തരാം, മാറിയിട്ട് കുളിച്ചാല്‍ മതി. കുളി കഴിഞ്ഞു  ഓട്ടോ വീട്ടിലേക്കു വിളിച്ചു വരുത്തി നേരെ അതില്‍ കയറി പോയത് കൊണ്ടായിരിക്കണം എന്‍റെ തലമുടിയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.  ഇന്ന് കുളിച്ചു അല്ലേ, എന്തായാലും ഇനി ഇത് മാറിയിട്ട് കുളിച്ചാല്‍ മതി എന്ന് ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു. കുട്ടികളെ അസുഖം വന്നാല്‍ ഈ ഡോക്ടറുടെ അടുത്താണ് കൊണ്ടു പോവുക. നല്ല കൈപുണ്യം ഉള്ള ഡോക്ടര്‍ ആണ്. പെട്ടെന്ന് അസുഖം മാറും. വീട്ടില്‍ പോയി കാണുന്നതിനാല്‍ മരുന്നും അവിടെ നിന്നു തന്നെ കിട്ടും. വില അല്പം കൂടുതല്‍ ആണെങ്കിലും. എനിക്കും ഒരാഴ്ചത്തെ മരുന്ന് എടുത്തു മുമ്പില്‍ വെച്ചു ഡോക്ടര്‍ പറഞ്ഞു, ഈ മരുന്നിനു വില അല്പം കൂടുതല്‍ ആണ്, അഞ്ഞൂറ് രൂപ. എന്‍റെ ബാഗില്‍ ഭാഗ്യത്തിന് അത്രയും പണം ഉണ്ടായിരുന്നു. പനിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു, ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ എന്ന്. എനിക്ക് ആദ്യമായാണ്‌ ചിക്കന്‍ പോക്സ് വരുന്നത്‌. പക്ഷേ ഡോക്ടറുടെ മരുന്ന് ചിക്കന്‍ പോക്സിന്റെ ഒരു അസ്വസ്ഥതയും എനിക്ക് തന്നില്ല. ദൈവം ഡോക്ടറുടെ രൂപത്തിലാണ് വന്നത് എന്ന് മാത്രം.&lt;br /&gt; &lt;br /&gt; &lt;br /&gt;അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഞാന്‍ അമ്മയെയും ഷേര്‍ളിയെയും വിളിച്ചു, രണ്ട് പേരും പറഞ്ഞു വയനാട്ടിലേക്ക് വേഗം വരാന്‍. ഒറ്റയ്ക്ക് അവിടെ നില്‍ക്കണ്ട എന്ന്. തലേന്ന് പനി ആണെന്ന് പറഞ്ഞപ്പോള്‍ മോനും അതു തന്നെ പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ തീരുമാനിച്ചു, ചിക്കന്‍ പോക്സ് ആണെങ്കിലും ഒറ്റയ്ക്ക് അതിനെ നേരിടാം എന്ന്. ഞാന്‍ വരുന്നില്ല കൊച്ചിയില്‍ തന്നെ നിന്നോളാം എന്ന് പറഞ്ഞപ്പോള്‍ അമ്മയും ഷേര്‍ളിയും പിന്നെ നിര്‍ബന്ധിച്ചില്ല. ഞാന്‍ അങ്ങനെയാണ്. ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും മാറാന്‍ പ്രയാസം ആണ്. മനുഷ്യര്‍ അല്ല ആന പിടിച്ചു വലിച്ചാലും എന്‍റെ തീരുമാനം ഞാന്‍ മാറ്റില്ല. അത് എല്ലാവര്‍ക്കും അറിയുന്നതിനാല്‍ വീട്ടുകാരോ മക്കളോ ഒരു കാര്യത്തിനും എന്നെ നിര്‍ബന്ധിക്കാറില്ല. എന്നാലും അമ്മയും ഷേര്‍ളിയും ഓരോ നിര്‍ദ്ദേശങ്ങള്‍ തരാന്‍ മറന്നില്ല.  ഭക്ഷണം ഉപ്പിലാത്ത കഞ്ഞിയും ചെറുപയറും ചുട്ട പപ്പടവും മതി എന്ന് പറഞ്ഞു. ഇടയ്ക്ക് ഞാന്‍ ഗ്യാസ് അടുപ്പിനു മുകളില്‍ കത്തിയില്‍ കോര്‍ത്തു പപ്പടം ചുട്ടെടുക്കാറുണ്ട്. അപ്പോള്‍ പപ്പടം ചുടുന്ന കാര്യത്തില്‍ പ്രശ്നം ഇല്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇനി ഒരാഴ്ചയോ ചിലപ്പോള്‍ അതിലേറെയോ ദിവസം പുറത്തിറങ്ങാന്‍ കഴിഞ്ഞു എന്ന് വരില്ല, അതുകൊണ്ടു സാധനങ്ങള്‍ വേണം. നേരെ ടൌണില്‍ പോയി അരി, ചായപ്പൊടി, പഞ്ചസാര, പപ്പടം എന്നിവ വാങ്ങി. ഇത്രയും സാധനങ്ങള്‍ അത്യാവശ്യമാണ്. അരി  ഇല്ലെങ്കിലും ഞാന്‍ ജീവിക്കും. പക്ഷേ ചായ എന്‍റെ ദൗര്‍ബല്യമാണ്. സമയത്ത് അതു കിട്ടിയില്ലെങ്കില്‍ ജീവിതം മൊത്തം താളം തെറ്റും.   ഇനി വേണ്ടത് ചെറുപ്പയര്‍ ആണ്. രണ്ട് കിലോ ചെറുപ്പയര്‍  എന്ന് പറഞ്ഞപ്പോള്‍ പരിചയമുള്ള കടക്കാരന്‍ അതു എടുത്ത തന്ന ശേഷം എന്തിനാണ് ഇത്രയും പയര്‍, കുട്ടികള്‍ വരുന്നുണ്ടോ എന്ന് ചോദിച്ചു. കൊച്ചിയില്‍ വന്നത് മുതല്‍ അറിയുന്ന കടക്കാരന്‍ ആണ്. ഇതുവരെയും രണ്ടുകിലോ ചെറുപ്പയര്‍ ഒരുമിച്ചു വാങ്ങിയിട്ടില്ല. കുട്ടികള്‍ വരുന്നില്ല, എനിക്ക് ഒറ്റയ്ക്ക് കഴിക്കാന്‍ ആണ് എന്ന് പറഞ്ഞു, അയാള്‍ അതിശയത്തില്‍ എന്നെ നോക്കിയപ്പോള്‍ മുഖത്തു ചെറിയ ഒരു ചിരിയുമായി ഞാന്‍ കടയില്‍ നിന്നും പുറത്തിറങ്ങി.  ഞാന്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉള്ള ഒരു മെയ്‌ ദിന തലേന്നിന്റെ ഓര്‍മ്മയാണ് എന്‍റെ മുഖത്ത് ചിരി പടര്‍ത്തിയത്. &lt;br /&gt; &lt;br /&gt; &lt;br /&gt;അന്നൊക്കെ മെയ്‌ ദിനത്തിന് അമ്മ പായസം ഉണ്ടാക്കും. അവധി ദിവസം ആണ്. തൊഴിലാളി ദിനത്തിന്റെ മാധുര്യം സാധാരണക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുമല്ല ലോകത്തിലുള്ള എല്ലാ ആഘോഷങ്ങളും   ജാതിയും മതവും നോക്കാതെ ചെറിയ രീതിയില്‍ എങ്കിലും ഞങ്ങളുടെ വീട്ടിലും ആഘോഷിക്കാന്‍ അപ്പച്ചന്‍ മുന്‍പില്‍ ഉണ്ടാകും. ദീപാവലിക്കും ഹോളിക്കും തമിഴരുടെ ആടിക്കും അപ്പച്ചന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് മധുരം വാങ്ങി കൊണ്ടു തരും. ഇറച്ചിക്കറി ഉള്‍പെടെയുള്ള കറികള്‍ ഒരുക്കി ഊണ് തരുമായിരുന്നു. അതുപോലെ റംസാനും ബക്രീദും ഞങ്ങളുടെ വീട്ടില്‍ ആഘോഷിക്കാറുണ്ട്. അങ്ങനെ ആ മെയ്‌ ദിനത്തില്‍ പായസം വെക്കാന്‍ വേണ്ടി അമ്മ എന്നോട് അഞ്ഞൂറ് ചെറുപ്പയര്‍ വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞു. ഇന്നത്തെ പോലെ  ചെറുപ്പയര്‍ പരിപ്പ് കൊണ്ടല്ല അന്ന് പായസം ഉണ്ടാക്കുക. ചെറുപ്പയര്‍ അടുപ്പില്‍ വെച്ചു വറുത്തു ഉരലില്‍ ചെറുതായി കുത്തിയോ  അല്ലെങ്കില്‍ വറുത്ത പയര്‍ പേപ്പറില്‍ നിരത്തിയിട്ടു ചപ്പാത്തി കോല് കൊണ്ടു അതിനുമീതെ ഉരുട്ടിയോ  തൊലി കളയും. അതു പിന്നെ മുറത്തില്‍ ഇട്ടു പാറ്റും. പിന്നീട് കഴുകി പാതി വേവാകുമ്പോള്‍   ശര്‍ക്കര പാനിയും തേങ്ങാപ്പാലും ചേര്‍ക്കും. വെള്ളം വറ്റി പാകത്തിന് വെന്ത മണം വരുമ്പോള്‍  താഴെയിറക്കി നെയ്യില്‍ തേങ്ങാ ക്കൊത്തു മൂപ്പിച്ചു അതിനു മീതേ ഒഴിക്കും. രുചി ക്രമീകരിക്കാന്‍ അമ്മ ഒരു നുള്ള് ഉപ്പും ചേര്‍ക്കും. തണുത്താല്‍ പായസം ഗ്ലാസില്‍ ഒഴിച്ചു തരും. അതിന്‍റെ ഒരു രുചി ഇപ്പോഴത്തെ ചെറുപ്പയര്‍ പരിപ്പ് പായസത്തിനു കിട്ടില്ല. പായസപ്പാത്രത്തിന്റെ അടിവശം വടിച്ചെടുക്കാന്‍ ഞാന്‍ മുമ്പില്‍ ഉണ്ടാകും.&lt;br /&gt; &lt;br /&gt; &lt;br /&gt;ആ രുചിയുടെ  ഓര്‍മ്മയില്‍  ഞാന്‍ കടയിലേക്ക് ഓടി പോയി. അമ്മ പറഞ്ഞത്‌ അഞ്ഞൂറ് ചെറുപ്പയര്‍ ആണ്. എന്‍റെ അറിവില്‍ അതു അഞ്ചു കിലോ ആണ്. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. അത്രയും അറിവൊക്കെ എനിക്കുണ്ട്. ഞാന്‍ കടക്കാരനോട് അഞ്ചു കിലോ ചെറുപ്പയര്‍ ആവശ്യപ്പെട്ടു. അഞ്ചു കിലോ ചെറുപ്പയറോ അയാള്‍ അതിശയത്തില്‍ എന്നെ നോക്കി. എന്തിനാണ് അത്രയും പയര്‍? ഇയാള്‍ക്ക് പയര്‍ ചോദിച്ചാല്‍ അതു തന്നാല്‍ പോരെ വിത്തും വേരും ഒക്കെ അറിയണം. മനസ്സില്‍ ഉയര്‍ന്ന ദേഷ്യം ഞാന്‍ പുറത്തു കാണിച്ചില്ല. എന്നിട്ട് വലിയ ഗമയില്‍ പറഞ്ഞു പായസം ഉണ്ടാക്കാന്‍ ആണ്. പായസം ഉണ്ടാക്കാന്‍ അവിടെ വല്ല കല്യാണവും ഉണ്ടോ? ഓ, ഇയാളെ ഞാന്‍ കൊല്ലും. സ്ഥിരം സാധനങ്ങള്‍ വാങ്ങുന്ന കടയാണ്. അപ്പച്ചനെയും അമ്മയെയും നല്ല പരിചയം. ഞാന്‍ ആണെങ്കില്‍  ഉരുളയ്ക്ക് ഉപ്പേരി പോലെ ഓരോന്നിനും മറുപടി പറയുന്നതിനാല്‍  അയാള്‍ എന്നെ ദേഷ്യം പിടിപ്പിക്കാന്‍ ഓരോന്ന് പറയാറുമുണ്ട്. അഞ്ച് കിലോ ചെറുപ്പയര്‍ കൊണ്ടു പായസം വെച്ചു നാട്ടാര്‍ക്ക് ഒക്കെ കൊടുക്കാന്‍ ആണോ എന്നയാള്‍ വീണ്ടും.  ആ, ഞങ്ങള്‍ അങ്ങനെ നാട്ടാര്‍ക്ക് എല്ലാവര്‍ക്കും കൊടുക്കും, ഹംസാക്കയ്ക്ക്‌ അതിനെന്താ? ഹംസാക്കാ ഇപ്പോള്‍  ചെറുപ്പയര്‍ താ എന്ന് ഞാനും. ഇവിടെ എന്തായാലും അഞ്ചു കിലോ ചെറുപ്പയര്‍ ഇപ്പോഴില്ല, ഇപ്പോള്‍ മൂന്നു കിലോ കൊണ്ടുപൊയ്ക്കോ. രണ്ട് ദിവസം കഴിഞ്ഞിട്ട് ബാക്കി രണ്ട് കിലോ തരാം എന്നയാള്‍ പറഞ്ഞു. നാട്ടിന്‍പ്പുറത്തെ ചെറിയ കടയാണ്. അവിടെ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ മൂന്നു കിലോ ചെറുപ്പയറുമായി  ചാടിത്തുള്ളി വീട്ടിലെത്തി അമ്മേ, മൂന്ന് കിലോയെ കിട്ടിയുള്ളൂ. രണ്ട് ദിവസം കഴിഞ്ഞു ബാക്കി രണ്ട് കിലോ തരാമെന്നു പറഞ്ഞു എന്നറിയിച്ചു. എന്‍റെ സ്വരത്തില്‍ അഞ്ചു കിലോ ചെറുപ്പയര്‍ ഒരുമിച്ചു കിട്ടാത്ത വേദന ഉണ്ടായിരുന്നു. രണ്ട് കിലോ കുറഞ്ഞത്‌ കൊണ്ടു എനിക്ക് തരുന്ന പായസത്തിന്റെ അളവ് കുറഞ്ഞു പോകുമോ ദൈവമേ?&lt;br /&gt; &lt;br /&gt; &lt;br /&gt;അമ്മ ആ സഞ്ചി തുറന്നു മൂന്നു കിലോ ചെറുപ്പയര്‍ കണ്ടു തലയില്‍ കൈവെച്ചു ഇരുന്നു പോയി. എന്താ അമ്മേ എന്ന് ഞാന്‍. ഞാന്‍ നിന്നോട് അഞ്ഞൂറ് ചെറുപ്പയര്‍ അല്ലേ വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞത്  എന്നമ്മ. അതെ, എന്‍റെ അറിവില്‍ അഞ്ഞൂറ് ചെറുപ്പയര്‍  കിലോ കണക്കില്‍ അഞ്ച്‌ കിലോ ചെറുപ്പയര്‍ ആണ്. എന്നിട്ടും അമ്മ എന്നെ  ഇങ്ങനെ ദേഷ്യത്തില്‍ നോക്കുന്നത് എന്തിനാണ് എന്നെനിക്ക് മനസ്സിലായില്ല. നിന്നെയൊക്കെ എന്തിനാണ് ഞാന്‍ പഠിപ്പിക്കാന്‍ വിടുന്നത്? അഞ്ഞൂറ് ഗ്രാം എന്ന് പറഞ്ഞാല്‍ എത്രയാണെന്ന് ഇനിയും നിനക്കറിയില്ലേ എന്നമ്മ. എനിക്ക് അമ്മയുടെ കണക്കു മനസ്സിലാക്കുന്നതേയില്ലല്ലോ ദൈവമേ, ഇതെന്തൊരു കണക്കാണ്. ഇത്രയും പയര്‍ കൊണ്ടു ഞാന്‍ ഇനി എന്തു ചെയ്യും എന്നൊക്കെ അമ്മ പരിതപിക്കുന്നുണ്ടായിരുന്നു. മുഴുവനും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. ഒരു കാറ്റു പോലെ ഞാന്‍ വീട്ടില്‍ നിന്നും പാറി പറന്നു കളിക്കാന്‍ പോയി. എന്തായാലും കുറച്ചു ദിവസം വീട്ടില്‍  ചെറുപ്പയര്‍ കൊണ്ടുള്ള വിവിധതരം കറികള്‍ ആയിരുന്നു. ഞങ്ങള്‍ മൂന്നു പേരെയും നിരത്തിയിരുത്തി അമ്മ ചോറ് വിളമ്പി അതിനു മീതേ ചെറുപ്പയര്‍ കറി ഒഴിക്കുമ്പോള്‍ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന ചേച്ചിയും ഷേര്‍ളിയും കടുപ്പത്തില്‍ എന്‍റെ മുഖത്തേക്ക് നോക്കും.  ഞാന്‍ കാരണം പാവങ്ങള്‍ കുറെ ദിവസം ചെറുപ്പയര്‍ കഴിക്കേണ്ടി വന്നു. കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന മട്ടില്‍ ഞാന്‍ ഒരു അഭിമാനത്തോടെ ഇരുന്നു ചോറ് കഴിച്ചു.  ആ ചെറുപ്പയര്‍ കറിക്ക് ഒരു പരാതിയും പറഞ്ഞില്ല.  എന്തായാലും ഞാന്‍ ഒറ്റയ്ക്ക് കഴിക്കും എന്ന് പറഞ്ഞു വാങ്ങി കൊണ്ടു വന്ന ചെറുപ്പയര്‍  ഒന്നര ആഴ്ചയ്ക്ക് ശേഷവും അങ്ങനെ തന്നെ ഉണ്ട്. അസുഖം മാറിയാല്‍ ശര്‍ക്കരയും തേങ്ങയും നെയ്യും വാങ്ങി കൊണ്ടു വന്നു പണ്ട് അമ്മ ഉണ്ടാക്കുന്നത് പോലെ പായസം ഉണ്ടാക്കാം. അല്ലെങ്കില്‍ എന്‍റെ മൂത്ത മോന്‍ മിഥുന്‍ എല്ലാ ഞായറാഴ്ചയും ചെറുപ്പയര്‍ കറി കഴിക്കേണ്ടി വരും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-4898850306141193495?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/4898850306141193495/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=4898850306141193495' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/4898850306141193495'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/4898850306141193495'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/04/blog-post.html' title='ഒരു ചെറുപ്പയര്‍ പായസത്തിന്റെ ഓര്‍മ്മയില്‍'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-6665758315896746411</id><published>2011-03-28T12:01:00.000+11:00</published><updated>2011-03-28T12:02:36.027+11:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>മലയാളിയുടെ കലത്തില്‍ ആരുടെ അരി വേവും?</title><content type='html'>ഈ തെരഞ്ഞെടുപ്പില്‍ അരി മുമ്പില്‍ വെച്ചുള്ള ഒരു കളിയാണ് ഇരുമുന്നണികളും കളിക്കുന്നത്. വേറെ തുറുപ്പു ശീട്ട് തല്‍ക്കാലം ആരുടെയും കൈയില്‍ ഇല്ല. അതേ, അരിയാണ് താരം. പക്ഷേ ആരുടെ അരി മലയാളിയുടെ കലത്തില്‍ വേവും   എന്ന കാര്യം മാത്രമേ ഇനി നോക്കേണ്ടതുള്ളൂ &lt;br /&gt; &lt;br /&gt; &lt;br /&gt;രണ്ട് രൂപയുടെ അരിയും തലയില്‍ ഏന്തി മലയാളികളുടെ മുമ്പില്‍ ഇടതുപക്ഷം എത്തിയപ്പോള്‍ അവര്‍ നായകരായി. ഒരു ജനതയെ വീണ്ടും നയിക്കാന്‍ കെല്പുള്ളവര്‍.  തെരഞ്ഞെടുപ്പു കമ്മിഷന് കത്തെഴുതി അതു മുടക്കിയ വലതുപക്ഷം അന്നം  മുടക്കികള്‍ മാത്രമല്ല അവര്‍ക്ക്  കേരള ജനതയുടെ കണ്ണില്‍ വില്ലന്മാരുടെ പരിവേഷവും ഉണ്ടായി. കോടതി വിധിയിലൂടെ വീണ്ടും രണ്ട് രൂപയുടെ അരി വില്പന പൊടി പൊടിക്കും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഇടതുപക്ഷം തുടര്‍ ഭരണത്തിലൂടെ കേരളത്തില്‍ ഒരു തരംഗം സൃഷ്ടിക്കും എന്നൊരു പ്രതീതി എങ്ങും സൃഷ്ടിച്ചിരുന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt;പക്ഷേ കുഞ്ഞൂഞ്ഞും കൂട്ടരും ആ തരംഗം ഒരൊറ്റ പ്രകടന പത്രികയിലൂടെ മാറ്റി മറിച്ചു. ഇടതുപക്ഷത്തിന്റെ രണ്ട് രൂപയ്ക്ക് പകരമായി ഒരു രൂപയുടെ അരിയുമായുള്ള ആ രംഗപ്രവേശം ഒരു രംഗപ്രവേശം തന്നെയായിരുന്നു. ആദ്യം പ്രകടന പത്രിക ഇറക്കിയതില്‍ ഇടതുപക്ഷം ഒരു പക്ഷെ ഖേദിക്കുന്നുണ്ടാവും. ആമയെ പോലെ പതുങ്ങി പതുങ്ങി നിന്ന വലതുപക്ഷം ഫിനിഷിംഗ് പോയന്റില്‍ ആദ്യമെത്തും എന്ന് ആരും കരുതിയില്ലല്ലോ. പക്ഷേ പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായി വിജയന്‍ പറഞ്ഞത് ഒരു രൂപയുടെ അരി എന്ന വാഗ്ദാനം ഒരു ഹിമാലയന്‍ മണ്ടത്തരം  ആണെന്നാണ്‌. ഒരു രൂപയുടെ അരി ഹിമാലയന്‍ മണ്ടത്തരം ആണെങ്കില്‍  രണ്ട് രൂപയുടെ അരി ഏതു മണ്ടത്തരത്തില്‍ ഉള്‍പ്പെടുത്തും? &lt;br /&gt; &lt;br /&gt; &lt;br /&gt; ഇപ്പോള്‍ വിഷയം ഒരു രൂപയാണോ വലുത് അതോ രണ്ട് രൂപയാണോ എന്നതാണ്. ഒരു രൂപയേക്കാള്‍ വലുത് രണ്ടു രൂപ തന്നെ. അപ്പോള്‍ രണ്ടു രൂപ കൊടുത്തു അരി വാങ്ങണോ ഒരു രൂപ കൊടുത്തു അരി വാങ്ങണോ? അവിടെയാണ് കുഞ്ഞൂഞ്ഞിന്റെയും കൂട്ടരുടെയും കുരുട്ടുബുദ്ധി. ആരാണ് യു ഡി എഫിന്റെ പ്രകടന പത്രിക തയ്യാറാക്കി കൊടുത്തതെങ്കിലും  അടുത്ത തവണ അദ്ദേഹത്തെ മുന്നണികള്‍ റാഞ്ചി കൊണ്ടു പോകാന്‍ ഉള്ള വകുപ്പൊക്കെ ഉണ്ട്. ഒരൊറ്റ പ്രകടന പത്രികയിലൂടെ അല്ലേ അങ്കം കീഴ്മേല്‍ മറിഞ്ഞത്. അതുവരെ നില നിന്ന തുടര്‍ ഭരണവും രണ്ടു രൂപയുടെ അരി തരംഗവും അച്യുതാനന്ദന്‍ തരംഗവും എല്ലാം ഒറ്റയടിക്ക് അപ്രത്യക്ഷമായി. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇപ്പോള്‍ ബൌള്‍ ചെയ്യുന്നത്   യു ഡി എഫ് ആണ്. ബാറ്റ് ചെയ്യുന്ന എല്‍ ഡി എഫ് അവസാന ഓവറില്‍ ആണ്. അവസാന പന്തിനു മുമ്പേ  ഓള്‍ ഔട്ട്‌ ആകുന്ന ലക്ഷണം കാണുന്നുണ്ട്.  ഇടതുപക്ഷം ഇനി കൂറ്റന്‍ സിക്സറും  തകര്‍പ്പന്‍ ഫോറും അടിച്ചു കളി ജയിക്കാനുള്ള സാധ്യത ഇപ്പോഴത്തെ അവസ്ഥയില്‍ നിലനില്‍ക്കുന്നില്ല. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍  അനിവാര്യമായ ഒരു മൂന്നാമത്തെ തോല്‍വി  -ആദ്യം ലോകസഭ, പിന്നീട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ഇപ്പോള്‍ നിയമസഭ-  ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഒരു മുന്നണി മെയ്‌ പതിമൂന്നിനു നമ്മുടെ മുമ്പില്‍ ഉണ്ടാവാം. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇനി പറയൂ  മലയാളികളുടെ കലത്തില്‍ ഒരു രൂപയുടെ അരി വേവുമോ രണ്ടു രൂപയുടെ അരി വേവുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-6665758315896746411?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/6665758315896746411/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=6665758315896746411' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6665758315896746411'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6665758315896746411'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/03/blog-post_28.html' title='മലയാളിയുടെ കലത്തില്‍ ആരുടെ അരി വേവും?'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-4631516375010992851</id><published>2011-03-25T01:52:00.001+11:00</published><updated>2011-03-25T11:35:05.751+11:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു  വന്ന പൂമരം</title><content type='html'>ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം...ചേതനയില്‍ നൂറു നൂറു പൂക്കളായി പൊലിക്കവേ നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥികള്‍.. നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ കൊയ്തു കൊണ്ടു പോയ ജന്മികള്‍ ചരിത്രമായി. ഒരു പാട്ടാണ് ഇത്. ചലച്ചിത്ര ഗാനം. അറബിക്കഥ എന്ന സിനിമയില്‍ നിന്നും. അതിലെ വരികളിലൂടെ ഒന്ന് സൂക്ഷിച്ചു നോക്കൂ. പാവം സഖാക്കള്‍ വിയര്‍പ്പ് ചിന്തി നട്ടു നനച്ചു വളര്‍ത്തും. വിള പാകമാകുമ്പോള്‍ ജന്മികള്‍ വന്നു കൊയ്തു കൊണ്ടു പോകും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, എ പി അബ്ദുള്ളക്കുട്ടി, ഡോക്ടര്‍ കെ എസ് മനോജ്‌. ഇപ്പോള്‍ ഇതാ എസ് എഫ് ഐ യുടെ സ്വാശ്രയ ചോരയില്‍ നിന്നും ഉയര്‍ന്നു വന്ന പൂമരം സിന്ധു ജോയിയും സി പി എമ്മിന്‍റെ പടി ഇറങ്ങുന്നു. ഇതിലൂടെ അരമനകളില്‍ പോയി പാര്‍ട്ടി വേണ്ടി ഭക്തിഗാനങ്ങള്‍ പാടാനുള്ള ഒരു സഖാവിനെ ആണ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്.  പഴയ എതിരാളി   പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിന്  വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുമെന്ന്  സിന്ധു  ജോയ് പ്രഖ്യാപിച്ചു കഴിഞ്ഞു. സി പി എമ്മിന് ഇതിലും വലിയ അടി കിട്ടാന്‍ എന്തുണ്ട്? കുഞ്ഞൂഞ്ഞിനെ എതിരെ ഏതു  കോളേജ് വാദ്ധ്യാരെ ഇറക്കിയിട്ടും എന്തു കാര്യം? പുതുപ്പള്ളിയിലെ മണ്ണില്‍ രണ്ടു താരങ്ങള്‍ ആണ് കണ്ടു മുട്ടാന്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയും സിന്ധു  ജോയ് എന്ന രണ്ട് നസ്രാണി  നക്ഷത്രങ്ങള്‍ ഒരുമിച്ചു ഉദിച്ചാല്‍ സി പി എമ്മിന് എന്തു ചെയ്യാന്‍ കഴിയും.&lt;br /&gt; &lt;br /&gt; &lt;br /&gt;അധികാര  മോഹങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു പാവം പെണ്‍ക്കൊച്ചായിരുന്നു നമ്മുടെ സിന്ധു ജോയ്.  എസ്.എഫ്.ഐ സമര മുഖങ്ങളിലെ തീപ്പൊരി നേതാവ്.  സ്വാശ്രയ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സിന്ധുവിന്റെ കാലിന് പൊലീസ് ഗ്രനൈഡ് പൊട്ടിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പുതുപ്പള്ളിയില്‍  കുഞ്ഞൂഞ്ഞിനെതിരെ സിന്ധു ജോയിയെ പാര്‍ട്ടി സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ ഈ പരിക്കായിരുന്നു പാര്‍ട്ടിയുടെ പ്രധാന ആയുധം. ഈ പാവം പെണ്‍ക്കൊച്ചിന്റെ കാലു കണ്ടു പുതുപ്പള്ളിയിലെ ജനരോഷം  കുഞ്ഞൂഞ്ഞിനെതിരെ തിരിയുമെന്നു പാര്‍ട്ടി കണക്കു കൂട്ടി. പക്ഷെ കുഞ്ഞൂഞ്ഞ് ആരാ മോന്‍? അതിനും മുമ്പേ കക്ഷി നേരെ വിദേശത്തു പോയി ദാവോസിലെ മഞ്ഞു പാളികളില്‍ കൊച്ചു പിള്ളാരെ പോയി ഉരുണ്ടു മറിഞ്ഞു കളിച്ചു കാലൊടിച്ചു തിരിച്ചെത്തി. തെരഞ്ഞെടുപ്പു എത്തിയപ്പോള്‍ എന്തായി കഥ. രണ്ടു സ്ഥാനാര്‍ഥികളും വികലാംഗര്‍. പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ ആര്‍ക്കു വോട്ട് ചെയ്യും? പാലായില്‍ മാണി സര്‍ എന്ന പോലെയാണ് പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞ്. അങ്ങനെ പാവം ഒരു പെണ്‍ക്കൊച്ചിനെ പാര്‍ട്ടി അധികാര മോഹം നല്‍കി തോല്‍പ്പിച്ച് കളഞ്ഞു. &lt;br /&gt; &lt;br /&gt; &lt;br /&gt;അത്‌ കഴിഞ്ഞു ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സിന്ധു ജോയിയും എതിരാളി ഹൈബി ഈഡനും. എല്ലാവരും അങ്ങനെതന്നെ കണക്കു കൂട്ടി. ഇരു മുന്നണികളിലെ ഈ രണ്ടു യുവ തുര്‍ക്കികളുടെ ഏറ്റു മുട്ടല്‍ കാത്തിരുന്നവരെ തീര്‍ത്തും നിരാശരാക്കി കൊണ്ടാണ്  രാഹുല്‍ ഗാന്ധിയുടെ പ്രതിഭ തെളിയിക്കല്‍ മത്സരം  വന്നത്.   ഹൈബി ഈഡന്‍  പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റ് അസോസിയേഷന്‍ ഓഫീസ് ഒക്കെ അടിച്ചു പൊളിച്ചു പ്രതിഭ തെളിയിച്ചപ്പോള്‍ അദ്ദേഹത്തെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്കു കൂട്ടി കൊണ്ട് പോയി എന്‍. എസ്. യു പ്രസിഡണ്ട്‌ ആക്കി. അണികള്‍ക്ക് ആണെങ്കില്‍ ഗുരുമുഖത്തു നിന്നും അധികം പഠിക്കാനും ഒത്തില്ല. ഗുരു ലോക്സഭ ഇലക്ഷനില്‍  എറണാകുളത്ത്‌ സിന്ധു ജോയിക്കെതിരെ മാറ്റുരയ്ക്കാന്‍ എത്തുമെന്ന് കെ എസ് യുകാര്‍ എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ഡല്‍ഹി വഴി വെറുതെ താളി ഒടിക്കാന്‍ പോയ കെ. വി തോമസ്‌ സ്ഥാനാര്‍ഥി ആയി തിരിച്ചെത്തി. കെ വി തോമസിനെ ഇടതുപക്ഷത്തിനു പോയിട്ട് കോണ്‍ഗ്രസ്സുകാര്‍ക്ക്  പോലും കണ്ണെടുത്താല്‍ കണ്ടു കൂടാ. സിന്ധു ജോയ് ജയിച്ചാലും വേണ്ടില്ല തോമസിനെ തോല്‍പ്പിക്കാന്‍ കെ എസ് യുക്കാര്‍ കച്ച കെട്ടി ഇറങ്ങിയിട്ടും അരമനകളില്‍ മുഴുവന്‍ കയറി ഇറങ്ങി ബിഷപ്പുമാരുടെ കൈ മുത്തിയിട്ടും ഭക്തിഗാനം പാടിയിട്ട്  പോലും ഇഞ്ചോ ടി ച്ച് മത്സരം നടന്ന ആ തെരഞ്ഞെടുപ്പിലും എസ് എഫ് ഐയുടെ പൂമരം പച്ച തൊട്ടില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;വീണ്ടും അധികാര കസേരയിലേക്ക് ഒരു അവസരം കൂടി വന്നു. രാജ്യ സഭയിലേക്ക്. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന് പറഞ്ഞത് പോലെ ആ സീറ്റ്‌ കൊണ്ടു ടി എന്‍ സീമാ ഡല്‍ഹിയിലേക്കു പറന്നു. എന്നാലും സഖാവ്‌ സിന്ധു ജോയ് പാര്‍ട്ടി വിട്ടു തെരുവിലേക്ക് ഇറങ്ങിയതൊ ന്നുമില്ല. എല്ലാ വേദനകളും ഉള്ളില്‍ ഒതുക്കി മിണ്ടാതെ ഇരുന്നു. സന്ധ്യയായി, ഉഷസ്സായി, നിയമസഭാ തെരെഞ്ഞെടുപ്പായി. സീറ്റ്‌ വിഭജനം എല്ലാം പൂര്‍ത്തിയായി. ഇത്തവണയും പെണ്‍ക്കൊച്ചിനെ പാര്‍ട്ടി തഴഞ്ഞു കളഞ്ഞു. എന്തും സഹിക്കാം, അവഗണയെക്കാള്‍ വലിയൊരു അപമാനമില്ല. ഈ അപമാനം സഹിച്ചു പാര്‍ട്ടിയില്‍ നില്‍ക്കേണ്ട കാര്യമില്ല. മുന്‍പില്‍ കോണ്‍ഗ്രസ്സും പള്ളിക്കാരും മാടി മാടി വിളിക്കുമ്പോള്‍ എന്തിന് അപമാനം സഹിച്ചു പാര്‍ട്ടിയില്‍ നില്‍ക്കണം? ഒരിക്കല്‍ പുതുപ്പള്ളിയില്‍ തന്റെ എതിരായി ആയിരുന്ന കുഞ്ഞൂഞ്ഞിന് വേണ്ടി സഖാവ്‌ സിന്ധു ജോയ് വോട്ട് പിടിക്കാന്‍ ഇറങ്ങുമ്പോള്‍ ഇല കൊഴിഞ്ഞ പൂമരം ആകുന്നത് പാര്‍ട്ടിയാണ്. പെണ്ണ് ഒരുമ്പെട്ടാല്‍ ഒരു പാര്‍ട്ടിക്കും തടുക്കാന്‍ കഴിയില്ല. ജാഗ്രതൈ!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-4631516375010992851?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/4631516375010992851/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=4631516375010992851' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/4631516375010992851'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/4631516375010992851'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/03/blog-post_25.html' title='ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു  വന്ന പൂമരം'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-8099447670437424536</id><published>2011-03-24T16:19:00.000+11:00</published><updated>2011-03-24T16:20:03.889+11:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>പെരുവഴിയില്‍ ഒരു പാവം പാവം സിദ്ദിക്ക്</title><content type='html'>കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലം. അന്നത്തെ യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ ടി. സിദ്ദിക്ക്‌ ആണ്. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിടെ ആണ് ഒരു രാത്രി സിദ്ദിക്ക്‌ പോലും അറിയാതെ അദ്ദേഹത്തിന്‍റെ കസേരയില്‍ എം. ലിജു കയറിയിരിക്കുന്നത് കണ്ടത്‌. സിദ്ദിക്ക്‌ കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ലിജു ഡല്‍ഹിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ പരീക്ഷ പാസായി വന്നതാണ്. കേരളത്തില്‍ എത്താന്‍ പക്ഷെ രാത്രി ആയി. വന്നപ്പാടെ ഒഴിഞ്ഞു കിടന്ന കസേരയില്‍ കയറിയിരിപ്പായി. സിദ്ദിക്ക്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്നല്ലോ.&lt;br /&gt; &lt;br /&gt; &lt;br /&gt;സിദ്ദിക്കിന്‍റെ ഗുരു പക്ഷെ ചില്ലറക്കാരനല്ല. സാക്ഷാല്‍ കുഞ്ഞൂഞ്ഞ് ആണ്. അതായത്‌ ഉമ്മന്‍ ചാണ്ടി. അദ്ദേഹം അന്വേഷിച്ചപ്പോള്‍ കാര്യം അറിഞ്ഞു. രാഹുല്‍ ഗാന്ധി നേരിട്ട് നടത്തിയ അഗ്നിപരീക്ഷകളില്‍ അസൂയാര്‍ഹമായ വിജയം വരിച്ചാണ് ലിജു എത്തിയിരിക്കുന്നത്. പക്ഷെ അക്കാലത്ത്  ഭൂതക്കണ്ണാടി വെച്ചു നോക്കിയാല്‍ പോലും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം കാണാന്‍ കഴിയില്ലെങ്കിലും  രമേശ്‌ ചെന്നിത്തലയുടെ നോമിനിയാണ് ലിജുവെന്നു ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചറിയാന്‍ ഏറെ നേരമൊന്നും വേണ്ടി വന്നില്ല, രായ്ക്കുരാമാനം ഡല്‍ഹിയിലേക്കു വിളിച്ചു സിദ്ദിക്കിനെ മാറ്റിയാല്‍ അതിന്‍റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അല്ലെങ്കില്‍ താന്‍  പ്രതിപക്ഷ നേതാവ്  സ്ഥാനം രാജി വെയ്ക്കുമെന്ന് അറിയിച്ചു. കുഞ്ഞൂഞ്ഞ് ഒന്നും വെറുതെ പറയില്ലെന്ന് രാഹുല്‍ ഗാന്ധിക്കും അറിയാം. അതുകൊണ്ടാണല്ലോ ഏ.കെ. ആന്‍റണിക്ക് കേരളത്തിലെ രാഷ്ട്രീയം ഉപേക്ഷിച്ചു ഡല്‍ഹിയിലേക്കു പോകേണ്ടി വന്നത്. കരുണാകരനും മകനും കുറേക്കാലം തെക്കും വടക്കും നടക്കേണ്ടി വന്നതും. എന്തായാലും ആ രാത്രി തന്നെ ലിജുവിനെ കസേരയില്‍ നിന്നിറക്കി സിദ്ദിക്കിനെ കയറ്റിയിരുത്തി. തോളിലെ ഷാള്‍ കൊണ്ട് മുഖത്തെ വിയര്‍പ്പു തുടച്ചു ഉമ്മന്‍ ചാണ്ടി ആഹ്ലാദിച്ചു. കുറച്ചു വിയര്‍ത്തെങ്കിലും കാര്യം നടന്നല്ലോ.&lt;br /&gt; &lt;br /&gt; &lt;br /&gt;പക്ഷെ രാഹുല്‍ ഗാന്ധി ജനിച്ചത്‌ തന്നെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലാണ്. അണ്ണാന്‍ കുഞ്ഞിനെ ആരും മരം കയറ്റം പഠിപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലപ്രഖ്യാപനം വന്നതും രാഹുല്‍ ഗാന്ധി കസേര വലിച്ചു സിദ്ദിക്കിനെ താഴെയിട്ടു ലിജുവിനെ കയറ്റിയിരുത്തി. അന്ന് വീണ്ടും ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തുടങ്ങിയ അടി ഒടുങ്ങാന്‍ ഒടുവില്‍ കഷ്ടപ്പെട്ട  നായന്മാര്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നു. അതിനു അകമ്പടി പിടിച്ചു ബാലകൃഷ്ണ പിള്ളയും രാജ്മോഹന്‍ ഉണ്ണിത്താനുമൊക്കെ രംഗത്ത് ഇറങ്ങിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്ക്കും അപകടം മനസ്സിലായതും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വളരെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം എന്നൊക്കെ തീരുമാനം എടുത്തതും. പക്ഷേ പാര വെപ്പിന്  കുറവൊന്നും ഉണ്ടായില്ല താനും. അതാണ്‌ രാഷ്ട്രീയത്തിന്റെ ഒരു ഗുണം. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇത് കഴിഞ്ഞു ഉപതെരെഞ്ഞെടുപ്പ് വന്നു. അപ്പോഴും ടി സിദ്ദിക്കിന്റെ പേര് ഉയര്‍ന്നു വന്നു. പേര് ഉയര്‍ന്നു വരിക മാത്രമല്ല ആലപ്പുഴയിലോ കണ്ണൂരിലോ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദിക്കിനെ  സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതുക കൂടി ചെയ്തു. സോണിയാഗാന്ധിക്ക് മാത്രമല്ല, എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന  മൊഹ്‌സിന കിദ്വായി എന്നിവര്‍ക്കും ഇത്‌ സംബന്ധിച്ച്‌ ഫാക്‌സ്‌ അന്ന് പോയിരുന്നു.  സിദ്ദിക്ക്  പൊതു സമ്മതനാണെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാന ജില്ലാ ഭാരവാഹികളായ 12 പേരാണ്‌ അന്ന് ഫാക്‌സ്‌ സന്ദേശം അയച്ചത്‌. എന്നിട്ടും സിദ്ദിക്ക് തഴയപ്പെട്ടു. സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു വന്ന എ പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ്‌ നല്‍കിയപ്പോഴാണ് ഈ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പുറത്താക്കപ്പെട്ടത് എന്നോര്‍ക്കണം. &lt;br /&gt; &lt;br /&gt; &lt;br /&gt; കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് നിന്നാല്‍ പുഷ്പം പോലെ ജയിച്ചു കയറാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും  അധികാര കസേര സിദ്ദിക്കിന് കിട്ടാക്കനിയായതിനു കാരണം രമേശ്‌ ചെന്നിത്തല വിഭാഗമാണ്‌ എന്നാണ് കേള്‍വി.  സിദ്ദിക്കിന് യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനം നഷ്ടമായതും വേറൊന്നും കൊണ്ടല്ല.  ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കസേര ലിജുവിനും വിട്ടൊഴിയേണ്ടി  വന്നു. പരീക്ഷ പാസായത് കൊണ്ടൊന്നും കാര്യമുണ്ടായില്ല. രാഹുല്‍ ഗാന്ധി റാങ്ക് മാര്‍ക്ക്‌ കൊടുത്ത ബുദ്ധി കൊണ്ടു കേരളത്തില്‍ ലിജു എന്തൊക്കെ ചെയ്തു എന്ന് നമ്മള്‍ ഇതിനകം കണ്ടു. യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആകാന്‍ ബുദ്ധിയാണോ വേണ്ടത് നയമാണോ അതോ ഗ്രൂപ്പ്‌ ആണോ എന്നൊക്കെ അവിടെ നില്‍ക്കട്ടെ. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇക്കുറിയും ടി. സിദ്ദിക്കിന് ന്‌ സീറ്റ്‌ നിഷേധിച്ചതില്‍ എ ഗ്രൂപ്പുകാര്‍ മൊത്തത്തില്‍ പ്രതിഷേധത്തിലാണ്‌. സിദ്ദിക്കിന് സീറ്റ്‌  നിഷേധിച്ചതില്‍ പ്രതിഷേധിക്കുക മാത്രമല്ല  കോഴിക്കോട്‌ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയും  ചെയ്തു.  സിദ്ദിക്കിനു സീറ്റ്‌ നിഷേധിച്ചതിനെക്കുറിച്ച്‌ തന്നോടല്ല ചോദിക്കേണ്ടതെന്ന മുന കൂര്‍പ്പിച്ച പ്രതികരണമാണ് ഇതിനു ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഉണ്ടായത്. കാര്യം അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല എന്ന് സാരം. &lt;br /&gt; &lt;br /&gt; &lt;br /&gt;രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടര്‍ പരീക്ഷയില്‍ ഇതുവരെ പങ്കെടുക്കാന്‍ ടി സിദ്ദിക്കിന് ഭാഗ്യമുണ്ടായിട്ടില്ല. അതുകൊണ്ടു യംഗ് ഗാന്ധിക്ക് പുള്ളിക്കാരനോട് അത്ര പഥ്യം ഇല്ലത്രെ. ഇതുപോലെ ഹണ്ടര്‍   പരീക്ഷ പാസായി വന്ന ഒരു ബെന്നി കൊച്ചനു ചാലക്കുടിയില്‍ എല്ലാവരുടെയും എതിര്‍പ്പ് അവഗണിച്ചു സീറ്റ്‌ കൊടുക്കാനും രാഹുല്‍ ഗാന്ധി തയ്യാറായത് നമ്മള്‍ കണ്ടതാണ്. ഏതു ബെന്നി   എവിടത്തെ ബെന്നി എന്നൊക്കെ ചോദിച്ചു കോണ്‍ഗ്രസുകാര്‍ നെട്ടോട്ടം ഓടിയെങ്കിലും ബെന്നിയുടെ പേര് ചേര്‍ക്കാതെ പട്ടിക പുറത്തിറക്കാന്‍ കൊച്ചു ഗാന്ധി സമ്മതിച്ചില്ല. അതാണ്‌ ടാലന്റ് ഹന്ടെര്‍ പരീക്ഷ പാസ്സായാല്‍ ഉള്ള ഒരു ഗുണം.  സാക്ഷാല്‍ ഗന്ധിജിയൊക്കെ ടാലന്റ് ഹണ്ടര്‍ പരീക്ഷ പാസായി വന്നാണോ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും കെട്ടു കെട്ടിച്ചത് എന്ന് ചോദിക്കരുത്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ പരീക്ഷ പാസാക്കണോ എന്ന ചോദ്യവും അവിടെ നില്‍ക്കട്ടെ. അതുപോലെ  രാഹുല്‍ ഗാന്ധിയുടെ ടാലന്റ് എന്തൊക്കെയാണെന്ന കുനിഷ്ട് ചോദ്യവും  വേണ്ട. അതൊക്കെ എന്താണെന്ന് കുമരകത്തും മറ്റും കേരളീയര്‍ ഇതിനകം കണ്ടു കഴിഞ്ഞതാണ്. ടാലന്റ് ഹണ്ടര്‍ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവാന്മാരെ, ഹാ! നിങ്ങള്‍ക്ക് കഷ്ടം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-8099447670437424536?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/8099447670437424536/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=8099447670437424536' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/8099447670437424536'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/8099447670437424536'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/03/blog-post_24.html' title='പെരുവഴിയില്‍ ഒരു പാവം പാവം സിദ്ദിക്ക്'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-6188276563399675971</id><published>2011-03-23T15:03:00.003+11:00</published><updated>2011-03-23T17:59:27.539+11:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>കെ. മുരളീധരനോ  അതോ ചെറിയാന്‍ ഫിലിപ്പോ?</title><content type='html'>കെ മുരളീധരനും ചെറിയാന്‍ ഫിലിപ്പും -രണ്ടു പേരും ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ധൂര്‍ത്ത് പുത്രന്മാര്‍ ആയിരുന്നു. അതിലൊരാള്‍ തിരിച്ചു വന്നു. മറ്റൊരാള്‍ ശത്രുപാളയത്തിന്റെ തണലില്‍ ഇപ്പോഴും നില്‍ക്കുന്നു. ഇവര്‍ മാറ്റുരയ്ക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍.  ഒരു കാലത്ത് എ കെ ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയിരുന്നു നമ്മുടെ ചെറിയാന്‍. രണ്ടു പേരും അവിവാഹിതരായി കാലം കഴിക്കാന്‍ തീരുമാനിച്ചവര്‍. അതിനിടയില്‍ ആന്റണിച്ചായന്‍ കാലു മാറി കളഞ്ഞു. കക്ഷി പോയി എല്‍സമ്മയെ മിന്നു കെട്ടിയതോടെ ചെറിയാന്‍ ഒറ്റപ്പെട്ടു പോയി. അതോടെ ആന്റണിയോട് മനസ്സ് കൊണ്ടു അകന്നു. അന്തോണിച്ചന്‍ ഇങ്ങനെ പണി പറ്റിച്ചു കളയുമെന്ന് പാവം കരുതിയിരുന്നില്ല. ഒടുവില്‍ മത്സരിക്കാന്‍  സീറ്റ്‌ കൊടുത്തില്ല എന്ന പേരില്‍ കോണ്‍ഗ്രസ്‌ വിട്ടു ഇടതുപക്ഷത്തിന്റെ തണലില്‍ പുതുപള്ളിയില്‍ കുഞ്ഞൂഞ്ഞിന് എതിരെ മത്സരിച്ചു കളഞ്ഞു. കൊല്ലകുടിയില്‍ ആരേലും പോയി സൂചി വില്‍ക്കുമോ? നമ്മുടെ ചെറിയാന്‍ അതും ചെയ്തു നോക്കി. എന്നിട്ടും നോ രക്ഷ. &lt;br /&gt; &lt;br /&gt; &lt;br /&gt;മുരളിയുടെ കാര്യം ആണെങ്കിലോ, അതൊരു ചരിത്രമാണ്. കൃഷ്ണഭക്തനായിരുന്ന  അച്ഛന്‍റെ മുരളീധരന്‍. ജനിച്ചത്‌ വായില്‍ വെള്ളിക്കരണ്ടിയുമായാണ്. മുതിര്‍ന്നപ്പോള്‍ സ്വന്തം രാജ്യത്ത് നിര്‍ത്തിയാല്‍ ഇപ്പോഴത്തെ മന്ത്രിപുത്ര കഥകളെക്കാള്‍ പത്രങ്ങളില്‍ സ്ഥിരസ്ഥാനം നേടുമെന്ന് അച്ഛന്‍ കെ. കരുണാകരന് നല്ല ഉറപ്പുണ്ടായതിനാല്‍ എണ്ണപാടങ്ങളുള്ള മറ്റൊരു രാജ്യത്തേക്കയച്ചു. അച്ഛന്‍ നാടിനെ സേവിക്കുന്നത് ലോകത്തേക്ക് വന്നു കണ്ണ് തുറന്ന അന്ന് മുതല്‍ കാണുന്ന ഒരു രാജകുമാരന് പക്ഷെ അങ്ങനെ ഒതുങ്ങി കഴിയാന്‍ പറ്റില്ല. ജനിച്ചു വളര്‍ന്ന മണ്ണില്‍ സിംഹാസനങ്ങള്‍ ഉള്ളപ്പോള്‍ കീരീടവും ചെങ്കോലും ഉള്ളപ്പോള്‍ അന്യനാട്ടിലെ രാജാവിന്‍റെ പ്രജയായി കഴിയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല. &lt;br /&gt; &lt;br /&gt; &lt;br /&gt;നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുരളി മെയ്യനങ്ങാതെ ഇരുന്നതൊന്നുമില്ല. പ്രത്യക്ഷത്തില്‍ ജനതാദള്‍ പോലെ തോന്നുന്ന ഒരു സേവാദള്‍ കെട്ടിയുര്‍ത്തി പ്രവര്‍ത്തിച്ചു. രാജകുമാരന്മാരുടെ സ്ഥാനം തെരുവില്‍ അല്ലാത്തതിനാല്‍ അച്ഛന്‍ കൈപിടിച്ചു കൊട്ടാരത്തില്‍ കയറ്റി. അങ്ങനെ ഇരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നത്. സ്ഥാനാര്‍ഥി പട്ടിക നിര്‍ണയിക്കുന്നതിനിടയില്‍ കരുണാകരന് ഒരു മൂത്രശങ്ക തോന്നി. അദ്ദേഹം പുറത്തേക്കിറങ്ങി പോയി. ഏ. കെ. ആന്‍റണി തനിക്ക്‌ വീണു കിട്ടിയ ആ സുവര്‍ണാവസരം ഫലപ്രദമായി വിനിയോഗിച്ചു. മുരളി സ്ഥാനാര്‍ഥിയായി. തിരിച്ചെത്തിയ കരുണാകരന്‍ അന്തം വിട്ടു. താനൊന്നു പുറത്തിറങ്ങിയതേയുള്ളൂ. ആന്‍റണി ഇപ്പണി കാണിച്ചു കഴയുമെന്നു ആ പാവം അച്ഛന്‍ വിചാരിച്ചിരുന്നില്ല. ആന്‍റണി പക്ഷെ രമേശ്‌ ചെന്നിത്തലയെ പോലെ ബുദ്ധിയില്ലാത്ത കെ. പി. സി. സി പ്രസിഡന്‍റ് ആയിരുന്നില്ല. വീണു കിട്ടുന്ന ഒറ്റ നിമിഷത്തെയും അവിസ്മരണീയമാക്കി കളയും.&lt;br /&gt; &lt;br /&gt; &lt;br /&gt;ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇപ്പോള്‍ ചെയ്യുന്നത് പോലെ വായില്‍ തോന്നിയത്‌ കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ വിളിച്ചു കൂവിയാല്‍ എപ്പോള്‍ പണികിട്ടുമെന്നു അറിയാത്ത ആളായിരുന്നില്ല അന്തോണിച്ചന്‍. കക്ഷി എത്ര മിണ്ടാതിരുന്നാലും കാര്യമുണ്ടാകില്ല. വായില്‍ കോലിട്ട് വര്‍ത്തമാനം പറയിപ്പിക്കാനുള്ള വിദ്യ കരുണാകരന്‍റെ കൈയില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. ഇപ്പോഴത്തെ വി. എസ്. അച്ചുതാനന്ദന്‍- പിണറായി വിജയന്‍ ബന്ധം പോലെയായിരുന്നു അന്ന് കരുണാകരനും ആന്‍റണിയും തമ്മില്‍ നിലനിന്ന പ്രണയം. കരുണാകരന് കുതന്ത്രം കൂടുമെങ്കില്‍ ആന്‍റണിക്ക് കുരുട്ടുബുദ്ധിക്ക് കുറവൊന്നുമില്ല. കൊണ്ടും കൊടുത്തും മുന്നേറിയ ബന്ധം. എവിടെ കൊടുക്കണമെന്നും എങ്ങനെ കൊടുക്കണമെന്നും ആന്‍റണിക്ക് നല്ലത് പോലെ അറിയാമായിരുന്നു. അത് ആന്‍റണിയെ കൊണ്ടു ചെയ്യിക്കാനുള്ള പ്രാപ്തി കരുണാകരനും ഉണ്ടായിരുന്നു.&lt;br /&gt; &lt;br /&gt; &lt;br /&gt;എം. പിയുടെ റോളില്‍ മാത്രം ഒതുങ്ങി കൂടാന്‍ കെ. മുരളീധരനെ പോലുള്ള പ്രതിഭാധനര്‍ക്ക് കഴിയില്ല. അദ്ദേഹം കെ. പി. സി. സി പ്രസിഡണ്ട്‌ ആയി. എന്തൊക്കെ പറഞ്ഞാലും കേരളം കണ്ട മികച്ച കെ. പി. സി. സി. പ്രസിഡണ്ട്‌ ആയിരുന്നു മുരളി. അതില്‍ ശത്രുക്കള്‍ക്ക് പോലും ഭിന്നാഭിപ്രായമില്ല. പക്ഷെ ഇന്ദിരാഭവന്‍ കൈക്കലായപ്പോള്‍ മുരളി ആദ്യം ചെയ്തത്‌ അച്ഛനെ പടിക്ക് പുറത്തു നിര്‍ത്തുകയായിരുന്നു. എന്നിട്ട്  ഉമ്മന്‍ ചാണ്ടിയോട് ആയി പ്രേമം. എന്തൊരു സ്നേഹമായിരുന്നത്. ഇപ്പോഴും ഓര്‍ത്താല്‍ കുളിര് കോരും. പ്രണയബന്ധങ്ങള്‍ പൊളിയുമെന്നും പക്ഷെ അച്ഛന്‍ ഹൃദയത്തില്‍ നിന്നും തള്ളി താഴെയിടില്ലെന്നും അന്ന് ആ കൊച്ചു പയ്യന് അറിയാമായിരുന്നില്ല. മന്ത്രി ആവാന്‍ മോഹിച്ചു. തന്ത്രങ്ങള്‍ മെനഞ്ഞു അച്ഛന്‍ മന്ത്രി ആക്കി. മന്ത്രി സ്ഥാനത്തിരുന്നു മത്സരിച്ചു തോറ്റു സിംഹാസം വിട്ടിറങ്ങി. എന്തൊക്കെ പരീക്ഷണങ്ങള്‍ ജീവിതം അദ്ദേഹത്തിന് നല്‍കി. ഒടുവില്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു മദാമ്മ ഇരിക്കുന്നത് കണ്ടു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൊക്കെ ചെറുപ്പം മുതലേ പങ്കുകൊണ്ടതിനാല്‍ സഹിച്ചില്ല. മദാമ്മയെ മദാമ്മ എന്ന് തന്നെ വിളിച്ചു. കൊട്ടാരത്തില്‍ നിന്നും പുറത്തിറക്കി വിട്ടെങ്കിലും അച്ഛന്‍ കൈവിട്ടില്ല. തൃശൂര്‍ കടപ്പുറത്ത് കൊണ്ടുപോയി വാഴിച്ചു. കീരീടവും ചെങ്കോലും കൊടുത്തു. രാജ്യം കൊടുത്തു. ഒടുവില്‍   പച്ച തൊടില്ലെന്ന് മനസ്സിലായപ്പോള്‍  ആ രാജ്യത്തിലെ സിംഹാസനം ഉപേക്ഷിച്ചു    കെ. പി. സി. സി കൊട്ടാരവാതിക്കല്‍ അകത്തു കയറാനായി കുറേക്കാലം കാത്തു നിന്നു.  കോണ്‍ഗ്രസിന്‌ വേണ്ടി കഠിനാധ്വാനം ചെയ്ത കരുണാകരനെ പോലെ ഒരു തലമുതിര്‍ന്ന നേതാവിന് പോലും തിരിച്ചു കയറാന്‍ കോണ്‍ഗ്രസ്‌ വാതില്‍ തുറന്നു കൊടുക്കാന്‍ കുറെ വൈകിയിരുന്നു. നടന്നു നടന്നു ചെരുപ്പ് തേഞ്ഞു കഴിഞ്ഞപ്പോള്‍ ആണ് കോണ്‍ഗ്രസ്‌ മുരളീധരനെ തിരിച്ചെടുത്തത്. അതും കരുണാകരന്‍ മരിച്ചതിനു ശേഷം.&lt;br /&gt; &lt;br /&gt; &lt;br /&gt;മൂന്നു രൂപ മെമ്പര്‍ ഷിപ്പിന് അപ്പുറം കോണ്‍ഗ്രസില്‍ ഒന്നും ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാണ് തിരിച്ചു കയറിയതെങ്കിലും അണ്ണാന്‍ കുഞ്ഞിനെ മരം കയറാന്‍ ആരും പഠിപ്പിക്കണ്ട. അകത്തു കയറിയപ്പോള്‍ മുരളിയുടെ വിശ്വരൂപം പുറത്തു വന്നു. പിന്നെ തന്റെ ഗ്രൂപ്പിന് സീറ്റ്‌ വേണമെന്നായി. ഒരു കാലത്ത് ചെന്നിത്തലയെക്കാള്‍ മുഖ്യ ശത്രു ആയിരുന്നു സഹോദരി പത്മജയെ വീട്ടിനുള്ളില്‍ നിന്നു തന്നെ തറ പറ്റിച്ചാണ് മുരളി വട്ടിയൂര്‍ക്കാവില്‍ എത്തുന്നത്. എന്തൊക്കെ പറഞ്ഞാലും ചെറിയാന്‍ ഫിലിനേക്കാള്‍ ഇത്തിരി ഗ്ലാമര്‍ കൂടും മുരളീധരന്. ആള്‍ വി ഐ പിയാണ്. ജജങ്ങളെ കൈയിലെടുക്കാന്‍ കെല്പുള്ള നേതാവ്. ചുരുക്കത്തില്‍ രാഷ്ട്രീയത്തിലെ താരപരിവേഷമുള്ള പഴയ പാര്‍ട്ടിക്കാരനെ വട്ടിയൂര്‍ക്കാവില്‍ തറ പറ്റിക്കാന്‍ നമ്മുടെ ചെറിയാന്‍ ഫിലിപ്പിന് കഴിയുമോ? അതോ പുതുപ്പള്ളിയില്‍  പണ്ട്  സൂചി വില്‍ക്കാന്‍ പോയത് പോലെ ആകുമോ? തോല്‍ക്കാന്‍ മാത്രം നമ്മുടെ ചെറിയാന്റെ ജീവിതം ബാക്കിയാവുമോ?  ചോദ്യങ്ങള്‍ അവസാനിക്കുന്നതേയില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-6188276563399675971?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/6188276563399675971/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=6188276563399675971' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6188276563399675971'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/6188276563399675971'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/03/blog-post_23.html' title='കെ. മുരളീധരനോ  അതോ ചെറിയാന്‍ ഫിലിപ്പോ?'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-411363145409615225</id><published>2011-03-22T13:48:00.000+11:00</published><updated>2011-03-22T13:50:12.623+11:00</updated><title type='text'>അരിയുടെ രാഷ്ട്രീയം</title><content type='html'>കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലം. പ്രതിപക്ഷ നേതാവായി പത്തര മാറ്റോടെ തിളങ്ങി നില്‍ക്കുന്ന വി എസ് അച്യുതാനാന്ദന്‍ നയിക്കുന്ന ഇടതുപക്ഷം വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നു എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അതുമല്ല  അന്നത്തെ അഞ്ചു വര്‍ഷത്തെ യു ഡി എഫ് ഭരണം കൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടി കഴിഞ്ഞിരുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെ ജനങ്ങളോളം മിടുക്കന്മാര്‍ വേറെ ഒരു സംസ്ഥാനത്തും ഇല്ല എന്ന് കണ്ടെത്താന്‍ കഴിയും. അഞ്ചു വര്‍ഷം ഒരു മുന്നണിക്ക്‌ ഭരിക്കാന്‍ അവസരം കൊടുത്താല്‍ അടുത്ത അഞ്ചു വര്‍ഷം അവരെ ഹോം വര്‍ക്ക്‌ ചെയ്യിക്കാനായി വീട്ടിലിരുത്തും. വോട്ടര്‍മാരുടെ ഈ മിടുക്ക് കൊണ്ടു തന്നെ അവരോട് വല്ലാതെ കളിക്കാന്‍ ഒരു മുന്നണിക്കും കഴിയാറില്ല. അഞ്ചു വര്‍ഷം തികഞ്ഞാല്‍ വോട്ടര്‍മാര്‍ കഴുത്തിനു പിടിച്ചു താഴെയിറക്കുമെന്നു മുപ്പത്തിരണ്ട് പല്ലും പുറത്തു കാണിച്ചു വോട്ട് തേടുന്ന ഓരോ സ്ഥാനാര്‍ഥിക്കും അറിയാം. &lt;br /&gt;&lt;br /&gt;കഴിഞ്ഞ തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് അവിടെ നില്‍ക്കട്ടെ. നമ്മള്‍ പറഞ്ഞു വരുന്നത്‌ അതൊന്നുമല്ല, കേരള നിയസഭാ തെരെഞ്ഞെടുപ്പിനോടൊപ്പം നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും ഇപ്പോഴത്തെ പോലെ അപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പു കാലം ആയിരുന്നു.  കേരളത്തില്‍ ഇരുപത്തിയഞ്ച് ലക്ഷം തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍, എല്ലാവര്‍ക്കും വീട്, സ്ഥലം, സ്വത്ത്, വെള്ളം, വെളിച്ചം തുടങ്ങിയ വാഗ്ദാനങ്ങള്‍ ആണ് പെരുമഴ പോലെ എക്കാലവും പെയ്തിറങ്ങുന്നതെങ്കിലും തമിഴ്നാട്ടിലെ സ്ഥിതി എക്കാലവും വ്യത്യസ്തമാണ്. അവിടുത്തെ വോട്ടര്‍മാര്‍ക്ക് നമ്മളെ പോലെ അതിമോഹങ്ങളില്ല. ചെറിയ ചില  വാഗ്ദാനങ്ങളില്‍ അവരുടെ മനം നിറയും. അതു വോട്ടുകളായി ബാലറ്റ് പെട്ടിയിലെത്തും.  &lt;br /&gt;&lt;br /&gt;ഇവിടത്തെ പോലെയല്ല  കുറേകാലമായി അവിടെ കഥാപാത്രങ്ങള്‍  മാറുന്നില്ല. ഒരു നായകനും ഒരു നായികയും മാത്രം. നായകന്‍ കരുണാനിധിയും നായിക ജയലളിതയും. ജയലളിത നല്‍കിയ വാഗ്ദാന പെരുമഴയില്‍ അവര്‍ അധികാരത്തിലെത്തുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായിരുന്നു വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ഏറെയും. അതില്‍ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, സൌജന്യ വിദ്യാഭ്യാസം, എല്ലാവര്‍ക്കും കളര്‍ ടി വി തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ ഏറെയുണ്ടായിരുന്നു. നിറങ്ങളെയും സിനിമയെയും ഇഷ്ടപ്പെടുന്ന തമിഴ്ജനത ആ കളര്‍ ടി വി യില്‍ വീണു പോയി. തമിഴ്നാട് ജയലളിത തന്നെ ഭരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂടി.   കരുണാനിധി നായകനായ ടീം നിറം മങ്ങി കോലം കെട്ടു നില്‍ക്കുന്നു. അപ്പോഴാണ്‌ കരുണാനിധി ഒരു വാഗ്ദാനം തമിഴ് ജനതയ്ക്ക് മുമ്പില്‍ വെയ്ക്കുന്നത്. തന്‍റെ മുന്നണിയെ വോട്ട് ചെയ്തു അധികാരത്തിലേറ്റിയാല്‍ എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് അരി. ആ ഒരു അസ്ത്രം അത്രമേല്‍ തന്നെ വീഴ്ത്തുമെന്നു  ജയലളിത സ്വപ്നത്തില്‍ പോലും ഓര്‍ത്തുകാണില്ല. രണ്ട് രൂപയുടെ അരി കരുണാനിധിയെ അപ്രതീക്ഷിതമായി അധികാര കസേരയില്‍ എത്തിച്ചു. കാരണം ഒരു ജനയ്ക്ക് ആവശ്യം കളര്‍ ടി വിയോ സൈക്കിളോ അല്ല, വിശക്കുമ്പോള്‍ അടുപ്പില്‍ തിളയ്ക്കുന്ന വെള്ളത്തിലേക്ക് കഴുകിയിടാന്‍ ആവശ്യമായ ഒരു പിടി അരിയാണെന്ന് ജയലളിത അറിയാതെ പോയി. അങ്ങനെ കളിയുടെ അവസാന ഓവറില്‍ അരിയെന്ന ഒരൊറ്റ ബോളില്‍ കരുണാനിധി ജയലളിതയുടെ വിക്കറ്റ് തെറിപ്പിച്ചു. &lt;br /&gt;&lt;br /&gt;വീണ്ടും നിയസംഭാ തെരെഞ്ഞെടുപ്പുകാലം വന്നെത്തി. ഇനി നമുക്ക് തമിഴ്നാടിനെ വിടാം. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാം.  വി എസ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി. കേരളത്തിലെ പതിവ് ചട്ടം അനുസരിച്ച് അടുത്ത ഊഴം  യു ഡി എഫിനാണ്‌. പക്ഷേ പതിവുപോലെ യു ഡി എഫ് കേരളത്തിലെ അധികാരം കൈയാളുമോ? ഇനിയുള്ള അഞ്ചു വര്‍ഷം അവരെ ഭരിക്കാനും ഇടതുപക്ഷത്തെ ഹോം വര്‍ക്ക്‌ ചെയ്യിക്കാനും ജനങ്ങള്‍ വിടുമോ? ഇവിടെയാണ്‌ അരിയുടെ രാഷ്ട്രീയം പൊന്തി വരുന്നത്‌. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില കരുണാനിധി അഞ്ചു വര്‍ഷം മുമ്പ് കൊണ്ടു വന്ന രണ്ട് രൂപയ്ക്ക് അരി എന്ന വാഗ്ദാനമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത്. അരി പ്രധാന ഭക്ഷണമായ കേരളത്തില്‍ നിങ്ങളുടെ രണ്ട് രൂപയുടെ അരി ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയാന്‍ സമ്പന്നര്‍ക്ക് കഴിയുമായിരിക്കും. പക്ഷേ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ - രാഷ്ട്രീയം പ്രസംഗിക്കുന്നത് സമൂഹത്തിലെ മുകള്‍ തട്ടില്‍  ഉള്ളവര്‍ ആണെങ്കിലും ഏതു മഴയിലും പൊരി വെയിലിലും മറക്കാതെ പോയി വോട്ട് ചെയ്യുന്നത് സാധാരണ ജനങ്ങള്‍ ആണ്- നിങ്ങളുടെ രണ്ട് രൂപയുടെ അരി ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയാന്‍ കഴിയുമോ?  യു ഡി എഫിന്റെ അഭ്യര്‍ത്ഥന പ്രകാരം രണ്ടു രൂപയുടെ അരി പദ്ധതി മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലയ്ക്ക്  ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. പദ്ധതി പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ വാദം ഹൈക്കോടതി തള്ളി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം എന്ന ഇടതുപക്ഷത്തിന്റെ സ്വപ്നം പൂവണിയുമോ? എന്തായാലും കേരള രാഷ്ട്രീയത്തില്‍ അരിയ്ക്ക് പ്രസക്തിയേറുകയാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കുന്നത് സാധാരണക്കാര്‍ ആയിരിക്കും. അവര്‍ക്ക് രണ്ടു രൂപയ്ക്ക് അരി വേണോ വേണ്ടയോ എന്നതിനെ അടിസ്ഥാനത്തില്‍ ആയിരിക്കും.  അവസാന നിമിഷം യു ഡി എഫിന്റെ വിക്കറ്റ് തെറിപ്പിക്കാന്‍ എല്‍ ഡി എഫിന്റെ രണ്ടു രൂപയുടെ അരിക്ക് കഴിയുമോ എന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-411363145409615225?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/411363145409615225/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=411363145409615225' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/411363145409615225'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/411363145409615225'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/03/blog-post_22.html' title='അരിയുടെ രാഷ്ട്രീയം'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-9114245233175381006</id><published>2011-03-21T21:15:00.000+11:00</published><updated>2011-03-21T21:16:17.207+11:00</updated><title type='text'>ഈശ്വരാ, ഈ ചായങ്ങള്‍ മായാതിരുന്നെങ്കില്‍....</title><content type='html'>ഇക്കഴിഞ്ഞ തവണ വയനാട്ടില്‍ പോയപ്പോള്‍ ഞാനും അനുജത്തി ഷേര്‍ളിയും കൂടി ബസ്സില്‍ നിന്നിറങ്ങി കല്‍പ്പറ്റ പ്രൈവറ്റ് ബസ്‌ സ്റ്റാന്റില്‍ കാലു കുത്തിയതും മുന്‍പില്‍ മനോജ്‌. പത്തു വര്‍ഷത്തിലേറെ ആയിരിക്കുന്നു അവനെ കണ്ടിട്ട്. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതലുള്ള കൂട്ടാണ്. പിന്നെയത് കോളേജിലേക്കും നീണ്ടു.  അവന്‍ കുറേകാലം മുംബൈയില്‍ ആയിരുന്നു. അക്കാലത്തൊരിക്കല്‍   നാട്ടില്‍ വന്നപ്പോള്‍ അവന്‍ ആരോടോയൊക്കെ ചോദിച്ചു എന്‍റെ വീട്ടിലേക്കു വന്നിരുന്നു. എന്നും നിന്നെ ഓര്‍ക്കും. ഒന്ന് കാണണം എന്ന് തോന്നി, പഠിക്കുന്ന കാലത്ത് അത്രയ്ക്ക് ആയിരുന്നല്ലോ നിന്‍റെ കുരുത്തക്കേട് എന്ന് പറഞ്ഞു. അതിനു ശേഷം ഇപ്പോഴാണ്  കാണുന്നത്. അഞ്ചു മിനിറ്റ് കൊണ്ടു പത്തു വര്‍ഷത്തെ ജീവിതം ഞങ്ങള്‍ പറഞ്ഞു തീര്‍ത്തു. അവന്‍ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. കുട്ടികളുടെ പ്രായം നാലും രണ്ടും. അടുത്ത തവണ വരുമ്പോള്‍ അവന്‍റെ വീട്ടിലേക്കു എന്തായാലും വരണം എന്ന് ക്ഷണിച്ചു.  &lt;br /&gt; &lt;br /&gt; &lt;br /&gt;ഞങ്ങള്‍ അവിടെ നിന്നും ബാങ്കില്‍ പോയി, പിന്നെ സ്കൂളില്‍ പരീക്ഷ കഴിയുന്ന സമയം നോക്കി ഷേര്‍ളിയുടെ മകള്‍ ചക്കരയെ കൂട്ടി കൊണ്ടു വന്നു. അവള്‍ക്കു കല്‍പ്പറ്റയില്‍ എത്തിയാല്‍ ചിക്കന്‍ ബിരിയാണി വേണം. ഞങ്ങള്‍ രണ്ട്  പേരും കൂടി പോയി, അവള്‍ക്കു ചിക്കന്‍ ബിരിയാണി വാങ്ങി കൊടുത്തു. ഇനി എന്‍റെ കുറച്ചു ഫോട്ടോകള്‍ എടുക്കണം. ഷേര്‍ളിയുടെ ഭര്‍ത്താവ് പാപ്പച്ചന്‍ ആണ് പതിവായി എന്‍റെ ഫോട്ടോകള്‍ എടുക്കുന്നത്. അവര്‍ക്ക് കല്‍പ്പറ്റയില്‍ സ്റ്റുഡിയോ ഉണ്ട്. ഞങ്ങള്‍ എവിടെ എത്തുമ്പോഴേക്കും പാപ്പച്ചന്‍ സ്റ്റുഡിയോയില്‍ എത്താമെന്ന് പറഞ്ഞിരുന്നു. അങ്ങോട്ട്‌ പോകാനായി ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഡിഗ്രിക്ക് പഠിച്ച കോളേജിലെ ജയരാജ്‌ ഉണ്ട് നില്‍ക്കുന്നു. മേരി ലില്ലി എനിക്ക് നിന്നെ കണ്ടിട്ട് മനസ്സിലായില്ല, നീ കുറച്ചു തടിച്ചു എന്ന് പറഞ്ഞു. ഏതു സമയവും കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുത്തിയിരിക്കുകയാണ്,പിന്നെയെങ്ങനെ  തടി വെക്കാതിരിക്കും എന്ന് എന്‍റെ മറുപടി.  ഞാന്‍ കൊച്ചിയില്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ ജോലിയിലെ സീനിയോരിറ്റി സംബന്ധിച്ച് ഹൈക്കോടതിയില്‍  കേസ് നടക്കുന്നുണ്ട്, മിക്കവാറും വരാറുണ്ട് നിന്‍റെ നമ്പര്‍ താ എന്ന് പറഞ്ഞു. ഞാന്‍ നമ്പര്‍ കൊടുത്തു- പക്ഷേ എന്‍റെ ഫോണ്‍ നമ്പര്‍ അവസാനത്തെ നമ്പര്‍ പതിനഞ്ച് ആണ്. ഞാന്‍ അതു മനപ്പൂര്‍വം പതിനാലു എന്ന് തെറ്റിച്ചു പറഞ്ഞു കൊടുത്തു. ചിലര്‍ക്ക് നമ്പര്‍ കൊടുത്താല്‍ പിന്നീട് പ്രശ്നം ആവാറുണ്ട്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ മുന്‍കൂട്ടി ചെയ്യുന്നത്. ഉടനെ ഷേര്‍ളി നിനക്ക് ഇനിയും നിന്‍റെ ഫോണ്‍ നമ്പര്‍ പോലും ശരിക്കും  അറിയില്ലേ എന്ന് എന്നെ ശാസിച്ച ശേഷം എന്‍റെ ഫോണ്‍ നമ്പര്‍ കൃത്യമായി അവന് പറഞ്ഞു കൊടുത്തു. &lt;br /&gt; &lt;br /&gt; &lt;br /&gt;അവിടെ നിന്നും മുന്നോട്ട് നടക്കുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു- എനിക്ക് എന്‍റെ നമ്പര്‍ അറിയാത്തത് കൊണ്ടല്ല, ആവശ്യമില്ലാതെ നമ്പര്‍ ചോദിക്കുന്നവര്‍ക്ക് ഞാന്‍ മനപൂര്‍വം നമ്പര്‍ തെറ്റിച്ചു കൊടുക്കാറുണ്ട്.  ചിലരൊക്കെ ഫോണ്‍ വിളിച്ചാല്‍ വെറുതെ ആവശ്യമില്ലാതെ സംസാരിച്ചു കൊണ്ടിരിക്കും.  പിന്നീട് അവരുടെ ഫോണ്‍ എടുക്കാത്തതിലും നല്ലതല്ലേ, നമ്പര്‍ തെറ്റിച്ചു കൊടുക്കുന്നത്. അനുജത്തി അപ്പോള്‍ നീ നേരത്തെ മനോജിന് നമ്പര്‍ കൊടുത്തല്ലോ എന്നായി. മനോജ്‌ സ്കൂള്‍ മുതല്‍ എന്‍റെ കൂടെ പഠിച്ചതാണ്. പ്രീ ഡിഗ്രിക്കും ഒപ്പമുണ്ടായിരുന്നു. അവന്‍ എന്നോട് ഫോണില്‍ സംസാരിച്ചാല്‍ എന്തൊക്കെ സംസാരിക്കും എന്ന് എനിക്കറിയാം, അതൊന്നും ഒരിക്കലും പരിധി വിട്ടു പോകില്ല, പക്ഷേ ഇവന്‍ കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നുള്ളൂ എന്നേയുള്ളൂ. അങ്ങനെ ഫോണ്‍ വിളിച്ചു സംസാരിക്കാനുള്ള സൌഹൃദമൊന്നും ഞങ്ങള്‍ക്കില്ല. എനിക്ക്  അറിയില്ലല്ലോ നീ ഇങ്ങനെ നമ്പര്‍ തെറ്റിച്ചു കൊടുക്കുന്ന കാര്യമൊന്നും അതുകൊണ്ടാണ് എന്നവളുടെ മറുപടി. എന്തായാലും നിനക്ക് സംസാരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഫോണ്‍ എടുക്കണ്ട, നമ്പര്‍ സേവ് ചെയ്തു വെയ്ക്ക് എന്നൊരു ഉപദേശം കൂടി അവളുടെ വകയായി കിട്ടി. &lt;br /&gt; &lt;br /&gt; &lt;br /&gt;സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ വയനാട്ടിലെ ലോക്കല്‍ ഫോണില്‍ നിന്നും ഒരു കാള്‍. ഞാന്‍ എടുത്തപ്പോള്‍ മരുതലയ്ക്കലെ ശബ്ദം- എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. കൊല്ലത്തില്‍ ഒരിക്കല്‍ എങ്കിലും അവള്‍ എനിക്ക് ഒരു മിസ്ഡ് കാള്‍ അടിക്കുമായിരുന്നു. ഇപ്പോള്‍ അതു പോലും ഇല്ല. എന്‍റെ കൂട്ടുകാരി മരിച്ചു  പോയി എന്ന് പറഞ്ഞു.  ആ ശബ്ദത്തില്‍ വേദന ഉണ്ടായിരുന്നു. ഞാന്‍ ആ ശബ്ദത്തോട് മറുപടി പറഞ്ഞു- ബഷീര്‍ക്ക, ബഷീര്‍ക്കയുടെ മരിച്ചു പോയ കൂട്ടുകാരി ഇതാ ഇവിടെ വയനാട്ടില്‍, കല്പറ്റയില്‍ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാനായി ഇരിക്കുന്നുണ്ട്‌. ഞാന്‍ വയനാട്ടില്‍ ഉണ്ട് എന്ന് കേട്ടപ്പോള്‍ ബഷീര്‍ക്കയുടെ പരിഭവം മാറി. നീ വീട്ടിലേക്കു വാ, ഉച്ചയ്ക്ക് അവിടെ നിന്നും ഊണ്  കഴിക്കാം എന്നായി. ഞാന്‍ ഉച്ചയ്ക്ക് നല്ല വയനാടന്‍ സോഫ്റ്റ്‌ പൊറോട്ടയും ബീഫും ഫ്രൈയും തട്ടി ഇരിക്കുകയാണ്, ഇനിയൊരിക്കല്‍ വീട്ടിലേക്കു വരാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.&lt;br /&gt; &lt;br /&gt; &lt;br /&gt; മനോജിനെ പോലെ ബഷീര്‍ക്കയുമായും പത്താം ക്ലാസ്സില്‍ തുടങ്ങിയ സൌഹൃദമാണ്. അതിനുശേഷം അതൊരിക്കലും അറ്റുപോയിട്ടില്ല. ചെറിയ ഒരു ഇടവേള പോലും ഇല്ലാത്ത മറ്റൊരു  നീണ്ട ഒരു സൗഹൃദം എനിക്ക് ബഷീര്‍ക്ക കഴിഞ്ഞാല്‍ പിന്നെ കോയാമു കുന്നത്ത് എന്ന പത്രപ്രവര്‍ത്തകനുമായാണ് ഉള്ളത്.  കോയാമു പ്രി ഡിഗ്രി മുതല്‍ ഉള്ള കൂട്ടാണ്, ബഷീര്‍ക്കയും കോയാമുവും സുഹൃത്തുക്കള്‍ മാത്രമല്ല, മുതിര്‍ന്ന സഹോദരങ്ങളുടെ സ്ഥാനം കൂടി എന്‍റെ മനസ്സില്‍ അവര്‍ക്കുണ്ട്. ആ വിശ്വാസവും സ്നേഹവും അവര്‍ ഒരിക്കലും തെറ്റിച്ചിട്ടില്ല. സുബൈദ ചിലപ്പോള്‍ കോയാമുവിനെ വിളിച്ചു എന്തെങ്കിലും ജീവിത പ്രശ്നം പറയുമ്പോള്‍ കോയാമു   പറയാറുണ്ടത്രേ ഇതൊന്നും ഒരു പ്രശ്നം അല്ല, ലില്ലിയുടെ ജീവിതം വെച്ചു നോക്കിയാല്‍ അവള്‍ കടന്നു വന്ന വഴികളും നേരിട്ട കഷ്ടപാടുകള്‍ക്ക് മുന്‍പിലും ഇതൊന്നും ഒന്നുമല്ല എന്ന്. സുബൈദ എപ്പോള്‍ കോയാമുവിനെ വിളിച്ചാലും അടുത്ത നിമിഷം  എനിക്ക് ഫോണ്‍ ചെയ്തു   എന്ന്  വിളിച്ചാലും കോയാമുക്ക നിന്‍റെ ജീവിതമാണ് എന്നോട്  ഉദാഹരണമായി പറയുന്നത് എന്ന് അറിയിക്കാറുണ്ട്. &lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;അങ്ങനെ ഞാന്‍ തിരിച്ചു കൊച്ചിയില്‍ എത്തി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മനോജ്‌ വിളിച്ചു, നിന്നെ അന്ന് കണ്ടപ്പോള്‍ നീ തടിച്ചു എന്നല്ല  നിന്‍റെ മുഖത്തു നല്ലത് പോലെ നീര് ഉണ്ടെന്നാണ് എനിക്ക് തോന്നിയത്. നീ ഡോക്ടറെ കാണണം കേട്ടോ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു നീരൊന്നും അല്ലേടാ, ചെറിയ മോന് ജോലിയൊക്കെ ആയതിനു ശേഷം ഞാന്‍ കുറച്ചു തടി വെച്ചിട്ടുണ്ട്, മനസമാധാനം കൊണ്ടാവാം, അല്ലെങ്കില്‍ ദിവസും പത്തു മണിക്കൂറില്‍ അധികം കമ്പ്യൂട്ടറിന് മുമ്പില്‍ ഇരിക്കുന്നുണ്ട്‌, അതും ഒരു കാരണവും ആവാം, ഇപ്പോള്‍ ഡയറ്റിംഗ് ആണ്. നീ  വെറുതെ ഡയറ്റിംഗ് ഒന്നും എടുക്കാന്‍ നില്‍ക്കണ്ട, എന്തായാലും നീ ഡോക്ടറെ കാണണം  എന്തെങ്കിലും അസുഖം ഉണ്ടോ എന്നറിയില്ലല്ലോ എന്ന് ഉപദേശിച്ചു. &lt;br /&gt; &lt;br /&gt; &lt;br /&gt;അതു കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ബഷീര്‍ക്ക വീണ്ടും വിളിച്ചു. എടീ, നീ ഫോണ്‍ വിളിച്ചു കാശ് തീര്‍ക്കണം എന്ന് ഞാന്‍ പറയുന്നില്ല, നിനക്ക് വല്ലപ്പോഴുമൊരു മിസ്ഡ് കാള്‍ എങ്കിലും അടിച്ചൂടെ, അപ്പോള്‍ ഞാന്‍ തിരിച്ചു വിളിക്കുമല്ലോ.  അതിനു നിനക്ക് വല്ല നഷ്ടവും ഉണ്ടോ എന്ന് ചോദിച്ചു. അതിന്‍റെ കൂടെ   ഇത്രയും കൂടെ പറഞ്ഞു, അല്ലെങ്കില്‍ നീ വിളിച്ചില്ലെങ്കില്‍ എന്താ മറ്റു കൂട്ടുകാര്‍ ഒക്കെ വിളിക്കുന്നുണ്ട്, മെസ്സേജ് അയക്കുന്നുണ്ട്, എന്‍റെ മറ്റൊരു കൂട്ടുകാരിയുടെ പേര് പറഞ്ഞു, അവള്‍ ഇതാ എന്നും എന്നെ വിളിക്കുന്നു, മെസ്സേജ് അയക്കുന്നു. അതു കേട്ടപ്പോള്‍ എനിക്ക് ചെറുതായി പൊള്ളി. അല്ലെങ്കിലും ബഷീര്‍ക്കയ്ക്ക്  വേറെ കൂട്ടുകാര്‍ ഒക്കെയുണ്ടല്ലോ, അവരോട് സംസാരിക്ക് എന്ന് പറഞ്ഞു. എന്തോ, ഞാനും ബഷീര്‍ക്കയും ഒരുപോലെ മൂഡ്‌ ഓഫ്‌ ആയി. ബഷീര്‍ക്ക ഫോണ്‍ വെച്ചു. കാല്‍നൂറ്റാണ്ടു പിന്നിട്ട സൗഹൃദത്തില്‍ ആദ്യമായാണ്‌ ഒരു കല്ലുകടി. &lt;br /&gt; &lt;br /&gt; &lt;br /&gt;പിറ്റേന്ന് ഉച്ചയായപ്പോള്‍ സുബൈദ വിളിച്ചു. സുബൈദ ഇവര്‍ക്കൊക്കെ മുമ്പ് എന്‍റെ കൂട്ടുകാരി ആയതാണ്. ഒരേ നാട്ടില്‍ വളര്‍ന്നു, ഒരുമിച്ചു പഠിച്ചു. പക്ഷേ ഞങ്ങളുടെ സൌഹൃദത്തിനിടയില്‍ ഒരു നീണ്ട ഇടവേള ഉണ്ടായിരുന്നു. വിവാഹ ശേഷം രണ്ടാളും രണ്ട് വഴിക്ക് പിരിഞ്ഞു പോയി. രണ്ട് മൂന്ന് വര്‍ഷം മുമ്പാണ് ആ സൗഹൃദം വീണ്ടും ഞങ്ങള്‍ പൊടി തട്ടി എടുത്തത്. അവള്‍ എന്നോട്  നീ ഇന്നലെ ബഷീര്‍ക്കയെ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് പകരം നമ്മുടെ ഒരു കൂട്ടുകാരി വിളിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കുറച്ചു ചൂടായി എന്ന് തോന്നുന്നു. എനിക്ക് പക്ഷേ ശരിക്കും അതില്‍ വിഷമം ഉണ്ട്. അവള്‍ ചിരിയോടെ പറഞ്ഞു, ഇന്നലെ നിന്നെ വിളിച്ച ശേഷം ബഷീര്‍ക്ക എന്നെ വിളിച്ചു ഒരുപാട് സങ്കടത്തോടെ ലില്ലി എന്നോട് ഇങ്ങനെ പറഞ്ഞു, ഇത്രയും കാലത്തിനിടയ്ക്ക്  ഒരിക്കലും അവള്‍ എന്നോട് സ്വരം കടുപ്പിച്ചോ മുഖം മാറ്റിയോ സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞെന്ന്. സുബൈദ അപ്പോള്‍ ബഷീര്‍ക്കയോട് പറ ഞ്ഞത്രേ, ഇപ്പോള്‍ വിളിക്കുന്ന സുഹൃത്തുക്കള്‍ ഒക്കെ കഴിഞ്ഞ വര്‍ഷം കോളേജില്‍ വെച്ചു വീണ്ടും കണ്ടപ്പോള്‍ പുതുക്കിയ സൗഹൃദം അല്ലേ, പക്ഷേ നിങ്ങള്‍ രണ്ട് പേരും അങ്ങനെയല്ല, പത്താം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ കൂട്ടുകെട്ട്. അന്ന് മുതല്‍ ഒരിക്കലും പിരിയാത്ത കൂട്ടുകാര്‍, അപ്പോള്‍ വേറെ കൂട്ടുകാരുടെ പേര് താരതമ്യം ചെയ്തു അവളുടെ സൌഹൃദത്തെ അളന്നപ്പോള്‍ അവള്‍ക്കു വേദനിച്ചിട്ടുണ്ടാവും,  നിങ്ങളുടെ രണ്ടുപേരുടെയും ഈ കൂട്ടുകെട്ട് ഇങ്ങനെ തന്നെ ഉണ്ടാവണം, ഒരിക്കലും പിരിയാതെ, ഞങ്ങള്‍ മറ്റു കൂട്ടുകാര്‍ ഒക്കെ അത്രയും അതിശയത്തില്‍ ആണ് നിങ്ങളുടെ ഇത്രകാലമായിട്ടും ഒരിക്കലും  പിരിയാത്ത ഈ സൗഹൃദത്തെ കാണുന്നത്. രണ്ട് ദിവസം മിണ്ടാതെ  നടന്നെങ്കിലും പിന്നെ ബഷീര്‍ക്ക എന്നെ വിളിച്ചു. &lt;br /&gt; &lt;br /&gt; &lt;br /&gt; ഞാന്‍ എന്താണ് ഇതുപോലെ ആയത് എന്നൊന്നും അറിയുന്നില്ല, സുഹൃത്തുക്കളെ വിളിക്കാതെ, കാണാതെ. പക്ഷേ എന്‍റെ സൌഹൃദപ്പട്ടികയില്‍ ഏറ്റവും നീണ്ടതും ആഴമുള്ളതുമായ സുഹൃത്തുക്കള്‍ സ്കൂളിലെയും പ്രീ ഡിഗ്രി കാലത്തെയും ആ കൂട്ടുകാര്‍ തന്നെയാണ്- സുബൈദ, ബഷീര്‍ക്ക, കോയാമു  അങ്ങനെ പട്ടിക നീണ്ടു പോകുന്നു. എന്നില്‍ നിന്നും ഇപ്പോഴും ഒരു പ്രീ ഡിഗ്രീ പെണ്‍കുട്ടിയുടെ മനസ്സ് വിട്ടു പോകാന്‍ മടിക്കുന്നതും ഈ സൗഹൃദങ്ങളുടെ പച്ചപ്പും തണുപ്പും  കൊണ്ടു തന്നെയായിരിക്കാം. ഒരു മിസ്ഡ് കാളിന്നു  അപ്പുറം അവര്‍ എപ്പോഴും എന്‍റെ കൂടെ ഉണ്ട്. എന്തെങ്കിലും ഒരു വിഷമം വന്നാല്‍ ഒരു മിസ്ഡ് കാള്‍ അടിച്ചാല്‍ മതി. അവര്‍ തിരിച്ചു വിളിക്കും. എന്നിട്ടും ബഷീര്‍ക്ക പരിഭവം പറയുന്നത് പോലെ  ആ ഒരു മിസ്ഡ് കാള്‍ പോലും ഞാന്‍ അടിക്കുന്നില്ലല്ലോ.  എങ്കിലും എന്‍റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥന ഉണ്ട്-ഈശ്വരാ, ഈ സൗഹൃദങ്ങളുടെ നനുത്ത  ചായങ്ങള്‍ ഒരിക്കലും മാഞ്ഞു പോവാതിരിക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-9114245233175381006?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/9114245233175381006/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=9114245233175381006' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/9114245233175381006'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/9114245233175381006'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/03/blog-post_21.html' title='ഈശ്വരാ, ഈ ചായങ്ങള്‍ മായാതിരുന്നെങ്കില്‍....'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-455525736112067987</id><published>2011-03-18T05:56:00.000+11:00</published><updated>2011-03-18T05:57:37.668+11:00</updated><title type='text'>ഇടതുപക്ഷം ഹൃദയപക്ഷം അല്ലാതാകുമ്പോള്‍....</title><content type='html'>കേരളത്തിലെ ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇടതുപക്ഷത്തിന്റെ നിയമസഭാ സീറ്റ്‌ വിഭജനം പൂര്‍ത്തിയായി. പ്രതീക്ഷിച്ചത് പോലെ വി എസ് അച്യുതാനന്ദന്  സീറ്റ്‌ ഇല്ല. പകരം പാര്‍ട്ടിയെ കോടിയേരി ബാലകൃഷ്ണന്‍ നയിക്കും.  വി എസിന് 89 വയസ്സ് ആയത് ഇന്നലെ വൈകിയിട്ടാണ് പാര്‍ട്ടി തിരിച്ചറിഞ്ഞത്. അനാരോഗ്യം ഉള്ളതും ഇന്നലെ വൈകിട്ട് തന്നെയാണ് പാര്‍ട്ടി ഡോക്ടര്‍മാര്‍ പരിശോധിച്ച് അറിഞ്ഞതും.  വി എസിന് നിര്‍ബന്ധിത വിശ്രമം നല്കിയതിനോടൊപ്പം തന്നെ പാര്‍ട്ടിയില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടു അന്വേഷണം നേരിട്ട കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ  നിലനിര്‍ത്തുന്നതിനും പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. ശശി അകത്തേക്കും അനീതിയെ എതിര്‍ത്ത വി എസ് പുറത്തേക്കും. ഇതിലൂടെ വി എസിനെ പോലെയുള്ളവരോടും ശശിയെ പോലെ ഉള്ളവരോടും എന്തു നിലപാടായിരിക്കും സ്വീകരിക്കുക എന്ന് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുകയാണ്. &lt;br /&gt; &lt;br /&gt; &lt;br /&gt;കേരളത്തില്‍ ഇരുപക്ഷവും മാറി മാറി ഭരിക്കുന്നതാണ് രാഷ്ട്രീയ ചരിത്രം  എങ്കിലും ഇത്തവണ തുടര്‍ ഭരണം എന്ന രീതിയിലൊരു തരംഗം ഉയര്‍ന്നിരുന്നു. പക്ഷേ വി എസിന് സീറ്റ് നിഷേധിച്ചതിലൂടെ പാര്‍ട്ടി കോണ്‍ഗ്രസിന്‌ അനായാസമായ വിജയം കൈവരിക്കാനുള്ള വഴിയാണ് തെളിച്ചിരിക്കുന്നത്. പാര്‍ട്ടി മുന്നണിയെ നയിക്കുന്ന കോടിയേരി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് സ്വന്തം  നാട്ടുകാരനും  വലിയവനും ആയിരിക്കാം.പക്ഷേ അദ്ദേഹത്തിന് കേരള ജനതയ്ക്ക് മുന്‍പിലുള്ള ഇമേജ് എന്താണ്, വി എസിനെ പോലെയുള്ള കറ തീര്‍ത്ത ഒരു സഖാവിനു കേരള ജനത നല്‍കിയ സ്ഥാനം എന്താണ് എന്നൊന്നും പാര്‍ട്ടി മനസ്സിലാക്കില്ല എന്ന് വേണം കരുതാന്‍. &lt;br /&gt; &lt;br /&gt;ലാവ്‌ലിന്‍, ലോട്ടറി വിഷയത്തില്‍ വി എസ് എടുത്ത നിലപാടുകള്‍ ആണ് അദ്ദേഹത്തിന് സീറ്റ്‌ നിഷേധിക്കുന്നതില്‍ ഔദ്യോഗിക വിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. വി എസ്  മുഖ്യമന്ത്രി ആയതിനു ശേഷം പാര്‍ട്ടി എന്താണ് പാര്‍ട്ടി അദ്ദേഹത്തോട് ചെയ്തത് എന്ന് കേരള ജനത കണ്ടുകഴിഞ്ഞതാണ്‌. ഭരിക്കാന്‍ വിടാതെ രണ്ടും കൈയും കെട്ടിയിട്ടു. സ്ത്രീ പീഡനക്കാരെ കൈയാമം വെച്ചു തെരുവിലൂടെ നടത്തും എന്ന് പ്രഖ്യാപിച്ചു കൈയടി വാങ്ങിയ അദ്ദേഹത്തില്‍ നിന്നും ആഭ്യന്തരം പിടിച്ചു വാങ്ങി കോടിയേരി സഖാവിനു സമര്‍പ്പിച്ചു. അങ്ങനെ സ്ത്രീ പീഡനക്കാരുടെ   ജീവിതം സേഫ് ആക്കി. &lt;br /&gt; &lt;br /&gt;മൂന്നാറില്‍ മൂന്ന് പൂച്ചകളെ വിട്ടു എലികളെ പിടിച്ചപ്പോള്‍ കേരളം ത്രസിച്ചു നിന്നു. കേരളത്തിലെ വേറെ ഏതു മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു അതിനുള്ള നട്ടെല്ല്? അപ്പോഴും പാര്‍ട്ടി ഓടി ചാടി മല കയറി പൂച്ചകളെ ഓടിച്ചു വിട്ടു. മുഖ്യനെ മൂക്കകയര്‍ ഇട്ടു. കൈയടി മുഴുവന്‍ വി എസിന് കിട്ടുന്നത് കണ്ടു സഹിക്കാതെ വി എസ് കേരളത്തിന്റെ അല്ല പാര്‍ട്ടിയുടെ മുത്താണ് എന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞു. &lt;br /&gt; &lt;br /&gt;ഇതിനിടെ വി എസിനെ തമസ്കരിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു. അതിലൊന്ന് ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷ ചടങ്ങായിരുന്നു.  &lt;br /&gt; &lt;br /&gt; &lt;br /&gt;ഇ.എം.എസിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന തലമുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ചടങ്ങിലേക്ക് ക്ഷണിക്കാതെ തമസ്കരിച്ച കാഴ്ച  കേരളം  കണ്ടു.  ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടയില്‍ പല തവണ ഇതുപോലുള്ള ഒഴിവാക്കല്‍ ചടങ്ങുകള്‍ അരങ്ങേറി. ഇ. എം. എസ്. ജന്മശതാബ്ദി ആഘോഷവേളയില്‍ പാര്‍ട്ടിയുടെ പുതിയ സീനിയര്‍ ഉപദേശകനായ സുകുമാര്‍ അഴീക്കോടിന് പോലും വേദി കിട്ടിയപ്പോഴാണ് വി.എസിന് അന്ന് പരിപാടിയൊന്നും ഇല്ലാതെ വീട്ടിലിരിക്കേണ്ടി വന്നത്.&lt;br /&gt; &lt;br /&gt;വിഭാഗീയതയുടെ പേരിലുള്ള തമസ്കരണ ചടങ്ങുകള്‍ അരങ്ങേറാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയോട് വി.എസ്. പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വി.എസിനെ ഒഴിവാക്കുക എന്ന നയം ഔദ്യോഗിക പക്ഷം പരക്കെ സ്വീകരിച്ചു തുടങ്ങിയത്‌. ലാവ്‌ലിന്‍ പ്രശ്നത്തില്‍ വി. എസ്. കൂടുതല്‍ ഇടഞ്ഞതോടെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെല്ലാം അദ്ദേഹം കണ്ണിലെ കരടായി മാറിയ കാഴ്ചയും പുതുമയല്ലാതായി തീര്‍ന്നു.&lt;br /&gt; &lt;br /&gt;ഇതിനിടെ പതിവ് മന്ത്രിസഭാ യോഗങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന വി.എസിന്‍റെ പത്രസമ്മേളനങ്ങള്‍ പാര്‍ട്ടിയുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിരുന്നു.  തിരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിനു പുറമേ വി. എസ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതും പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച അദ്ദേഹത്തിന്‍റെ ചിരിയും അതിനു പുറമേ ലാവ്‌ലിന്‍ കേസില്‍ പ്രതിയാക്കപ്പെട്ട പാര്‍ട്ടി സെക്രട്ടറിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണ്ണര്‍ അനുമതി കൊടുത്തതും ഒക്കെ കൂടിയായപ്പോള്‍ വി. എസിന് സംസാരിക്കാന്‍ അവസരം കൊടുക്കാതിരിക്കുക എന്ന നയമാണ് അന്ന് ഔദ്യോഗികപക്ഷം സ്വീകരിച്ച  രഹസ്യ അജണ്ട. പക്ഷെ അപ്പുറത്ത് നില്‍ക്കുന്ന ആള്‍ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായതിനാല്‍ സ്വാഭാവികമായും രഹസ്യ അജണ്ട  പരസ്യ അജണ്ടയായി മാറി. അതിന്‍റെ ബാക്കിപത്രമായിരുന്നു   സ്വാശ്രയ കരാര്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി ഇടതു മുന്നണിയുടെ യോഗത്തിന് പോലും മുഖ്യമന്ത്രിയെ ക്ഷണിക്കാതെ നടത്തിയതും പ്രസ്തുത ചടങ്ങില്‍ അധ്യക്ഷനായിരിക്കേണ്ട വി. എസ് അതറിയാതെ പോയതും.&lt;br /&gt; &lt;br /&gt;തന്നെ ചടങ്ങിനു വിളിച്ചില്ലെന്നു മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചതോടെ ഇടതുമുന്നണിയുടെ നടപടി കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കി. സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി ഘടക കക്ഷികളുടെയും മന്ത്രിസഭാ ഉപസമിതിയുടെയും സംയുക്ത യോഗം ചേരുന്നത് തനിക്കറിയില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങള്‍ വിശദീകരിക്കാന്‍ അന്ന് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. പതിവ് പോലെ വി.എസിന് പാര്‍ട്ടിയുടെ സംസ്ഥാന നയങ്ങളെ അടിക്കാന്‍ ഒരു വടി അപ്രതീക്ഷിതമായി ഇതിലൂടെ വീണു കിട്ടി. അടിക്കിട്ടാതിരിക്കാന്‍ വടി മാറ്റി മാറ്റി വെച്ച ഔദ്യോഗിക പക്ഷം അടി ചോദിച്ചു വാങ്ങുകയും ചെയ്തു.&lt;br /&gt; &lt;br /&gt;ഇതിനിടെ അഴിമതി ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്ത വി.എസിനെ പി. ബിയില്‍ നിന്നും പുറത്താക്കി. അഴിമതിയുടെ പേരില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ പാര്‍ട്ടി സംരക്ഷിക്കുകയും ചെയ്തു. &lt;br /&gt; &lt;br /&gt;ലാവ്‌ലിന്‍ പ്രശ്നം കേരള രാഷ്ട്രീയത്തെ  ചൂടുപിടിപ്പിച്ച കാലത്ത് അക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് വി.എസ് പാര്‍ട്ടിയോട് ആവശ്യപെട്ടത്‌. പക്ഷെ പാര്‍ട്ടി ചര്‍ച്ച ചെയ്തത് വിഭാഗീയതയും വി.എസിന്‍റെ അച്ചടക്ക ലംഘനവുമാണ്. മറുവശത്ത് അഴിമതി ആരോപിതനായ വ്യക്തിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ മണിക്കൂറുകളോളം വാദിച്ചു രക്ഷപ്പെടുത്തുകയും ചെയ്തു.  കേരളത്തില്‍ നിന്നും പോയ ഔദ്യോഗിക പക്ഷം മുഴുവന്‍ വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപെട്ടപ്പോള്‍ അതിനെ അല്പമെങ്കിലും എതിര്‍ക്കാന്‍ തയ്യാറായത്‌ ബംഗാളില്‍ നിന്നുള്ള അംഗങ്ങള്‍ ആയിരുന്നു.&lt;br /&gt; &lt;br /&gt;പക്ഷെ അക്കാലത്ത്  ഔദ്യോഗിക പക്ഷം ഒരുപോലെ വി. എസിന്‍റെ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റാന്‍ പി.ബിയ്ക്കും കേന്ദ്ര കമ്മിറ്റിക്കും ഇത്ര കാലവും  കഴിയാത്തത്‌ അദ്ദേഹത്തിനുള്ള ജനപിന്തുണ ഓര്‍ത്തു തന്നെയായിരുന്നു.  വി.എസിന് കഴിഞ്ഞ  സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം സീറ്റ്‌ നിഷേധിച്ചപ്പോള്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയ ഓര്‍മ്മയില്‍ മാത്രമായിരിക്കാം അന്ന് പാര്‍ട്ടി വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്നും മാറ്റാന്‍ തയ്യാറാകാത്തത്. ഇന്ന് വീണ്ടും അവര്‍ക്കൊരു അവസരം വീണു കിട്ടി. അത്‌ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു. പക്ഷെ അതിന്‍റെ യഥാര്‍ത്ഥ ഫലം അറിയാന്‍ ബാലറ്റ് പെട്ടി തുറക്കും വരെ കാത്തിരിക്കേണ്ടതില്ല എന്നുമാത്രം.  &lt;br /&gt; &lt;br /&gt;വി എസിനെ പിബിയില്‍നിന്നും  പുറത്താക്കിയപ്പോള്‍ ഇപ്പോള്‍ വീണ്ടും  വി എസിന് പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചു നിര്‍ബന്ധിത വിശ്രമം നല്‍കുമ്പോള്‍ അതുപോലെ ചരിത്രത്തിന്റെ അപ്പുറത്ത് വേറെ ഒരാള്‍ കൂടി നില്‍പ്പുണ്ട്-നൃപന്‍ ചക്രവര്‍ത്തി.   &lt;br /&gt; &lt;br /&gt;വി എസിനെ പിബിയില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തതെങ്കില്‍ വി .എസിനെ പോലെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായ പങ്കു വഹിച്ച ത്രിപുരയിലെ നൃപന്‍ ചക്രവര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കി. നൃപന്‍ ചക്രവര്‍ത്തിയെ ഒടുവില്‍ പാര്‍ട്ടി തിരിച്ചെടുത്തു. അദ്ദേഹം മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പായിരുന്നു അത്. ത്രിപുരയിലെ ഒറ്റമുറി വീട്ടില്‍ കടുത്ത ദാരിദ്ര്യത്തിലും അനാരോഗ്യത്തിലും കഴിഞ്ഞിരുന്ന നൃപന്‍ ചക്രവര്‍ത്തിയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ശേഷമായിരുന്നു പാര്‍ട്ടിക്ക് ബോധോദയമുണ്ടായി അദ്ദേഹത്തെ തിരിച്ചെടുത്തത്. പക്ഷെ അതിനു വേണ്ടി അദ്ദേഹം കാത്തുനിന്നില്ല. തന്‍റെ ആരാധ്യരായ നേതാക്കളുടെ ചിത്രം തെരുവില്‍ സ്വയം നടന്നു വിറ്റായിരുന്നു കറക്കളഞ്ഞ അഴിമതി വിരുദ്ധനായ നൃപന്‍ ചക്രവര്‍ത്തി അവസാന നാളുകള്‍ കഴിഞ്ഞിരുന്നത്. ഇന്ന് കേരളത്തില്‍ നില നില്‍ക്കുന്നത് പോലെ ത്രിപുരയിലെ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്‍റെ നടപടികളെ അദ്ദേഹം ചോദ്യം ചെയ്യുകയും അത് പി. ബിക്കു മുന്നില്‍ വെച്ചു എന്ന അപരാധത്തിന് ആയിരുന്നു ആ വധ്യവയോധികനെ പാര്‍ട്ടിയില്‍ നിന്നും കറിവേപ്പില പോലെ ദൂരേക്ക്‌ കളഞ്ഞത്‌. നൃപന്‍ ചക്രവര്‍ത്തി അന്ന് പക്ഷെ മുഖ്യമന്ത്രി ആയിരുന്നില്ല, മുന്‍മുഖ്യമന്ത്രി ആയിരുന്നു. പി. ബി അംഗവും.&lt;br /&gt; &lt;br /&gt; &lt;br /&gt;അക്ഷരാര്‍ത്ഥത്തില്‍ നൃപന്‍ ചക്രവര്‍ത്തിയോടു ചെയ്തത് തന്നെയാണ്   ഇപ്പോള്‍ വി.എസിനോടും പാര്‍ട്ടി ചെയ്തിരിക്കുന്നത്.   പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല  എന്ന് മാത്രം. പക്ഷെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനു തുല്യമാണ് ഈ നിര്‍ബന്ധിത വിശ്രമം.  വി എസിന് സീറ്റ്‌ നിഷേധിച്ചതിലൂടെ കോണ്‍ഗ്രസ്‌ ഒറ്റയടിക്ക് അനായാസ വിജയം ഇപ്പോള്‍ തന്നെ കൈപിടിയില്‍ ഒതുക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ  ഹരം പോയി. അനീതിക്കെതിരെ പടവാള്‍ ഉയര്‍ത്തിയവര്‍ വീടുകളില്‍ വിശ്രമിക്കട്ടെ.  ശശിമാര്‍   നീണാള്‍ വാഴട്ടെ. പാര്‍ട്ടി അവരെപ്പോലെയുള്ളവര്‍ക്കുള്ളതാകുന്നു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1879780965615082095-455525736112067987?l=marylillyentekaazhchakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marylillyentekaazhchakal.blogspot.com/feeds/455525736112067987/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1879780965615082095&amp;postID=455525736112067987' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/455525736112067987'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1879780965615082095/posts/default/455525736112067987'/><link rel='alternate' type='text/html' href='http://marylillyentekaazhchakal.blogspot.com/2011/03/blog-post_18.html' title='ഇടതുപക്ഷം ഹൃദയപക്ഷം അല്ലാതാകുമ്പോള്‍....'/><author><name>mary lilly</name><uri>http://www.blogger.com/profile/12260433869254311425</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://3.bp.blogspot.com/-hZv-tZYY5gc/TxHF7Rk-bKI/AAAAAAAAARo/mB7bYacPSVw/s220/mary_lilly119111.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-1879780965615082095.post-1276101805214767698</id><published>2011-03-12T04:05:00.000+11:00</published><updated>2011-03-12T04:08:05.836+11:00</updated><title type='text'>പുലിയും പുതിനയും പിന്നെ ഞാനും</title><content type='html'>ഇക്കഴിഞ്ഞ എട്ടാം തീയ്യതി വയനാട്ടില്‍ പോകാന്‍ ആണ് ആദ്യം തീരുമാനിച്ചിരുന്നത്. സുഖമില്ലാതെ വീട്ടില്‍ ഉണ്ടായിരുന്ന മൂത്ത മോന്‍ മിഥുന്‍ രാവിലെ  ഹോസ്റ്റലിലേക്ക് പോകും, ഞാന്‍ വയനാട്ടിലേക്കും. അങ്ങനെ തീരുമാനിച്ചിരുന്നു. അതിനിടയില്‍ ആണ് കുട്ടികള്‍ ലോണ്‍ എടുത്ത രണ്ട് ബാങ്കിലേയും മാനേജര്‍മാര്‍ വിളിക്കുന്നത്. വിദ്യാഭ്യാസ ലോണ്‍ പലിശയില്‍ ഇളവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് വേണം. ഞാനും കുട്ടികളും ബാങ്കുമായുള്ള എഗ്രീമെന്റ്റ് പുതുതായി സൈന്‍ ചെയ്യണം.  മോനെ പിന്നീട് കൊണ്ടു പോകാം  എന്നായിരുന്നു തീരുമാനം. പക്ഷേ ഞായറാഴ്ച രാവിലെ പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത മനസ്സില്‍ തോന്നി. മോനോട് നമുക്ക് ഇപ്പോള്‍ വയനാട്ടില്‍ പോകാം എന്ന് ചോദിച്ചു. നാളെ തന്നെ തിരിച്ചു വരാമെന്നും.  അങ്ങനെ ഞാനും മോനും ആദ്യം തൃശൂരിലേക്കും അവിടെ നിന്നു കോഴിക്കോട്ടെക്കും വണ്ടി കയറി. കോഴിക്കോട് ടോപ്‌ ഫോം ഹോട്ടലില്‍ മോന് ഒരു ചിക്കന്‍ ബിരിയാണിയും എനിക്ക് ഒരു ഊണും ഓര്‍ഡര്‍ ചെയ്തപ്പോള്‍ മോന്‍ പഴയ നൂറ്റി എഴുപത്തിയഞ്ച് രൂപയുടെ പൊരിച്ച മീനിന്റെ ഓര്‍മ്മയില്‍ ചിരിച്ചു. അമ്മയ്ക്ക് വിഡ്ഢിത്തം ചെയ്യാന്‍ ഒരു അവസരം കൂടി വന്നിട്ടുണ്ട്. അതു വെറുതെ പാഴാക്കി കളയണ്ട എന്നോര്‍മ്മിപ്പിച്ചു.&lt;br /&gt; &lt;br /&gt; &lt;br /&gt;പകുതി വഴിയില്‍ എത്തിയപ്പോള്‍ അനുജത്തി ഷേര്‍ളി വിളിച്ചു നീ വരുമ്പോഴേക്കും ഞങ്ങള്‍ ചക്ക വറുത്തു വെക്കാം എന്നോര്‍മ്മിപ്പിച്ചു. അതോടെ എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതി എന്നൊരൊറ്റ ചിന്ത മാത്രം. പക്ഷേ വീട്ടിലെ അടുക്കളയില്‍ എനിക്കിഷ്ടപ്പെട്ട മറ്റൊരു വിഭവം കാത്തിരിക്കുന്നുണ്ടായിരുന്നു- ചക്ക പുഴുക്കും കോഴിക്കറിയും. അന്നത്തെ ദിവസം അങ്ങനെ വലിയ പ്രശ്നം ഒന്നുമില്ലാതെ കടന്നു പോയി.&lt;br /&gt; &lt;br /&gt; &lt;br /&gt;പിറ്റേന്ന് രാവിലെ ഒരു എട്ടു മണിയായി കാണും. മിഥുന്‍ മുറ്റത്ത് നിന്നും എന്നെ വിളിച്ചു. അമ്മേ, മുകളിലെ ചായത്തോട്ടത്തില്‍ നിന്നും എന്തോ ഒരു ശബ്ദം കേള്‍ക്കുന്നു. പന്നി ശ്വസിക്കുന്ന ശബ്ദം പോലെയുണ്ട്. ഞങ്ങളുടെ ഗ്രാമം നാല് ഭാഗവും ചായത്തോട്ടത്താല്‍ ചുറ്റപ്പെട്ടതാണ്. അതിനു നടുവിലൂടെയാണ്‌  റോഡ്‌ കടന്നു പോകുന്നത്. ഗ്രാമത്തിന്റെ ഓരോ അരികിലുള്ള വീടിന്റെയും ഒരു അതിര് ചായത്തോട്ടം ആണ്. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ആ ഗ്രാമത്തില്‍ ആകെ നാലോ അഞ്ചോ വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയല്‍ ആയിരുന്നു. ആ നാലഞ്ച് വീടുകളില്‍ ഒന്ന് ഞങ്ങളുടെ വീട് ആയിരുന്നു. ഇപ്പോള്‍ വയല്‍ ഇല്ല. പകരം എല്ലാം വീടുകള്‍ ആയി.  ചായത്തോട്ടം വീടിനു സമാന്തരം ആയല്ല, കുറച്ചു പൊക്കത്തിലാണ് ഉള്ളത്. അങ്ങോട്ട്‌ നോക്കിയാണ് മിഥുന്‍ വിളിക്കുന്നത്. ഇടയ്ക്ക് അവിടെ പുലി ഇറങ്ങാറുണ്ട്‌. ആ കുന്നിനു മുകളില്‍ വലിയ കാടുണ്ട്‌. ഞാന്‍ മുറ്റത്ത് ചെന്നു നോക്കുമ്പോള്‍ ശരിയാണ്, മോന്‍ പറഞ്ഞത് പോലെ എന്തോ വലിയ കൂര്‍ക്കം വലി പോലെ ഒരു ശബ്ദം ഉയരുന്നുണ്ട്. എന്‍റെ പിറകെ ഷേര്‍ളിയും എത്തി. ഞങ്ങള്‍ മൂന്ന് പേരും കൂടി ഓരോ നിഗമനത്തില്‍ എത്തി. ഒന്നുകില്‍ പന്നി, അല്ലെങ്കില്‍ പശു, അതുമല്ലെങ്കില്‍ പുലി...അവിടെ എന്തോ ഉണ്ട്. ചിലപ്പോള്‍ പുലി ആയിരിക്കും ഞാന്‍ പറഞ്ഞു. പുലി ചാടി വന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് നേരിടാം എന്ന് മിഥുന്‍. എന്തായാലും നീ രണ്ട് കല്ല് എടുത്തു അങ്ങോട്ട്‌  എറിയ്‌ എന്ന് ഞാന്‍ മോനെ ഉപദേശിച്ചു. പുലി ആണെങ്കിലും പന്നി ആണെങ്കിലും അതോടെ കാര്യം അറിയാം. പുലി ആണെങ്കില്‍ ഇങ്ങോട്ട് ചാടി വരുമായിരിക്കും എന്നൊക്കെയുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ മൂന്നു പേരും നില്‍ക്കുകയാണ്. മോന്‍ ഞാന്‍ പറഞ്ഞത് പോലെ രണ്ട് കല്ല് എടുത്തു ശബ്ദം കേട്ട ഭാഗത്തേക്ക് ഒന്നിന് പിറകെ ഒന്നായി എറിഞ്ഞു. ഒരു നിമിഷത്തെ നിശബ്ദത. കല്ലെറിഞ്ഞ ഭാഗത്ത് നിന്നും   ഒരു മനുഷ്യന്‍ വന്നു താഴെ മുറ്റത്തേക്കു എത്തി നോക്കി. ഞങ്ങള്‍ മൂന്നു പേരും മുകളിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ടു എന്തോ ഭാഗ്യത്തിന് അയാള്‍ തെറി ഒന്നും പറയാതെ മിണ്ടാതെ അവിടെ നിന്നും പോയി. അപ്പോഴാണ്‌ അമ്മ വരുന്നത്‌. അമ്മ മോനോട് എന്തിനാണ് നീ അങ്ങോട്ട്‌ കല്ലെറിഞ്ഞത് എന്ന് ചോദിച്ചു. മോന്‍ പറഞ്ഞു അമ്മ പറഞ്ഞിട്ടാണ്- എന്‍റെ അമ്മ എന്‍റെ മോനോട് പറഞ്ഞു- നിങ്ങളുടെ അമ്മയ്ക്ക് നിങ്ങള്‍ രണ്ട് കുട്ടികള്‍ ഉണ്ട് എന്നതൊക്കെ ശരി തന്നെ. പക്ഷേ കുട്ടിക്കാലത്തെ കുരുത്തക്കേട് നിന്‍റെ അമ്മയ്ക്ക് ഇപ്പോഴും മാറിയിട്ടില്ല. അമ്മ പറഞ്ഞത് കേട്ടു നീ ഇനിയിങ്ങനെ കല്ലെടുത്ത് എറിയാനൊന്നും നില്‍ക്കരുതെന്ന്.  എന്‍റെ മോന്‍   എന്നെയൊരു നോട്ടം നോക്കി. നീ പോടാ എന്ന മട്ടില്‍ ഞാന്‍ അവിടെ നിന്നും മാറി കളഞ്ഞു. അങ്ങനെ പുലി ചാടി വരുന്ന സ്വപ്നം കണ്ടു നിന്ന എന്‍റെ പ്രതീക്ഷ അതോടെ അസ്തമിച്ചു.&lt;br /&gt; &lt;br /&gt; &lt;br /&gt;ഞാന്‍ മറന്നില്ലെങ്കിലും എന്‍റെ അമ്മയ്ക്കും അനുജത്തിക്കും അപ്പോള്‍ എന്‍റെ മറ്റൊരു കുരുത്തക്കേടിന്റെ കഥ ഓര്‍മ്മ വന്നു. ഞാന്‍ വീട്ടില്‍ എത്തിയാല്‍ അടുത്തുള്ള ഉമ്മമാര്‍ ഒക്കെ എന്നെ അവരുടെ വീട്ടിലേക്കു വിളിക്കും. പലരും ഞാന്‍ ചെല്ലുന്ന സമയത്ത് പറിക്കാന്‍ വേണ്ടി എനിക്കിഷ്ടമുള്ള ചീര, ചുരയ്ക്ക എന്നിവയൊക്കെ  മാറ്റി വെച്ചിട്ടുമുണ്ടാകും. ഇങ്ങനെ സ്നേഹിക്കുന്ന ഒരുപാട് ഉമ്മമാര്‍ അവിടെ ഉണ്ട്.  നബീസാത്ത ലില്ലി ഇങ്ങോട്ട് ഒന്ന് വന്നില്ലല്ലോ എന്ന് പരിഭവം പറഞ്ഞപ്പോഴാണ് ഞാന്‍ അവരുടെ വീട്ടിലേക്കു  പോയത്. അവിടെ അടുക്കള ഭാഗത്ത് നിറയെ പടര്‍ന്നു പന്തലിച്ച പുതിനയില കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു അതില്‍ നിന്നും എനിക്ക് കുറച്ചു ഇല വേണം. ചമ്മന്തി ഉണ്ടാക്കാന്‍ എന്ന്. പുതിനയില പറിച്ചെടുക്കുമ്പോള്‍ നബീസാത്തയുടെ മുഖത്തു ചിരിയടയ്ക്കാന്‍ ക
